<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-4321241969144619392</id><updated>2011-07-07T23:44:31.733-07:00</updated><category term='സംവരണം'/><category term='ടാററ'/><category term='ദലിത്'/><category term='കവിത'/><category term='ജമാഅത്ത്'/><category term='യമന്‍'/><category term='പഞ്ചാര'/><category term='കീനാലൂര്‍'/><category term='ജാതീയത'/><category term='ഭോപാല്‍'/><category term='നീലക്ണ്ടന്‍'/><category term='മാത്ര്ഭൂമി'/><category term='തിലകന്‍'/><category term='ഞാനുംഒരു&apos;തീവ്രവാദി&apos;യാണ്'/><category term='വനിതാദിനം'/><category term='കാശ്മീര്‍'/><category term='വിദ്യാഭ്യാസം'/><category term='പാരിസ്ഥിതികം'/><category term='സാന്പത്തിക മാന്ദ്യ്ം'/><category term='ഇന്റര്‍നെററ്'/><category term='വര്‍ണവെറി'/><category term='സാന്പത്തികം'/><category term='പ്രതികരണം'/><category term='സാമൂഹികം'/><category term='ഹെട്ലി'/><category term='മൂന്നാംമുറ'/><category term='ടാറ്റ'/><category term='ആദിവാസി'/><category term='അന്താരാഷ്ട്രീയം'/><category term='കോവിലന്‍'/><category term='യുക്തിവാദം'/><category term='അഫ്ഗാന്‍'/><category term='ഗ്രീന്‍ ഹണ്ട്'/><category term='ഇസ്ലാം'/><category term='രാഷ്ട്രീയം'/><category term='വാര്‍ത്ത'/><category term='സമകാലികം'/><category term='തീവ്രവാദം'/><category term='ബി.ടി വഴുതനങ്ങ ചിന്തകള്‍'/><category term='സൈബര്‍ലോകം'/><category term='മാതൃഭൂമി'/><category term='ഐ.എസ്.ഐ'/><category term='പരിസ്ഥിതി'/><title type='text'>നീറുന്ന ചിന്തകള്‍</title><subtitle type='html'>എന്റെ നാടിനെ കുറിച്ചുള്ള ചിന്തകള്‍</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default?max-results=100'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default?start-index=101&amp;max-results=100'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>123</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-4321241969144619392.post-8568600705343825136</id><published>2010-07-16T11:13:00.000-07:00</published><updated>2010-07-16T11:13:21.428-07:00</updated><title type='text'>ആ ചോരയുടെ  വില</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ആ ചോരയുടെ&amp;nbsp; വില&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Thursday, July 15, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;കെ.പി. രാമനുണ്ണി&lt;br /&gt;&lt;br /&gt;2010 ജൂലൈ നാലാം തീയതി ഒരു കറുത്ത ഞായറാഴ്ചയായിരുന്നു. ന്യൂമാന്‍സ് കോളജിലെ തെറ്റ് ചെയ്ത പ്രഫ. ടി.ജെ. ജോസഫ് എന്ന അധ്യാപകന്റെ വലതുകൈപ്പത്തി വെട്ടിമാറ്റിയ ദിവസം. മൂടിക്കെട്ടിയ അന്തരീക്ഷം ഒന്നുകൂടി കനത്തിരുന്നു. നെടുവീര്‍പ്പിന്റെ തുടര്‍ശ്വാസംകൊണ്ടെന്നപോലെ മഴച്ചാറലുകള്‍ മുകളിലോട്ട് വലിഞ്ഞുനിന്നു, നനപ്പിക്കാനല്ല, കറുപ്പിക്കാനാണ് കാര്‍മേഘങ്ങള്‍ ഭൂമിയെ പൊതിയുന്നതെന്ന് തോന്നി. ഉച്ച തിരിഞ്ഞ് മൂന്നു മണിയായതോടെ സൈലന്റ് മോഡില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണില്‍ ചെകുത്താന്മാര്‍ പല്ലിളിച്ച് കാട്ടാന്‍ തുടങ്ങി.&lt;br /&gt;പച്ചയമര്‍ത്തി ഒന്നിനെ മോചിപ്പിച്ചതും 'അറിഞ്ഞില്ലേ സംഭവം? നിങ്ങളെല്ലാം നല്ലോണം താങ്ങിക്കൊടുത്തോളൂ....ഇവന്മാരുടെ കളി കഴിഞ്ഞിട്ട് വേണം ഇവിടെയൊന്ന് ശരിയാക്കാന്‍' എന്നായിരുന്നു അതിന്റെ ആഹ്ലാദം തിരതല്ലുന്ന ഉദീരണം.&lt;br /&gt;&lt;br /&gt;രണ്ടാമത്തെ ഫോണ്‍ കോള്‍ കനത്ത ശബ്ദത്തില്‍ നിര്‍ത്തി നിര്‍ത്തി ഉപദേശ രൂപേണയാണ് എത്തിയത്. രാമനുണ്ണി വിഷമിക്കുകയേ ചെയ്യരുതെന്ന് ആദ്യമേ അതെന്നെ ആശ്വസിപ്പിച്ചു. 'താങ്കള്‍ നല്ല ഉദ്ദേശ്യത്തോടെയാണ് മുസ്‌ലിംകളെ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, നിഷ്‌കളങ്കനായ പഴയ പൊന്നാനി മുസ്‌ലിമല്ല ഇന്നത്തെ മുസ്‌ലിം. അതിനാല്‍ ഇനിയെങ്കിലും സൂക്ഷിക്കണം. ഖയ്യൂമിന്റെ വീട്ടുകാരോടുള്ള സ്‌നേഹം വെച്ച് ഇവന്മാരുടെ കൂടെ നിന്നാല്‍ താങ്കളും നാറിപ്പോകും'.&lt;br /&gt;പറഞ്ഞു പറഞ്ഞ് അവസാനമെത്തിയപ്പോഴേക്കും ഉപദേശ സ്വരത്തില്‍ ഭീഷണഭാവം കലരാന്‍ തുടങ്ങി. &lt;br /&gt;മൂന്നാമതും ഫോണില്‍ തുള്ളിയിരുന്ന ചെകുത്താനെ വചനമാക്കിയപ്പോള്‍ അവന്‍ മഹാകാരുണ്യവാനായി അനുഭവപ്പെട്ടു. ജോസഫിന്റെ കൈ വെട്ടിയതുകൊണ്ട് മുസ്‌ലിംകള്‍ക്ക് വരാന്‍ പോകുന്ന അനര്‍ഥങ്ങളെ ഓര്‍ത്തുള്ള പരിദേവനങ്ങളായിരുന്നു സംസാരത്തുടക്കം.&lt;br /&gt;&lt;br /&gt;'അല്ലെങ്കിലേ, മുസ്‌ലിംകളെ ഭീകരവാദികളായി കാണുന്ന പ്രവണത കേരളത്തിലടക്കം തുടങ്ങിയിട്ടുണ്ട്. കശ്മീരിലെ ചാവേറുകള്‍, തടിയന്റവിട നസീര്‍, ലൗജിഹാദ് തുടങ്ങി മേലേക്ക് മേലേയല്ലേ ഓരോന്ന് അവരുടെ തലയില്‍ വന്നു വീഴുന്നത് എന്നെല്ലാം ആ സൗഹൃദസ്വരം വിഷമിച്ചുകൊണ്ടിരുന്നു.&lt;br /&gt;പെട്ടെന്ന് ട്രാക്ക് മാറി&amp;nbsp; ഇങ്ങനെ തുടര്‍ന്നു. 'എന്നാലേയ്, ജോസഫിന്റെ കൈവെട്ടല്‍ സാധാരണ കേസല്ല, മറുവശത്ത് അച്ചായന്മാരാണെന്ന് ഓര്‍മ വേണം. അവര്‍ പെട്ടെന്നൊന്നും ചെയ്തില്ലെങ്കിലും മെല്ലെ പിടിക്കും. പിടിച്ച് വളക്കും, വളച്ച് ഞെരുക്കും, ഞെരുക്കി ശ്വാസം മുട്ടിക്കും, ശ്വാസം മുട്ടിച്ച് ശ്വാസം മുട്ടിച്ച്.....&lt;br /&gt;സകല ആക്‌സിഡന്റ് സ്‌പോട്ടുകളിലും ഓടിയെത്തി ശവശരീരങ്ങള്‍ ആര്‍ത്തിപിടിച്ച് നോക്കുന്ന മനോരോഗികളുടെ കിതപ്പ് മറുതലക്കല്‍ കേട്ടപ്പോള്‍ ഞാന്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു. &lt;br /&gt;ഈ എളിയവന്‍ എഴുത്തുകൊണ്ട് മുതല്‍ എഴുത്തമ്മയായ കമലാ സുറയ്യ സ്വന്തം ഖബറടക്കം കൊണ്ടു വരെ കേരളത്തില്‍ ഊട്ടിയുറപ്പിക്കാന്‍ പാടുപെട്ടിരുന്ന മതമൈത്രി ഇങ്ങനെ തകരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയാണല്ലോയെന്ന് ഓര്‍ത്തതും കഠിനമായ ദുരന്തബോധമനുഭവപ്പെട്ടു. ഹതാശയുടെ പടുകുഴിയില്‍വെച്ച് സാധാരണ സംഭവിക്കാറുള്ളത് പോലെ എന്തിനായിട്ടാണെടാ ഇത് എന്ന സര്‍വകാരകനോടുള്ള കലി എന്നില്‍ കത്തിപ്പടര്‍ന്നു.&lt;br /&gt;&lt;br /&gt;'ഇങ്ങനെ നശിപ്പിക്കാനാണെങ്കില്‍ എന്തിനാണ് നീ', തന്തയും തള്ളയുമുള്ളവര്‍ക്കല്ലേ മറ്റുള്ളവരുടെ വേദന മനസ്സിലാകൂ' തുടങ്ങിയ ശകാരങ്ങള്‍ ആദ്യത്തെ ക്ഷോഭത്തിന് ശേഷവും കരുതിക്കൂട്ടി ഞാന്‍ ഉച്ചരിക്കാന്‍ തുടങ്ങി. കാരണം, സ്മരണയുണര്‍ത്തുന്നതിനാല്‍, സ്‌നേഹത്തോടെയുള്ള സ്തുതി പോലെ തന്നെ ശത്രുതയോടെയുള്ള ചീത്തപറച്ചിലും അവന്റെ അനുഗ്രഹം നേടിത്തരുമെന്നാണ് ദൈവജ്ഞര്‍ പറഞ്ഞിട്ടുള്ളത്. ഇക്കാലത്ത് ശകാരത്തിനായിരിക്കുമല്ലോ സ്തുതിയേക്കാള്‍ പവറും വോള്‍ട്ടേജും കൂടുക.&lt;br /&gt;അവനോട് ക്ഷോഭിച്ചും കയര്‍ത്തും രാത്രി മുഴുവന്‍ തള്ളി നീക്കിയതും കൂരാക്കൂരിരുട്ടിലെ മിന്നല്‍പ്പിണര്‍പോലെ, മണലാരണ്യത്തിലെ ജീവന്‍മുകുളങ്ങള്‍ പോലെ ഒരു ഫോണ്‍കോള്‍-കൈ അറുത്തു മാറ്റപ്പെട്ട ജോസഫിന് ആവശ്യമായ 17 ബോട്ടില്‍ രക്തത്തില്‍ 12 ബോട്ടിലും നല്‍കിയിരിക്കുന്നത് സോളിഡാരിറ്റി പ്രവര്‍ത്തകരായ എട്ട് മുസ്‌ലിം ചെറുപ്പക്കാരാണ് എന്നതായിരുന്നു വിവരം.&lt;br /&gt;ദൈവമേ, നിന്നെ പ്രീതിപ്പെടുത്താന്‍ സ്തുതിയേക്കാള്‍ നല്ലത് ശകാരം തന്നെ.&lt;br /&gt;പ്രവാചക നിന്ദ നടത്തിയതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട ജോസഫിന് അമീര്‍ഫൈസലും നസീറും ഷബീറും അബ്ദുള്‍ ഹക്കീമും സാബിറും അബ്ദുള്‍ സലാമും ഷഫീക്ക് അഹമ്മദും നൗഷാദും ജീവരക്തം നല്‍കിയതില്‍ ബ്ലഡ് ഗ്രൂപ്പിന്റെയോ സന്നദ്ധ സംഘടനാ പ്രവര്‍ത്തനത്തിന്റെയോ പ്രശ്‌നം മാത്രമല്ല അടങ്ങിയിട്ടുള്ളതെന്ന് പെട്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദൈവശാസ്ത്രപരവും ദാര്‍ശനികവുമായ പല നിലപാടുകളും ആ ജീവദാനം മുന്നോട്ടുവെക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;ആദ്യമായി, ജോസഫിന്റെ കൈവെട്ടലിലൂടെ ചില ഹീനന്മാര്‍ നടത്തിയത് പ്രവാചകനിന്ദയാണെന്നും അത് സ്വന്തം രക്തം കൊണ്ട് കഴുകിക്കളയേണ്ടതാണെന്നും മേല്‍പറഞ്ഞ ചെറുപ്പക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കാരണം, തന്റെ ശരീരത്തിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിച്ച ജൂതസ്ത്രീയെപ്പോലും സ്‌നേഹിക്കുകയും തന്നെ നിരന്തരം ദ്രോഹിച്ച ശത്രുക്കള്‍ക്ക് പോലും മാപ്പ് നല്‍കുകയും ചെയ്യുന്നതായിരുന്നു മുഹമ്മദ് നബിയുടെ തത്ത്വദര്‍ശനം. അങ്ങനെയുള്ളൊരു മഹാത്മാവിന്റെ പേരും പറഞ്ഞ് നിയമം കൈയിലെടുക്കുകയും ഹിംസ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ തത്ത്വദര്‍ശനങ്ങളോടുള്ള അവഹേളനവും അതുവഴി പ്രവാചകനെത്തന്നെ അപമാനിക്കലുമാകുന്നു.&lt;br /&gt;രണ്ടാമതായി, ആ മുസ്‌ലിം ചെറുപ്പക്കാര്‍ തങ്ങളുടെ ചോര കൊണ്ട് ചെയ്തത് ഇസ്‌ലാമികതയെ ഉയര്‍ത്തിപ്പിടിക്കലും സാമുദായികതയെ കൂസാതിരിക്കലുമാണ്. നീതിയിലും ധര്‍മത്തിലും അനശ്വരമായ മൂല്യങ്ങളിലും അധിഷ്ഠിതമാണ് ഇസ്‌ലാമികത. സാമുദായികതയിലാകട്ടെ കൂടെയുള്ളവരോടുള്ള നിക്ഷിപ്ത താല്‍പര്യങ്ങളും അതുണ്ടാക്കുന്ന പക്ഷപാതങ്ങളും ഇടകലരുന്നു. മാര്‍ക്‌സിസ്റ്റുകാര്‍ നടത്തുന്ന ഗുണ്ടായിസത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ന്യായീകരിക്കാറില്ലേ, കോണ്‍ഗ്രസുകാര്‍ നടത്തുന്ന ഗുണ്ടായിസത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ന്യായീകരിക്കാറില്ലേ. അതിനാല്‍ ജോസഫിന്റെ കൈവെട്ടിയ മുസ്‌ലിംകളെ മുസ്‌ലിം സമുദായത്തിനും ന്യായീകരിക്കാന്‍ പാടില്ലേ തുടങ്ങിയ വാദഗതികള്‍ കക്ഷിരാഷ്ട്രീയത്തിന് സമാന്തരമായ സാമുദായികതയില്‍നിന്നാണ് ഉടലെടുക്കുന്നത്. ഇസ്‌ലാമികതയുമായോ ശരിയായ മതബോധവുമായോ ഇതിന് ഒരു ബന്ധവുമില്ല. ഞങ്ങടെ പെട്രോമാക്‌സ് ഞങ്ങള് കട്ടാല്‍ നിങ്ങക്കെന്താ മാര്‍ക്‌സിസ്‌റ്റേ/ഞങ്ങടെ പെട്രോമാക്‌സ് ഞങ്ങള് കട്ടാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസേ എന്ന രീതിയില്‍ സകല സത്യധര്‍മ നിയമങ്ങളെയും കൊഞ്ഞനംകുത്തുന്ന സമീപനങ്ങളിലേക്കും കക്ഷി രാഷ്ട്രീയവും അതുപോലുള്ള സാമുദായികതയും വഴുതിവീഴുന്നതായിരിക്കും. മറുവശത്ത്, ശത്രുസമൂഹത്തിലുള്ളവരോടായാലും അനീതി പ്രവര്‍ത്തിക്കരുതെന്ന വേദഗ്രന്ഥത്തിന്റെ പ്രബോധനമാണ് ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമാണോ വേണ്ടത്, അതോ കക്ഷിരാഷ്ട്രീയ സമാനം ജീര്‍ണമായ സാമുദായികതയാണോ വേണ്ടത് എന്ന നിര്‍ണായക ചോദ്യത്തിനുള്ള മറുപടിയായാണ് ശത്രുസമൂഹമാക്കപ്പെട്ട ജോസഫിന്റെ രക്തവുമായി എട്ട് മുസ്‌ലിം സഹോദരരുടെ രക്തം ഇന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. (അതിനവര്‍ക്ക് പച്ചത്തെറികളും പരിഹാസവാക്കുകളും കേള്‍ക്കേണ്ടി വന്നെങ്കിലും).&lt;br /&gt;&lt;br /&gt;പവിത്രമായ ആ ചോരക്ക് വിലയിടിയാതിരിക്കണമെങ്കില്‍ മുസ്‌ലിംകളായ വിശ്വാസികളും മറ്റ് മതസ്ഥരായ വിശ്വാസികളും ആദര്‍ശാത്മകമായ ചില നിലപാടുകള്‍ നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ടതുണ്ട്. എന്ത് വില കൊടുത്തും ഇസ്‌ലാമിന്റെ ആദര്‍ശ സംഹിതകളെ വിശാലമായി ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് വിശ്വാസികളായ മുസ്‌ലിംകള്‍ സംശയലേശമന്യേ ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിന്റെ പേരു പറഞ്ഞ് അനിസ്‌ലാമികമായ കാര്യങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നവരെ അവര്‍ കര്‍ശനമായി നേരിടേണ്ടിവരും. ഇസ്‌ലാമിനെ 'രക്ഷപ്പെടുത്താനായി' ബോംബും സ്‌ഫോടകവസ്തുക്കളും സൂക്ഷിക്കുന്നവരെ സര്‍ക്കാര്‍ ഏജന്‍സികളെപ്പോലും കാത്തുനില്‍ക്കാതെ കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍കൊണ്ടുവരുക, ഇസ്‌ലാമിക ദര്‍ശനങ്ങള്‍ വളച്ചൊടിച്ച് വര്‍ഗീയത വളര്‍ത്തുന്നവരെ പരസ്യമായി വിചാരണ ചെയ്യുക, ഇസ്‌ലാമിനെ കരുവാക്കി സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ജീവന്‍ കൊണ്ടും രക്തം കൊണ്ടും പരിഹാരമുണ്ടാക്കുക, ഹിന്ദു വര്‍ഗീയവാദികളുടെ ഹീനകൃത്യങ്ങള്‍ക്ക് സ്വയം പ്രായശ്ചിത്തം ചെയ്തിരുന്ന മഹാത്മാഗാന്ധിയുടെ പാത പിന്തുടരുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളായ മുസ്‌ലിംകള്‍ ആസൂത്രണം ചെയ്യേണ്ട സമയമായിരിക്കുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍, യഥാര്‍ഥ ഇസ്‌ലാംമത വിശ്വാസികളെപ്പോലും ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നതില്‍ ഇടപതറിക്കുന്ന ചില മാനസിക ഘടകങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. പല തരത്തിലും മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സമകാലിക അവസ്ഥയില്‍ വഴിപിഴച്ച മുസ്‌ലിമിനോട് പോലും അവര്‍ക്ക് തോന്നുന്ന ഏകത്വബോധമാണത്. അതായത് അരക്ഷിതത്വബോധം സൃഷ്ടിക്കുന്ന ഒരുതരം ഗോത്രപ്പിടിത്തം. ഈ പ്രശ്‌നത്തെ മറികടക്കാന്‍ സുതാര്യവും ധീരവുമായ വിവേക ചിന്ത കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ.&lt;br /&gt;ഒരു കാര്യം ചോദിക്കട്ടെ-കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തിലായാലും ട്രേഡ് യൂനിയന്‍ മോഡലിലുള്ള പരസ്‌പര ഐക്യദാര്‍ഢ്യം കൊണ്ട് മുസ്‌ലിംകള്‍ക്ക് രക്ഷ കിട്ടുമോ? തീര്‍ത്തും സംശയമാണ്. ഉദാഹരണമായി ആലോചിക്കുകയാണെങ്കില്‍ സാമുദായിക ഒരുമ എന്ന ഒറ്റ അച്ചുതണ്ടിനെ ആശ്രയിച്ച് രാഷ്ട്രനിര്‍മാണം നടത്തിയ പാകിസ്താന്റെ ദയനീയമായ അവസ്ഥ നമ്മുടെ കണ്‍മുന്നിലുണ്ടല്ലോ. എന്നാല്‍, സൂര്യന്‍ കിഴക്ക് ഉദിക്കുകയാണെങ്കില്‍, പ്രപഞ്ചഗോളങ്ങള്‍ ചലനക്രമം പാലിക്കുകയാണെങ്കില്‍ ഇസ്‌ലാമിക ദര്‍ശനവുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുസ്‌ലിംകള്‍ക്ക് രക്ഷകിട്ടുമെന്ന് മാത്രമല്ല, അവര്‍ അജയ്യരായിത്തീരുകയും ചെയ്യും. ഭൗതികമായ യുക്തികളെ വെടിഞ്ഞ് ദൈവികമായ ആദര്‍ശങ്ങളെ ശരണം പ്രാപിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.&lt;br /&gt;മറ്റു മതവിശ്വാസികള്‍ എടുക്കുന്ന നിലപാടുകളും മുസ്‌ലിംകളുടെ തത്ത്വാധിഷ്ഠിത നീക്കങ്ങള്‍ക്ക് അനുരൂപമായിരിക്കല്‍ ഈ അവസരത്തില്‍ പ്രധാനമാണ്. മതവിരുദ്ധമായ മതഭ്രാന്തിനാല്‍ ചില ക്രിമിനലുകള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ വരവ് വെക്കുക എന്നത് യഥാര്‍ഥ മത വിശ്വാസിക്ക് സംഭവിക്കുന്ന ഭീമാബദ്ധവും കൊടുംപാപവുമാണ്. അത്തരം വീഴ്ചകളുടെ നിദര്‍ശനങ്ങളാണ് നാലാം തീയതി ഞായറാഴ്ച എനിക്ക് വന്ന ഫോണ്‍ കോളുകളില്‍ കയ്ച്ചുനിന്നത്. &lt;br /&gt;ഒരു മതദര്‍ശനം കര്‍ശനമായി വിലക്കുന്ന കാര്യങ്ങള്‍ അതിന്റെ പേര് പറഞ്ഞ് ചെയ്യുന്നതാണല്ലോ ആ മതദര്‍ശനത്തിന് നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളി. അങ്ങനെ നോക്കുകയാണെങ്കില്‍ ജോസഫിന്റെ കൈവെട്ടല്‍ കൊണ്ടും അങ്ങിങ്ങ് ബോംബ് വെക്കല്‍ കൊണ്ടും ഭീകര സീഡികളുടെ സൂക്ഷിപ്പുകൊണ്ടും ശരിക്കും ആക്രമിക്കപ്പെടുന്നത് ഇസ്‌ലാമും യഥാര്‍ഥ മുസ്‌ലിമുമായതിനാല്‍ അവരോട് സ്‌നേഹപരിഗണനകള്‍ കാണിക്കുകയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റ് മതവിശ്വാസികളുടെ ഉത്തരവാദിത്തം. അതിനുപകരം, ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അവര്‍ വിദ്വേഷം പുലര്‍ത്തുന്നത് ദൈവ വിരോധം മാത്രമല്ല വിരോധാഭാസം കൂടിയാണെന്ന് പറയേണ്ടിവരും. &lt;br /&gt;ഏതായാലും, ദൈവസൃഷ്ടിയുടെ ഏകത്വന്യായത്തെ പ്രഘോഷിച്ചുകൊണ്ട് ജോസഫിന്റെ ഹൃദയത്തിലൂടെ, കരളിലൂടെ, മസ്തിഷ്‌കത്തിലൂടെ എട്ട് മുസ്‌ലിം സഹോദരരുടെ രക്തം ഒഴുകിക്കൊണ്ടിരിക്കയാണ്. ആ ചോരയുടെ വിലയിടിയാതെ സൂക്ഷിക്കുക എന്നത് ഏതൊരു മതവിശ്വാസിയുടേയും കര്‍ത്തവ്യമാണ്. എന്തെന്നാല്‍, അത് വിശ്വാസത്തിന്റെ വില തന്നെയാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-8568600705343825136?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/8568600705343825136/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=8568600705343825136&amp;isPopup=true' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8568600705343825136'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8568600705343825136'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/07/blog-post_16.html' title='ആ ചോരയുടെ  വില'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-5509878352910999317</id><published>2010-07-11T11:28:00.001-07:00</published><updated>2010-07-11T11:28:42.102-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>അദ്ഭുതക്കുട്ടി</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;അദ്ഭുതക്കുട്ടി&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Sunday, July 11, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന കുട്ടിയായതുകൊണ്ട് അദ്ഭുതക്കുട്ടി എന്നൊരു  വിശേഷണം ചാര്‍ത്തിക്കിട്ടിയിരുന്നു. അറുവമ്പള്ളി പുത്തന്‍പുരയില്‍  അബ്ദുല്ലക്കുട്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാതാവുമ്പോള്‍ വളര്‍ത്തി  വലുതാക്കിയവര്‍ തന്നെ അദ്ഭുതങ്ങള്‍ കാട്ടുന്ന വിചിത്രമായ കാഴ്ചകള്‍ക്കാണ്  പ്രബുദ്ധതകൊണ്ട് പൊറുതിമുട്ടിയ രാഷ്ട്രീയകേരളം ഇപ്പോള്‍ സാക്ഷ്യം  വഹിക്കുന്നത്. അബ്ദുല്ലക്കുട്ടി എം.എല്‍.എ പെണ്ണിനോടൊപ്പം പിടിയിലാവണമെന്ന  അടക്കാനാവാത്ത ആഗ്രഹം പങ്കുവെച്ച ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ ചാനലാണ്  ആദ്യം അദ്ഭുതം പ്രവര്‍ത്തിച്ചത്. ഉണ്ണിത്താന്റെ മഞ്ചേരി മോഡല്‍  ആവര്‍ത്തിക്കണമെന്ന അദമ്യമായ ആഗ്രഹവുമായി ചുവപ്പന്‍ പാപ്പരാസികള്‍  ശീതീകരിച്ച മുറിയിലെ ചാരുകസേരയിലിരുന്ന് നൂറുപോയിന്റ് ബോള്‍ഡില്‍  സ്‌ക്രോളിങ് ന്യൂസ് ചാനലിലൂടെ കടത്തിവിട്ടപ്പോള്‍ നാട് ഞെട്ടി.  അബ്ദുല്ലക്കുട്ടിയും ഞെട്ടി. പി.ടി. ചാക്കോയുടെ പ്രമാദമായ  പീച്ചിയാത്രക്കുശേഷം ഇതാ ഒരു പൊന്മുടിയാത്രാ വിവാദം എന്ന് കേരളത്തിന്റെ  രാഷ്ട്രീയചരിത്രമറിയാവുന്നവര്‍ ഓര്‍മകള്‍ അയവെട്ടി. ഒരു രാഷ്ട്രീയ  ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിന് എത്രത്തോളം നാണംകെട്ട പണികള്‍ ആവാം എന്ന്  റിസര്‍ച്ചുചെയ്തുകൊണ്ടിരിക്കുന്ന സഖാക്കള്‍ ഒപ്പിച്ച വേലയില്‍ കുടുങ്ങിയത്  ഒരു കുടുംബം. ഇനി കേരളത്തിലേക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.  മുന്നിലോ പിന്നിലോ എം.എല്‍.എയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ കാറില്‍ പോവുന്നത്  സൂക്ഷിച്ചുവേണം. പിന്നെ പീഡനമായി. കൈരളി ചാനലിലെ വെണ്ടക്ക വാര്‍ത്തയായി.  സി.പി.എമ്മിന് ഇഷ്ടമുള്ളവര്‍ മാത്രം റോഡിലൂടെ നടന്നാല്‍ മതി. അല്ലാത്തവരെ  പീഡനക്കേസില്‍ പിടിച്ച് അകത്താക്കാന്‍ സദാചാരഗുണ്ടകളെ  ചട്ടംകെട്ടിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഒരു ജനത അബ്ദുല്ലക്കുട്ടിക്കെതിരെ  ഇങ്ങനെയൊരു ആത്മാവിഷ്‌കാരം നിര്‍വഹിച്ചപ്പോള്‍ സഭയിലെ സഖാക്കള്‍ക്ക്  അടങ്ങിയിരിക്കാനായില്ല. പൊതുവെ സദാചാരവിരുദ്ധമായ ഒന്നുംതന്നെ&amp;nbsp;  പൊറുക്കാത്തവരാണ് സഖാക്കള്‍. ഒളിവുജീവിതകാലത്ത് സഖാക്കള്‍ ശരീരത്തിന്റെ  വിളികള്‍ക്ക് കാതോര്‍ത്തുകൊണ്ടാണ് വിപ്ലവപ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെട്ടിരുന്നതെന്ന് പറഞ്ഞപ്പോള്‍ പയ്യന്നൂരിലെ ഡിഫിക്കുട്ടികള്‍  സക്കറിയയുടെ കോളറില്‍ കുത്തിപ്പിടിച്ചത് അത്തരം സദാചാരഭ്രംശങ്ങള്‍  പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്ന് തെളിയിക്കാനാണ്. മഞ്ചേരിയില്‍ ഊഴമിട്ടും  ഉറക്കമിളച്ചും ഒളിഞ്ഞുനോക്കിയും ഉണ്ണിത്താനെ പിടിക്കാന്‍ തക്കം  പാര്‍ത്തിരുന്നതും സദാ സദാചാരം കാക്കുന്ന കേരളീയന്റെ ജാഗ്രത്തായ  മനസ്സാണല്ലോ. അതിനെ അഭിനന്ദിച്ചേ പറ്റൂ. എവിടെയെങ്കിലും ആണും പെണ്ണും  ഒരുമിച്ച് നടക്കുന്നുണ്ടോ, അവര്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടോ  എന്നൊക്കെ നോക്കുന്ന സദാചാര പൊലീസിലെ അംഗങ്ങളാണ് അങ്ങേയറ്റത്തെ  പ്രബുദ്ധതകൊണ്ട് പൊറുതിമുട്ടുന്ന ഈ നാട്ടിലെ ഭൂരിഭാഗം പേരും. അന്യന്റെ  സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി അപഭ്രംശങ്ങള്‍ കണ്ടെത്തുന്ന അപസര്‍പ്പക  മലയാളികളില്‍ ഒരാളായ സാമാജികന്‍ എം. ചന്ദ്രനും കാര്യങ്ങളുടെ ഈ പിഴച്ച  പോക്കു കണ്ട് അടങ്ങിയിരിക്കാനായില്ല.&lt;br /&gt;&lt;br /&gt;എം. ചന്ദ്രനെപ്പോലെ സദാ  സദാചാരം കാക്കാന്‍ പ്രതിജ്ഞാബദ്ധരായ സാമാജികര്‍ ഇന്നാട്ടിലുണ്ടായിട്ടും  ഇങ്ങനെയൊക്കെ നടക്കുന്നതിലാണ് അദ്ഭുതം. അബ്ദുല്ലക്കുട്ടി  പൊന്മുടിയിലേക്കുപോയതും നാട്ടുകാര്‍ വളഞ്ഞുപിടിച്ചതും പൊലീസില്‍  ഏല്‍പിച്ചതും കൂട്ടത്തില്‍ സ്ത്രീ ഉണ്ടായിരുന്നു എന്നതും സത്യമാണെന്ന് സഭയെ  ബോധിപ്പിച്ച മഹാനായ ആ സദാചാര സംരക്ഷകന്റെ തിരുനാമം സഭാരേഖകളില്‍  തങ്കലിപികളില്‍ എഴുതപ്പെടേണ്ടതായിരുന്നു. എന്നാല്‍ കണ്ണില്‍ ചോരയില്ലാത്ത  സ്‌പീക്കര്‍ അത് രേഖയില്‍ നിന്ന് നീക്കം ചെയ്തു. അതുകൊണ്ട് കേരള നിയമസഭയുടെ  ചാരിത്ര്യശുദ്ധിയുടെ ചരിത്രത്തില്‍ അബ്ദുല്ലക്കുട്ടിയുടെ പേര്  പില്‍ക്കാലത്ത് ആരെങ്കിലും ചികഞ്ഞുനോക്കിയാല്‍ കാണാനാവില്ല. അക്ഷന്തവ്യമായ  അപരാധമാണ് സ്‌പീക്കര്‍ ചെയ്തത്. ഒരു ചരിത്രനിഷേധം തന്നെ.&lt;br /&gt;&lt;br /&gt;പാര്‍ട്ടി  വിട്ടുപോയവര്‍ പാര്‍ട്ടി എതിരാളികളേക്കാള്‍ വെറുക്കപ്പെട്ടവരാണ്  സി.പി.എമ്മിന്. എം.വി. രാഘവനെ വേട്ടയാടിയതുപോലെ അടുത്ത ഇര ഇനി  അബ്ദുല്ലക്കുട്ടിയാണ്. കഴിഞ്ഞ വര്‍ഷം പാമ്പന്‍ കണ്ടി കുന്നിനടുത്തുനിന്ന്  കാറിനു നേരെ കല്ലെറിഞ്ഞ് പേടിപ്പിക്കാന്‍ നോക്കി.  പിന്‍സീറ്റിലായിരുന്നതുകൊണ്ട് ഒഴിഞ്ഞു മാറിരക്ഷപ്പെട്ടു. കണ്ണിലെ  കരടായതിനാല്‍ കണ്ണൂരില്‍ ഇപ്പോള്‍ പ്രോട്ടോകോളിന് പുറത്താണ് സ്ഥാനം.  സര്‍ക്കാര്‍ പരിപാടികളില്‍ രണ്ടാംപൗരത്വം. മറ്റു മണ്ഡലങ്ങളില്‍ ഒരു  മന്ത്രിയെപ്പോലും കിട്ടാതെ ഉദ്ഘാടനങ്ങളും ശിലാസ്ഥാപനങ്ങളും വൈകുമ്പോള്‍  അബ്ദുല്ലക്കുട്ടിയുടെ മണ്ഡലത്തില്‍ ഡസന്‍കണക്കിന് മന്ത്രിമാര്‍  പൊതുപരിപാടികളില്‍ പങ്കെടുക്കുന്നു. എം.എല്‍.എയെയും എം.പിയെയും ഒതുക്കാനാണ്  ഈ മന്ത്രിപ്പട. മുണ്ടയാട്ട് ശീതീകൃത ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് മന്ത്രി  കോടിയേരി ശിലാസ്ഥാപനം നടത്തിയ ചടങ്ങില്‍ അധ്യക്ഷത വഹിക്കാതിരിക്കാന്‍  ആശംസകനാക്കി ഒതുക്കി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  ടി.പി.ദാസന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഒ.കെ. ബിനീഷ് എന്നിവരുടെ  പേരുകൊത്തിയ ശിലാഫലകത്തില്‍ മണ്ഡലം എം.എല്‍.എയായ അബ്ദുല്ലക്കുട്ടിയുടെ പേര്  ഒഴിവാക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പദവിയെ  രാഷ്ട്രീയ വൈരത്തോടെ അപമാനിക്കാന്‍ പ്രോട്ടോകോള്‍ അട്ടിമറിക്കുന്ന വിധം.&lt;br /&gt;&lt;br /&gt;കണ്ണൂര്‍  ജില്ലയിലെ നാറാത്ത് ടി.പി. മൊയ്തീന്റെയും സൈനബയുടെയും മകനായി 1967 മേയ്  എട്ടിന് ജനനം. നാറാത്ത് യു.പി. സ്‌കൂള്‍, കമ്പില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍  എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. കണ്ണൂര്‍ എസ്.എന്‍ കോളജില്‍നിന്ന്  മലയാളത്തില്‍ ബിരുദം.തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് എല്‍.എല്‍.ബി.  1999ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. &lt;br /&gt;&lt;br /&gt;ഇന്ദിരാഗാന്ധി ഇലക്ഷനില്‍  തോറ്റപ്പോള്‍ പൊട്ടിക്കരഞ്ഞ ബാപ്പയുടെ മകനാണ്. അതുകൊണ്ടാണ് കുറേക്കാലം  സി.പി.എമ്മിലിരുന്ന് പാപങ്ങള്‍ ചെയ്തശേഷം കോണ്‍ഗ്രസ് പാരമ്പര്യത്തിലേക്ക്  മടങ്ങിയെത്തിയത്. പൊതുജീവിതം തുടങ്ങിയത് എസ്.എഫ്.ഐക്കാരനായി. ആദ്യജയം  കണ്ണൂര്‍ എസ്.എന്‍ കോളജില്‍നിന്ന് യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായി.  1996ല്‍ ജില്ലാ പഞ്ചായത്ത് അംഗം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ  1999ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി. ബാലറ്റ്  പെട്ടി തുറന്നാല്‍ അബ്ദുല്ലക്കുട്ടി അദ്ഭുതക്കുട്ടിയാവും എന്ന പ്രവചനം  അക്ഷരംപ്രതി ശരിയായി. മുല്ലപ്പള്ളി രാമചന്ദ്രനെ അട്ടിമറിച്ച്  ജൈത്രയാത്രക്ക് തുടക്കമിട്ടു. 2004ലും എം.പിയായി. ഉംറയുടെയും  നാഡീജ്യോതിഷത്തിന്റെയും ഹര്‍ത്താല്‍ വിരുദ്ധ പ്രസ്താവനയുടെയും മോഡിമോഡല്‍  വികസനത്തിന്റെയും പേരില്‍ വിവാദങ്ങളില്‍ ചെന്നുപെട്ടു. 2009 മാര്‍ച്ചില്‍  സി.പി.എമ്മില്‍നിന്നു പുറത്തായി. എം.പി സ്ഥാനം രാജിവെച്ച് അടുത്ത മാസം  കോണ്‍ഗ്രസില്‍ ചേര്‍ന്നു. &lt;br /&gt;എം.പി എന്ന നിലയില്‍ കിട്ടിയ വരുമാനത്തിന്റെ  80 ശതമാനം വരെ കൃത്യമായി പാര്‍ട്ടി തിരിച്ചു വാങ്ങിയിട്ടുണ്ട്. 10 കൊല്ലം  കൊണ്ട് 43 ലക്ഷം രൂപ പാര്‍ട്ടിക്ക് സമ്പാദിച്ചുകൊടുത്ത എളിയ  പ്രവര്‍ത്തകനാണ്. വീഴ്ത്താന്‍ വഴിനീളെ ചതിക്കുഴികള്‍  കുത്തിവെച്ചിട്ടുണ്ടാവുമെന്ന ഉറപ്പില്‍ കരുതലോടെയാണ് നടപ്പ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-5509878352910999317?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/5509878352910999317/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=5509878352910999317&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5509878352910999317'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5509878352910999317'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/07/blog-post_5800.html' title='അദ്ഭുതക്കുട്ടി'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-6423609765216759636</id><published>2010-07-11T11:27:00.000-07:00</published><updated>2010-07-11T11:27:27.419-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>കശ്മീരില്‍ എന്താണ് നടക്കുന്നത്?</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;കശ്മീരില്‍ എന്താണ്  നടക്കുന്നത്?&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Saturday, July 10, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;കശ്മീരില്‍ ബി.ബി.സി ഉര്‍ദു സര്‍വീസിലെ ലേഖകന്‍ റിയാസ് മസ്‌റൂറിനെപ്പോലും  പൊലീസ് തല്ലിച്ചതച്ച സംഭവം സൂചിപ്പിക്കുന്നത് അവിടത്തെ സ്ഥിതിഗതികളില്‍  പറയത്തക്ക പുരോഗതിയൊന്നും ഇല്ലെന്നാണ്. സംസ്ഥാനത്ത് കാര്യങ്ങള്‍  കൈവിട്ടതോടെ സൈന്യം തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. തുടര്‍ച്ചയായ  കര്‍ഫ്യു ദൈനംദിന ജീവിതത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍  പുറത്തിറങ്ങരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം  ആവശ്യപ്പെട്ടിരിക്കുന്നു. ക്രമസമാധാനം ഉറപ്പുവരുത്താന്‍ കൂടുതല്‍  സുരക്ഷാസേനയെ അയക്കാന്‍ സന്നദ്ധമാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.  അനേകമാളുകളെ അറസ്റ്റ് ചെയ്തിരിക്കുന്നു.&amp;nbsp; നേരത്തെ തന്നെ സംസ്ഥാനത്ത്  ക്രമസമാധാനം സി.ആര്‍.പി.എഫിന്റെ&amp;nbsp; ചുമതലയിലാണുള്ളത്. ഇപ്പോള്‍ പട്ടാളത്തെയും  ഇറക്കി. കൂടുതല്‍ സൈന്യത്തെവിട്ട് കൂടുതല്‍ ബലപ്രയോഗവും കൂടുതല്‍  സ്വാതന്ത്ര്യ നിഷേധവും കൊണ്ട് പരിഹരിക്കാവുന്നതല്ല കശ്മീരിലെ ഇപ്പോഴത്തെ  പ്രശ്‌നങ്ങള്‍ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സംസ്ഥാന  സന്ദര്‍ശനവേളയില്‍ മനസ്സിലായിക്കാണണം. അതേസമയം എങ്ങനെയും ക്രമസമാധാനം  വീണ്ടെടുത്തശേഷം&amp;nbsp; ചര്‍ച്ചകളിലേക്കും മറ്റും നീങ്ങിയാല്‍ മതി എന്നാണ്  അദ്ദേഹത്തിന്റെ നിലപാട്. ഏതായാലും സംസ്ഥാന മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ  കഴിവുകേട് ജനങ്ങള്‍ക്ക് മാത്രമല്ല കേന്ദ്രത്തിനും  ബോധ്യപ്പെട്ടിരിക്കുന്നു. എങ്കില്‍പോലും കേന്ദ്രത്തില്‍ നിന്ന്  നീതിലഭിക്കുമെന്ന് വിശ്വാസം പുലര്‍ത്തിയവര്‍വരെ ഇന്ന് നിരാശയിലാണ്. സയ്യിദ്  അലിഷാ ഗീലാനിയുടെ നേതൃത്വത്തിലുള്ള ഹുര്‍റിയത്ത് തീവ്രവാദി വിഭാഗത്തിന്  പുറമെ മിര്‍വാഇസ് നയിക്കുന്ന മിതവാദി വിഭാഗവും&amp;nbsp; ഇപ്പോള്‍  പ്രക്ഷോഭരംഗത്തുണ്ട്.&amp;nbsp; സമാധാന ജീവിതം കാംക്ഷിക്കുന്ന ജനങ്ങളെ  പ്രകോപിതരാക്കാനും ശത്രുപക്ഷത്ത് നിര്‍ത്താനും ബോധപൂര്‍വമായ ഏതോ  ഗൂഢശ്രമങ്ങളുണ്ടായോ എന്ന് സര്‍ക്കാര്‍ ആത്മപരിശോധന നടത്തുന്നത്  നന്നായിരിക്കും. &lt;br /&gt;&lt;br /&gt;കഴിഞ്ഞ വര്‍ഷം ഷോപ്പിയാനില്‍ രണ്ടു വനിതകള്‍  സൈനികരാല്‍ ബലാല്‍സംഗത്തിനിരയായി വധിക്കപ്പെട്ട സംഭവത്തില്‍, ഒരു കൊല്ലം  കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന പരാതി വ്യാപകമാണ്. ഇക്കൊല്ലം  പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ&amp;nbsp; വെടിവെപ്പില്‍ കുറേ  സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടത് സ്ഥിതി വഷളാക്കി. ഇന്ത്യാ-പാക് ബന്ധം  മെച്ചപ്പെട്ടുവെന്ന് തോന്നുന്ന ഓരോ ഘട്ടത്തിലും അതിനെ അട്ടിമറിക്കുന്ന  സംഭവങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്ന അന്വേഷണവും പ്രയോജനം ചെയ്യും.&amp;nbsp;  ജനാധിപത്യപരമായി തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ അങ്ങനെതന്നെ തീര്‍ക്കുക  എന്നതാണ് കശ്മീരിന്റെ കാര്യത്തിലും യുക്തമാവുക. സംസ്ഥാന സര്‍ക്കാറിന്റെ  പിടിപ്പുകേട് മാത്രമല്ല, കേന്ദ്രത്തിന്റെ അലംഭാവവും അവിടത്തെ പ്രതിസന്ധി  ഗുരുതരമാക്കി. സൈന്യത്തിന്റെ പ്രത്യേകാവകാശം നീക്കം ചെയ്യുമെന്ന വാഗ്ദാനം  നടപ്പാക്കാന്‍ ക്രിയാത്മക നീക്കമുണ്ടായില്ല. സൈനികരുടെ ഭാഗത്തുനിന്ന്&amp;nbsp;  ഉണ്ടായ അതിക്രമങ്ങള്‍ക്ക് തക്കതായ ശിക്ഷയോ ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള  പരിഹാരങ്ങളോ ഉണ്ടായില്ല. കാര്യമായ കുഴപ്പങ്ങള്‍ ഇല്ലാതിരുന്ന  ഘട്ടത്തിലെങ്കിലും ദീര്‍ഘകാല പരിഹാരമാര്‍ഗങ്ങളെപ്പറ്റി കശ്മീരിലെ  നേതാക്കളും ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തുന്നത് സഹായകമായേനെ. അതും  നടന്നില്ല. പ്രശ്‌നങ്ങള്‍ നിയന്ത്രണം വിടുമ്പോഴുള്ള താല്‍കാലിക  നടപടികളില്‍&amp;nbsp; മാത്രമായി നമ്മുടെ കശ്മീര്‍ നയം ചുരുങ്ങുന്നു. ഇപ്പോഴാകട്ടെ  പൗരാവകാശങ്ങള്‍ മാത്രമല്ല, മാധ്യമങ്ങളുടെ അറിയാനും അറിയിക്കാനുമുള്ള അവകാശം  വരെ അടിച്ചമര്‍ത്തപ്പെടുകയാണ്. ഇന്ത്യയുടെ ഭാഗമായ&amp;nbsp; കശ്മീരില്‍ പ്രത്യേക  നിയമങ്ങളും നിയന്ത്രണങ്ങളും എന്തിനെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.&lt;br /&gt;&lt;br /&gt;സൈനിക  അതിക്രമങ്ങള്‍ക്കെതിരെ അവിടെ നടന്നത് സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു.  പ്രതിഷേധം നടത്തിയവരാകട്ടെ പാകിസ്താന്‍കാരോ പാക് പക്ഷക്കാരോ അല്ല;  ഇന്ത്യന്‍ പൗരന്മാരും. മൂന്നാഴ്ചക്കുള്ളില്‍ സ്‌കൂള്‍ കുട്ടികളടക്കം  പതിനഞ്ചുപേര്‍ കൊല്ലപ്പെട്ടു. പാക് അക്രമികളെയും നുഴഞ്ഞുകയറ്റക്കാരെയും  ചെറുത്തുനിന്നവരാണ് ഭൂരിപക്ഷം കശ്മീരികളും. ഏറ്റവുമൊടുവില്‍ കുട്ടികളുടെ  കല്ലേറാണ് കൊടും അക്രമമായി വ്യാഖ്യാനിച്ച് വെടിവെപ്പ് നടത്താന്‍  ഒഴികഴിവാക്കിയത് എന്ന വാര്‍ത്ത അന്വേഷിക്കാന്‍ ചെന്ന മാധ്യമ  പ്രവര്‍ത്തകര്‍ക്ക് കര്‍ഫ്യു പാസുകളെല്ലാം പിന്‍വലിച്ചെന്ന മറുപടിയാണ്  കിട്ടിയത്. സാധാരണ പ്രതിഷേധങ്ങളെപോലും നേരിടാന്‍ വേണ്ട  ജനാധിപത്യബോധമുള്ളവരല്ല കശ്മീരില്‍ ക്രമസമാധാനപാലനം നടത്തുന്ന  സി.ആര്‍.പി.എഫ് എന്ന് മുന്‍ ഐ.ജി റാംമോഹന്‍ വരെ ഈയിടെ ഒരഭിമുഖത്തില്‍  നിരീക്ഷിച്ചു. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് എന്തൊക്കെയോ  ഒളിക്കാനുണ്ടെന്ന ധാരണ ശക്തിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ മാധ്യമവിലക്ക്. &lt;br /&gt;&lt;br /&gt;ദക്ഷിണേന്ത്യന്‍  മീഡിയ കമീഷന്‍ ചെയര്‍മാന്‍ കെ.കെ. കട്യാല്‍&amp;nbsp; ജമ്മു- കശ്മീരിലെ മാധ്യമ  നിയന്ത്രണത്തെ അപലപിച്ചിരിക്കുന്നു. കശ്മീര്‍ പ്രസ് ഗില്‍ഡും അതിനെ  വിമര്‍ശിക്കുന്നു. കൃത്യമായ വിവരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമായ  സന്ദര്‍ഭത്തില്‍ വിവരവിനിമയത്തിന് വിലക്കേര്‍പ്പെടുത്തിയത്  അധിക്ഷേപാര്‍ഹമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഊഹാപോഹങ്ങള്‍  പ്രചരിപ്പിക്കാനും അസ്വസ്ഥത പടര്‍ത്താനുമാണ് ഇത്തരം നിയന്ത്രണങ്ങള്‍  ഉപകരിക്കുക. ഏറെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഏതാനും കര്‍ഫ്യു പാസുകള്‍  നല്‍കാന്‍ അധികൃതര്‍ തയാറായെങ്കിലും സൈനികര്‍&amp;nbsp; ആ പാസുകള്‍ക്ക്  വിലകല്‍പ്പിക്കുന്നില്ലത്രെ. &lt;br /&gt;&lt;br /&gt;ഇപ്പോള്‍ മുതിര്‍ന്ന മാധ്യമ  പ്രവര്‍ത്തകനെപ്പോലും കൈയേറ്റം ചെയ്തു. കശ്മീരിന്റെ ഇപ്പോഴത്തെ പ്രശ്‌നം  വിശ്വാസ ചോര്‍ച്ചയാണ്. സ്വന്തം ജനങ്ങളെ വിശ്വസിക്കാത്ത, അവരുടെ വിശ്വാസം  ആര്‍ജിക്കാനാവാത്ത സംസ്ഥാന സര്‍ക്കാര്‍;&amp;nbsp; രാഷ്ട്രീയ ലാഭചേതങ്ങള്‍  കണക്കുകൂട്ടി, ജനവിശ്വാസം ഒട്ടുമില്ലാത്ത സംസ്ഥാന സര്‍ക്കാറിനെ  താങ്ങിനിര്‍ത്താന്‍ വിധിക്കപ്പെട്ട കേന്ദ്രം; സത്യാവസ്ഥ  പുറത്തുകൊണ്ടുവരേണ്ട മാധ്യമങ്ങളെ ഒട്ടും വിശ്വാസമില്ലാത്ത അധികൃതര്‍;  ജനാധിപത്യ സമൂഹത്തിലെ മര്യാദകളറിയാതെ, വെടിവെച്ചും ബലം പ്രയോഗിച്ചും മാത്രം  ശീലമുള്ള സൈനിക- അര്‍ധസൈനികര്‍ക്ക് മാധ്യമങ്ങളടക്കമുള്ള ജനാധിപത്യ  സംവിധാനങ്ങളോടുള്ള അവിശ്വാസം -ഇതെല്ലാം ചേര്‍ന്ന് ജനങ്ങളെ ഞെരിക്കുന്നു.  ഒരു ഭാഗത്ത് ബലപ്രയോഗം ശക്തിപ്പെടുത്തുകയും മറുഭാഗത്ത് സത്യമറിയാനുള്ള  മാര്‍ഗങ്ങള്‍വരെ അടയ്ക്കുകയും ചെയ്താല്‍ ഭയാനകമായ അവസ്ഥയാണുണ്ടാവുക.&amp;nbsp;  കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാനും രാജ്യതന്ത്രജ്ഞതയോടെ നയപരിപാടികള്‍  സ്വീകരിക്കാനും കേന്ദ്രം ഇനിയെങ്കിലും സജ്ജമാകേണ്ടിയിരിക്കുന്നു. സൈനിക  ഭരണവും ജനാധിപത്യവും ഒരുമിച്ച് പോകില്ലല്ലോ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-6423609765216759636?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/6423609765216759636/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=6423609765216759636&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/6423609765216759636'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/6423609765216759636'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/07/blog-post_7349.html' title='കശ്മീരില്‍ എന്താണ് നടക്കുന്നത്?'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-2606548328708322489</id><published>2010-07-11T11:23:00.000-07:00</published><updated>2010-07-11T11:23:28.035-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ഭീകരതയുടെ ആര്‍.എസ്.എസ് കണ്ണികള്‍</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ഭീകരതയുടെ ആര്‍.എസ്.എസ്  കണ്ണികള്‍&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Sunday, July 11, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;ദല്‍ഹി ഡയറി / എ.എസ്. സുരേഷ്‌കുമാര്‍ &lt;br /&gt;&lt;br /&gt;അഫ്‌സല്‍ ഗുരു  കോണ്‍ഗ്രസുകാരുടെ മകളെ കെട്ടിയവനാണോ?&lt;br /&gt;-പാര്‍ലമെന്റ് ആക്രമണ കേസിലെ  പ്രതിയെ തൂക്കാന്‍ വൈകുന്നതിനെക്കുറിച്ച് ബി.ജെ.പി പ്രസിഡന്റ് നിതിന്‍  ഗഡ്കരിയുടെ ചോദ്യം.&lt;br /&gt;മനസ്സിന്റെ നില തെറ്റിയ ഗഡ്കരിയെ മനോരോഗ വിദഗ്ധനെ  കാണിക്കണം.&lt;br /&gt;-ബി.ജെ.പി പ്രസിഡന്റിന്റെ പരാമര്‍ശത്തോടുള്ള കോണ്‍ഗ്രസ്  പ്രസിഡന്റ് മനീഷ് തിവാരിയുടെ രോഷ പ്രകടനം. &lt;br /&gt;&lt;br /&gt;രണ്ടിനുമില്ല  നിലവാരമെന്നത് നില്‍ക്കട്ടെ. വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന  മൂന്നു ഡസനോളം വരുന്നവരില്‍ മിക്കവാറും അവസാനത്തെ പേരുകാരനായ അഫ്‌സല്‍  ഗുരുവിന്റെ വധശിക്ഷ ആദ്യമേ നടപ്പാക്കണമെന്ന് ഗഡ്കരിയും കൂട്ടരും  വാദിക്കുന്നത്, അവര്‍ ദേശഭക്തിയുടെ കുത്തകാവകാശികളായതു കൊണ്ടാണ്. ഗോദ്‌സെ  ഗാന്ധിയെ കൊന്നത് ദേശഭക്തി മൂത്തിട്ടാണ്. സംശയത്തിന്റെ ആനുകൂല്യം  സമ്പാദിച്ചാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരതയില്‍ നിന്ന് അന്ന്  ആര്‍.എസ്.എസ്&amp;nbsp; രക്ഷപ്പെട്ടത്. വാജ്‌പേയി-അദ്വാനിമാര്‍ നയിച്ച സംഘം ബാബരി  മസ്ജിദ് പൊളിച്ച് ഹൈന്ദവതയില്‍ അധിഷ്ഠിതമായ ദേശഭക്തി പിന്നീട്  ഊട്ടിയുറപ്പിച്ചു. അതൊക്കെ പിന്നിട്ട് ദേശഭക്തിയില്‍ അധിഷ്ഠിതമായ ഭീകരതയുടെ  പുത്തന്‍ വഴികളിലാണ് സംഘ്പരിവാരം. അതില്‍ ചിലത്: &lt;br /&gt;&lt;br /&gt;2007 ഫെബ്രുവരി  18ന് നടന്ന സംഝോതാ എക്‌സ്‌പ്രസ് സ്‌ഫോടനം: കൊല്ലപ്പെട്ടത് 68 പേര്‍.&amp;nbsp;  കൂടുതലും പാകിസ്താന്‍കാര്‍. ലശ്കറെ ത്വയ്യിബ, ജെയ്‌ശെ മുഹമ്മദ് എന്നീ ഭീകര  സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്ന പ്രാഥമിക നിഗമനത്തോടെ നടത്തിയ  അന്വേഷണത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിംകളില്‍ പാക്കിസ്താന്‍  പൗരന്‍ അസ്മത് അലിയുമുണ്ട്. പക്ഷേ, കാര്യങ്ങള്‍ പിന്നീട് മാറി മറിഞ്ഞു.  അന്വേഷണം നീണ്ടത് ഹിന്ദുത്വ പങ്കാളിത്തത്തിലേക്ക്. മൂന്നു മാസത്തിന് ശേഷം,  ഹൈദരാബാദ് മക്ക മസ്ജിദില്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച അതേ സംവിധാനമാണ്  സംഝോതയിലും ഉപയോഗപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ആര്‍.എസ്.എസ്  പ്രചാരകരായ സന്ദീപ് ദാങ്‌ഗെ, രാംജി എന്നിവരെ പൊലീസ് തെരയുന്നു.&lt;br /&gt;&lt;br /&gt;2008  സെപ്റ്റംബര്‍ 29ലെ മാലേഗാവ് സ്‌ഫോടനം: ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍  മുജാഹിദീനെന്ന് തുടക്കത്തില്‍ പൊലീസിന്റെ വിശദീകരണം. പക്ഷേ, പിന്നീട് നടന്ന  അന്വേഷണത്തില്‍ ഹിന്ദുത്വ തീവ്രവാദ സംഘങ്ങളായ അഭിനവ് ഭാരത്, രാഷ്ട്രീയ  ജാഗരണ്‍ മഞ്ച് എന്നിയുടെ പങ്കാളിത്തമാണ് തെളിഞ്ഞത്. അറസ്റ്റു  ചെയ്യപ്പെട്ടവര്‍: പ്രജ്ഞാസിംഗ് ഠാക്കൂര്‍, ലഫ്. കേണല്‍ ശ്രീകാന്ത്  പുരോഹിത്, ദയാനന്ദ് പാണ്ഡെ എന്ന സ്വാമി അമൃതാനന്ദ് ദേവതീര്‍ഥ്. പ്രജ്ഞാ  സിംഗ് ഠാക്കൂര്‍ ബി.ജെ.പി മുന്‍പ്രസിഡന്റ് രാജ്‌നാഥ്‌സിങ്ങുമായി വേദി  പങ്കിട്ടതിന്റെ ചിത്രം, ഇവര്‍ക്കൊക്കെ ആര്‍.എസ്.എസ്-ബി.ജെ.പി  നേതൃത്വവുമായുള്ള ബന്ധത്തിന് തെളിവ്. പ്രജ്ഞക്കും മറ്റും വേണ്ടി ബി.ജെ.പി  രംഗത്തിറങ്ങുകയും ചെയ്തു. &lt;br /&gt;2007 മേയ് 18 നടന്ന ഹൈദരാബാദ് മക്ക മസ്ജിദ്  സ്‌ഫോടനം: മരണം 14. എണ്‍പതോളം മുസ്‌ലിംകളെ കസ്റ്റഡിയിലെടുക്കുകയും അവരില്‍  25 പേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. ആറു മാസം തടവിലിട്ട ശേഷം അവരില്‍  മിക്കവരെയും കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചു കഴിഞ്ഞിരിക്കുന്നു.  ഇക്കഴിഞ്ഞ ജൂണില്‍ വന്ന സി.ബി.ഐയുടെ അറിയിപ്പ്: 'ഈ സ്‌ഫോടന സംഭവത്തില്‍  പ്രതികളായ സന്ദീപ് ദാംഗെ, രാമചന്ദ്ര കല്‍സാംഗ്ര എന്നിവരെ പിടികൂടാന്‍  സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം പ്രതിഫലം.' മറ്റൊരു ഹിന്ദുത്വവാദി ലോകേഷ്  ശര്‍മ എന്നയാള്‍ അറസ്റ്റിലാവുകയും ചെയ്തിരിക്കുന്നു. &lt;br /&gt;&lt;br /&gt;2007  ഒക്‌ടോബര്‍ 11നാണ് അജ്മീര്‍ ദര്‍ഗ സ്‌ഫോടനം. മൂന്നു മരണം. ആദ്യം സംശയിച്ചത്  ഹുജി, ലശ്കറെ ത്വയ്യിബ. അറസ്റ്റിലായവര്‍: അബ്ദുല്‍ ഹാഫിസ് ശമീം, ഖുശിബുര്‍  റഹ്മാന്‍, ഇമ്‌റാന്‍ അലി. ഇക്കൊല്ലം രാജസ്ഥാന്‍ ഭീകരപ്രതിരോധ സ്‌ക്വാഡ്  ഹിന്ദുത്വ തീവ്രവാദികളായ മൂന്നു പേരെ അറസ്റ്റു ചെയ്തിരിക്കുന്നു-ദേവേന്ദ്ര  ഗുപ്ത, ചന്ദ്രശേഖര്‍, വിഷ്ണുപ്രസാദ് പതിധര്‍. സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക്  മുമ്പ് കൊല്ലപ്പെട്ട സുനില്‍ ജോഷി ഈ സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനെന്ന്  കരുതുന്നു. &lt;br /&gt;&lt;br /&gt;2006 സെപ്റ്റംബര്‍ 8ന് മാലേഗാവ് സ്‌ഫോടനം: മരണം 37.  ആദ്യം അറസ്റ്റിലായവര്‍: സല്‍മാന്‍ ഫാര്‍സി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂമി, റഈസ്  അഹ്മദ്, നൂറുല്‍ ഹുദ, ശബീര്‍ ബാറ്ററിവാല. പക്ഷേ, ഹിന്ദുത്വ ഭീകരരെ ഇപ്പോള്‍  സംശയിക്കുന്നു. &lt;br /&gt;&lt;br /&gt;2008 ജൂണ്‍ 4ന് താനെ സിനിമാശാല സ്‌ഫോടനം: ഹിന്ദു  ജനജാഗൃതി സമിതി, സനാതന സംസ്ഥാന്‍ എന്നിവയുമായി ബന്ധപ്പെട്ട രമേശ് ഹനുമന്ത്  ഗഡ്കരിയും മംഗേഷ് ദിനകര്‍ നിഗമും അറസ്റ്റു ചെയ്യപ്പെട്ടു. യോദ്ധാ  അക്ബറിന്റെ പ്രദര്‍ശനം തടയാന്‍ നടത്തിയ സ്‌ഫോടനം.&lt;br /&gt;&lt;br /&gt;2009 ഒക്‌ടോബര്‍  16, ഗോവ സ്‌ഫോടനങ്ങള്‍: രണ്ടു മരണം. പ്രതികള്‍ രണ്ടു പേരും സനാതന സംസ്ഥാന്‍  അംഗങ്ങള്‍. മാല്‍ഗൊണ്ട പാട്ടീല്‍ യോഗേഷ് നായിക് എന്നിവര്‍ സ്‌ഫോടക  വസ്തുക്കളുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ അബദ്ധത്തില്‍ പൊട്ടി. &lt;br /&gt;&lt;br /&gt;2008  സെപ്റ്റംബര്‍ 27, ദല്‍ഹി മെഹ്‌റോളി സ്‌ഫോടനം, മൂന്നു മരണം. സ്‌കൂട്ടറില്‍  നിന്ന് വീണ ബോംബ് പൊട്ടിയാണ് ദല്‍ഹി മെഹ്‌റോളിയില്‍ അഞ്ചുപേര്‍  കൊല്ലപ്പെട്ടത്. ഹിന്ദുത്വ ശക്തികളുടെ പങ്കാളിത്തം സംശയിക്കുന്ന കേസിലെ  അന്വേഷണം എവിടെയും എത്തിയിട്ടില്ല. &lt;br /&gt;&lt;br /&gt;കാണ്‍പൂര്‍, നന്ദേഡ്  സ്‌ഫോടനങ്ങള്‍ പുറമെ. ബോംബു നിര്‍മിക്കുന്നതിനിടെ രണ്ടു പേര്‍ കാണ്‍പൂരില്‍  2008 ആഗസ്റ്റില്‍ കൊല്ലപ്പെടുന്നു. രാജീവ് മിശ്ര, ഭൂപീന്ദര്‍ സിംഗ് എന്നീ  രണ്ടുപേരും ബജ്‌റംഗ്ദളുകാര്‍. നന്ദേഡില്‍ 2006ല്‍ ബോംബു  നിര്‍മാണത്തിനിടയില്‍ രാജ്‌കോണ്ട്‌വാര്‍, പാന്‍സെ എന്നീ രണ്ടു പേര്‍  കൊല്ലപ്പെടുന്നത് സമാന സാഹചര്യങ്ങളില്‍. &lt;br /&gt;&lt;br /&gt;ഇപ്പോഴിതാ, മക്ക മസ്ജിദ്  സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ രണ്ട് മുതിര്‍ന്ന  ആര്‍.എസ്.എസ് ഭാരവാഹികള്‍ കുടുങ്ങിയിരിക്കുന്നു. യു.പിയിലെ പകുതി  സ്ഥലങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന  ക്ഷേത്രീയ പ്രചാരകും ആര്‍.എസ്.എസ് കേന്ദ്രകമ്മിറ്റി അംഗവുമായ അശോക് ബേരി,  ബോംബു നിര്‍മിക്കുന്നതിനിടെ സ്‌ഫോടനം നടന്ന കാണ്‍പൂരില്‍ ആര്‍.എസ്.എസിന്റെ  പ്രാന്തപ്രചാരകനായ അശോക് വാര്‍ഷ്‌നി എന്നിവരെയാണ് സി.ബി.ഐ ചോദ്യം ചെയ്തത്.  ഇവര്‍ക്ക് ആര്‍.എസ്.എസ് നേതാക്കള്‍ സംരക്ഷണം നല്‍കിയെന്ന വിവരമാണ്  ഏറ്റവുമൊടുവില്‍ പുറത്തു വന്നിരിക്കുന്നത്. ഏതാനും മാസം മുമ്പ്  രാജസ്ഥാനില്‍ അജ്മീര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ദേവേന്ദ്ര ഗുപ്തയും  ലോകേഷ് ശര്‍മയും ആര്‍.എസ്.എസ് പ്രചാരകരാണ്. &lt;br /&gt;&lt;br /&gt;അതെല്ലാം  ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും പ്രശ്‌നക്കുരുക്കിലാക്കുന്നു. അങ്ങനെ  ആര്‍.എസ്.എസ് കഴിഞ്ഞ ദിവസം മുതിര്‍ന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ  യോഗം വിളിച്ചു. ആദ്യത്തേത് ഗഡ്കരിയുടെ വസതിയില്‍. രണ്ടാമത്തെ യോഗം  ആര്‍.എസ്.എസിന്റെ ജണ്ടേവാല ആസ്ഥാനത്ത്. ആര്‍.എസ്.എസിന്റെ ഭീകര ചെയ്തികള്‍  സ്ഥാപിക്കപ്പെടുന്ന വിധമാണ് അന്വേഷണ നടപടികള്‍ മുന്നോട്ടു നീങ്ങുന്നതെന്ന്  വിലയിരുത്തിയ യോഗം, പ്രതിസന്ധി മറികടക്കാനുള്ള വഴികളാണ് ചര്‍ച്ച ചെയ്തത്.  തീരുമാനം: 'കേസില്‍ കുടുങ്ങിയ ആരെയും സംരക്ഷിക്കേണ്ട. പോലിസുമായി  സഹകരിക്കും. കേസില്‍ ഉള്‍പ്പെട്ടവര്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍  നിന്ന് വിട്ടു നില്‍ക്കട്ടെ.' &lt;br /&gt;&lt;br /&gt;അത്രയും കൊണ്ട് ആര്‍.എസ്.എസിന്  രക്ഷപെടാമെന്നോ? ഗാന്ധിയെ കൊന്ന ഗോദ്‌സെയുമായി ബന്ധമില്ലെന്ന് ആര്‍.എസ്.എസ്  എത്ര ആവര്‍ത്തിച്ചാലും വസ്തുത എന്താണ്? പക്ഷേ, ഗോദ്‌സെയെ തള്ളിപ്പറയുകയും  സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുകയുമാണ് ആര്‍.എസ്.എസ് ചെയ്തത്. ഒരു  ഡസനോളം വരുന്ന സ്‌ഫോടന സംഭവങ്ങളില്‍ ആര്‍.എസ്.എസ് ഭാരവാഹികള്‍ അടക്കം  ഹിന്ദുത്വ ശക്തികളുടെ പങ്ക്, നിരപരാധികളെ ചവിട്ടി  മെതിച്ചതിനൊടുവിലാണെങ്കിലും അന്വേഷണ ഏജന്‍സികള്‍ പുറത്തു  കൊണ്ടുവന്നിരിക്കുമ്പോള്‍&amp;nbsp; സന്ന്യാസിനി പ്രജ്ഞാസിംഗിന് വേണ്ടി വാദിച്ച  സമീപനം ബി.ജെ.പിയും ആര്‍.എസ്.എസും പാടേ മാറ്റിയിരിക്കുന്നു-ഈ രക്തത്തില്‍  ഞങ്ങള്‍ക്ക് പങ്കില്ല പോല്‍! ഗാന്ധിയെ വധിച്ചതിന്റെ ഉത്തരവാദിത്തം  ഗോദ്‌സെയെന്ന ഒരൊറ്റ ഭീകരനില്‍ ഒതുക്കി നിയമവ്യവസ്ഥക്ക് പുറത്തു കടന്ന  സംഘ്പരിവാര്‍, വിവിധ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച  ആര്‍.എസ്.എസുകാരെ തള്ളിപ്പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുകയാണ്. &lt;br /&gt;&lt;br /&gt;കഴിഞ്ഞ  ദിവസം ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന നേതൃയോഗം അതുകൊണ്ടു തന്നെ വലിയൊരു  അജണ്ടയാണ് മുന്നോട്ടു നീക്കിയത്. ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ നടത്തിയ  സംഘടിത സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന്, അതില്‍ ഉള്‍പ്പെട്ട  വ്യക്തികളെ മാത്രം പഴി ചാരി ബന്ധപ്പെട്ട സംഘടനക്ക് രക്ഷപ്പെടാന്‍  കഴിയുന്നതെങ്ങനെ? കുറ്റവാളികള്‍ അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തികള്‍  മാത്രമായി തീരുന്നതെങ്ങനെ? പൊലീസ് പിടികൂടിയവര്‍ ആര്‍.എസ്.എസിന്റെ  പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കട്ടെയെന്ന് തീരുമാനിച്ചതു  കൊണ്ടോ, പൊലീസുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതു കൊണ്ടോ  സ്‌ഫോടനക്കേസുകളില്‍ നിന്ന് തടിയൂരാന്‍ ആര്‍.എസ്.എസിന് കഴിയില്ല. എന്നാല്‍,  ഗാന്ധി വധക്കേസില്‍ ഗോദ്‌സെയെ നിയമത്തിന് എറിഞ്ഞു കൊടുത്ത് സംശയത്തിന്റെ  ആനുകൂല്യത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അതേ തന്ത്രമാണ് ഇപ്പോള്‍  ആര്‍.എസ്.എസ് പുറത്തെടുത്തിരിക്കുന്നത്. &lt;br /&gt;&lt;br /&gt;എന്നിട്ട് അതിനെ  മറയ്ക്കാന്‍ ഗഡ്കരി എപ്പോഴും ചെലവാക്കാന്‍ പറ്റിയ രാഷ്ട്രീയ ചോദ്യം  പുതിയൊരു രൂപത്തില്‍ ഉന്നയിച്ച് ചര്‍ച്ച വഴി തിരിക്കുന്നു: 'അഫ്‌സല്‍ ഗുരു  കോണ്‍ഗ്രസുകാരുടെ മകളെ കെട്ടിയവനാണോ?' അതെ: തൂക്കാന്‍ വേറെയാളുകള്‍  ഉള്ളപ്പോള്‍ ദേശഭക്തി മൂത്ത് പലതും ചെയ്യുന്ന ആര്‍.എസ്.എസുകാരെ എന്തിന്  തൂക്കണം?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-2606548328708322489?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/2606548328708322489/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=2606548328708322489&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/2606548328708322489'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/2606548328708322489'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/07/blog-post_11.html' title='ഭീകരതയുടെ ആര്‍.എസ്.എസ് കണ്ണികള്‍'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-4867544563192531565</id><published>2010-07-10T03:42:00.000-07:00</published><updated>2010-07-10T03:42:24.664-07:00</updated><title type='text'>പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം?</title><content type='html'>&lt;h3 class="post-title entry-title" style="font-family: Verdana, Arial, sans-serif; font-size: 16px; font-weight: bold; line-height: 1.1em; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;"&gt;&lt;a href="http://bombaymalayalihalqa.blogspot.com/2010/07/blog-post_8999.html" style="color: black; font-weight: bold; text-decoration: none;"&gt;പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം?&lt;/a&gt;&lt;/h3&gt;&lt;div class="post-header" style="font-family: Verdana, Arial, sans-serif; font-size: 13px; line-height: 1.3em; margin-bottom: 0.75em; margin-left: 0px; margin-right: 0px; margin-top: 0px;"&gt;&lt;div class="post-header-line-1" style="line-height: 1.3em; margin-bottom: 0.75em; margin-left: 0px; margin-right: 0px; margin-top: 0px;"&gt;&lt;/div&gt;&lt;/div&gt;&lt;div class="post-body entry-content" style="font-family: Verdana, Arial, sans-serif; font-size: 13px; line-height: 1.3em; margin-bottom: 0.75em; margin-left: 0px; margin-right: 0px; margin-top: 0px;"&gt;അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലിമിനെയാണ് വിളിച്ചത്. അപ്പോള്‍തന്നെ 10 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഓടിയെത്തി രക്തം നല്‍കുകയുണ്ടായി. ഇക്കാര്യം ഞാന്‍ ഫേയ്‌സ് ബുക്കില്‍ ചിലരുടെ പോസ്റ്റുകളില്‍ കമന്റായി എഴുതിയിരുന്നു. അതിനു ശേഷം എനിക്ക് പലയിടങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രവാചകനെയും ദൈവത്തേയും നിന്ദിച്ച മനുഷ്യന് എന്തിന് രക്തം നല്‍കി എന്നതാണ് മിക്ക ഫോണുകളുടേയും ഉള്ളടക്കം. ഇനി ചില മുസ്ലിം സംഘടനകള്‍ സോളിഡാരിറ്റിയെ എതിര്‍ക്കാനുള്ള കാരണമായി ഇതും പറഞ്ഞേക്കാം. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സോളിഡാരിറ്റി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രബോധനം ചെയ്ത ഇസ്ലാമാണ്. അതുകൊണ്ടാണ് ടി.ജെ ജോസഫിന് രക്തം നല്‍കിയത്. വേണമെങ്കില്‍ ഇനിയും നല്‍കും. ആ ുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും. നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത നരാധമന് മാപ്പ് കൊടുത്തതാണല്ലോ മുഹമ്മദ് നബിയുടെ മാതൃക. അതിലും വലിയ ഒരു പ്രവാചക നിന്ദയൊന്നുമല്ലല്ലോ ജോസഫ് ചെയ്തത്. വി നടന്നു പോകുമ്പോള്‍ തന്റെ മുകളില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും വലിച്ചെറിഞ്ഞ പെണ്‍കുട്ടി രോഗബാധിതയായപ്പോള്‍ അടുത്ത ചെന്ന് കണ്ണീര്‍ വാര്‍ത്ത് രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണല്ലോ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത്. അവളുടെ കൈപ്പത്തി വെട്ടിമാറ്റിയില്ലല്ലോ!. ഈ പ്രവാചകന്റെ ദര്‍ശനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുനന് സോളിഡാരിറ്റിക്ക് ജോസഫിന് രക്തം നല്‍കാന്‍ മടിയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് നേരിട്ട് കൊടിയ ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള പരിശ്രമമാണ് സോളിഡാരിറ്റിയുടേത്. എന്നോട് ഫോണില്‍ വിളിച്ച് ഒരാള്‍ പറഞ്ഞത് സോളിഡാരിറ്റി ഭീരുക്കളായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. കാരുണ്യവാന് മാത്രമേ ധീരനാവാന്‍ സാധിക്കുകയുള്ളൂ. ക്രൂരന്‍മാരാവുക എപ്പോഴും ഭീരുക്കളുമാണ്. വൃദ്ധയായ മാതാവിന്റെ ഭാര്യയുടെ സഹോദരിയുടെ മുനിനിലിട്ട് ഒരാളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് എന്ത് ധീരതാണ് സുഹൃത്തുക്കളേ!. അത് ചെയ്ത നിങ്ങളും ഗര്‍ഭത്തിലെ കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത നരാധമന്‍മാരും തമ്മില്‍ എന്ത് വ്യത്യാസം? പിഞ്ച് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്്ധ്യാപകനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയവരും നിങ്ങളും തുല്യര്‍ തന്നെയാണ്!.&lt;br /&gt;NB:- എന്നെ തട്ടിക്കളയും എന്ന് ഭീഷണി മുഴക്കിയവരോട് - നിങ്ങള്‍ക്ക സ്വാഗതം. (അന്വേഷിച്ചപ്പോള്‍ എല്ലാ ഫോണുകളും കോയിന്‍ ബൂത്തുകളില്‍ നിന്നാണ്. മര്യാദക്ക് ഭീഷണിപ്പെടുത്താന്‍ പോലും ധൈര്യമില്ലാത്തവര്‍)&lt;br /&gt;&lt;br /&gt;&lt;a href="http://www.facebook.com/notes.php?id=1050656137" rel="nofollow" style="color: blue;"&gt;http://www.facebook.com/notes.php?id=1050656137&lt;/a&gt;&lt;br /&gt;Sajeed Khalid's Notes&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-4867544563192531565?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/4867544563192531565/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=4867544563192531565&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/4867544563192531565'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/4867544563192531565'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/07/blog-post_10.html' title='പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം?'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-8016111139613515516</id><published>2010-07-08T10:37:00.001-07:00</published><updated>2010-07-08T10:37:06.867-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഞാനുംഒരു&apos;തീവ്രവാദി&apos;യാണ്'/><title type='text'>ഞാനും ഒരു 'തീവ്രവാദി'യാണ്</title><content type='html'>തീവ്രവാദി, ഭീകരവാദി എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനുഷ്യരെ വെടിവെച്ചും ബോംബെറിഞ്ഞും വാളുകൊണ്ട് വെട്ടിയും കൊന്നൊടുക്കുന്ന കുറെ ആളുകളുടെ ചിത്രമായിരുന്നു മനസ്സില്‍ വന്നിരുന്നത്. ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും 9/11-ലെ സംഭവം നടന്നപ്പോഴും അവരോടുള്ള പകയും വിദ്വേഷവും മനസ്സില്‍ കുമിഞ്ഞുകൂടിയിരുന്നു. എന്നാല്‍, ഈ അടുത്ത കുറെ ദിവസങ്ങളായി തീവ്രവാദത്തിന് മറ്റൊരുമുഖം കൂടിയുണ്ടെന്നുള്ള കാര്യം മനസ്സിലാകുന്നു. പിണറായി വിജയനും കോടിയേരിയും വയലാര്‍ രവിയും ചൂണ്ടിക്കാണിച്ച അതേ മുഖം തന്നെയാണ് ഇക്കഴിഞ്ഞ ദിവസം കൊച്ചിനഗരസഭയിലെ പ്രതിപക്ഷാംഗമായ&amp;nbsp; പ്രേംകുമാറും ചൂണ്ടിക്കാണിച്ചത്. അതാകട്ടെ പള്ളുരുത്തിയിലെ കോണംതോടു പുറമ്പോക്കിലെ ഏഴ് കുടുംബങ്ങളുടെ സോളിഡാരിറ്റി മുന്‍കൈയെടുത്ത് പണിതുകൊടുത്ത കുഞ്ഞിക്കൂരകള്‍ എങ്ങനെ പൊളിച്ചുമാറ്റണമെന്നുള്ള ചര്‍ച്ചയില്‍ വച്ചും. ഇവിടെ സോളിഡാരിറ്റിയെ കുറിച്ചുതന്നെയാണ് അദ്ദേഹം പരാമര്‍ശിച്ചത് എന്ന് വ്യക്തം.&amp;nbsp;&lt;br /&gt;&lt;br /&gt;നാടിലെ പാവപ്പെട്ടവര്‍ക്ക് വീടുകെട്ടി കൊടുക്കലും&amp;nbsp; സൂനാമി പ്രദേശങ്ങളില്‍ അതിനിരയായവരെ സഹായിക്കലും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായവര്‍ക്ക് കാരുണ്യപ്രവര്‍ത്തനം ചെയ്യലും ദാഹജലമൂറ്റിക്കുന്ന കുത്തക കമ്പനികള്‍ക്കെതിരെ പൊരുതലും വന്‍കിട മുതലാളിമാര്‍ കൈവശം വെച്ചിരിക്കുന്ന ഏക്കര്‍ ഭൂപ്രദേശം സര്‍ക്കാറിന്‍േറതാണെന്ന് തെളിയിക്കലും തീവ്രവാദമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കാരണം നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ നമ്മോട് നിരന്തരംവിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത് നമുക്ക് വിശ്വസിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഒരു ഹിന്ദു മതവിശ്വാസിയായ ഈയുള്ളവന്‍ അഞ്ച് വര്‍ഷമായി ഈ തീവ്രവാദികളുടെ കൂടെ നടക്കുന്നു. എന്റെ മതത്തെ കുറ്റപ്പെടുത്താനോ, അതിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ വ്യാപൃതനാകുന്നതില്‍നിന്ന് തടയാനും ഈ 'തീവ്രവാദി'കള്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ ഉള്ളിലും പുറത്തും അവരവരുടെ മതത്തിന്റെ എല്ലാ അടയാളങ്ങളും പരസ്യമായി തന്നെ പ്രതിഫലിപ്പിക്കാറുമുണ്ട്. എന്റെ സഹപ്രവര്‍ത്തകര്‍ ധരിച്ചിരിക്കുന്ന മുഖംമൂടിയെവിടെയാണെന്ന് ഇതുവരെയും ഞാന്‍ കണ്ടിട്ടില്ല. ഈ പ്രസ്ഥാനത്തിന്‍െര്‍ പുസ്തകങ്ങളിലോ യോഗങ്ങളിലോ ഒന്നും തന്നെ എനിക്ക് മുഖംമൂടി കാണാന്‍ കഴിഞ്ഞില്ല. ഇനി അങ്ങനെ ഒന്നുണ്ടെങ്കില്‍ തന്നെ എല്ലാ കാലവും എല്ലാവരേയും അതും വെച്ച് പറ്റിക്കാന്‍ കഴിയില്ലല്ലോ? എന്നെങ്കിലും അതഴിഞ്ഞുവീഴും. അതുവരെ അവരുടെ കൂടെ നിന്ന് അവരെ പോെല ഒരു 'തീവ്രവാദിയായി' കഴിയാനാണെനിക്കിഷ്ടം. ഈ തീവ്രവാദത്തിലേക്ക് സുമനസ്സുകളായ എല്ലാ ആളുകളും ചേര്‍ന്നെങ്കില്‍ എന്നും ഞാനാഗ്രഹിക്കുന്നു.&lt;br /&gt;ഉമേഷ് പള്ളിലാംകര, കളമശ്ശേരി. &lt;br /&gt;&lt;a rel="nofollow" href="http://www.madhyamam.com/node/77153"&gt;http://www.madhyamam.com/node/77153&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-8016111139613515516?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/8016111139613515516/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=8016111139613515516&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8016111139613515516'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8016111139613515516'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/07/blog-post.html' title='ഞാനും ഒരു &amp;#39;തീവ്രവാദി&amp;#39;യാണ്'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-3431160753700691656</id><published>2010-06-15T19:47:00.000-07:00</published><updated>2010-06-15T19:47:37.935-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ദേശീയത അംഗീകരിക്കാത്തവര്‍ ആര്? | എ.ആര്‍</title><content type='html'>&lt;span style="font-size: x-large;"&gt;ദേശീയത അംഗീകരിക്കാത്തവര്‍ ആര്? | എ.ആര്‍&lt;/span&gt;ഇ.എം.എസിന്റെ ലോകം ദ്വിദിന സെമിനാര്‍ ഇത്തവണ ശ്രദ്ധേയമാവുന്നത്, സി.പി.എം  ആരംഭിച്ച 'ന്യൂനപക്ഷ വര്‍ഗീയത'ക്കെതിരായ പ്രോപഗണ്ടക്ക് അത്  വേദിയാവുന്നതിലൂടെയാണ്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി  വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക് മുതല്‍ പേരും  തുടങ്ങിവെച്ച യുദ്ധത്തിന് പോളിറ്റ് ബ്യൂറോ കൂടി പച്ചക്കൊടി കാട്ടിയതോടെ  ന്യൂനപക്ഷ വിരുദ്ധരായ മുഴുവന്‍ മതേതര നാട്യക്കാരെയും ഒരിക്കല്‍കൂടി  അണിനിരത്തി അശ്വമേധം വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.  ക്രൈസ്തവ, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഏതായാലും പാര്‍ട്ടിയില്‍നിന്നും  പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറില്‍നിന്നും അകന്നിരിക്കെ, ഭൂരിപക്ഷ  സമുദായത്തില്‍നിന്ന് ആ കമ്മി നികത്താനെങ്കിലും സാധിച്ചെങ്കിലോ എന്ന  പ്രായോഗിക രാഷ്ട്രീയ ബുദ്ധിയേ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.  ഒന്നുമില്ലെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടറി  പിണറായി വിജയന്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി  കൈകോര്‍ത്തപ്പോള്‍ നഷ്ടമായ ഇടതുപക്ഷ അനുകൂല വോട്ടുകളെങ്കിലും  തിരിച്ചുപിടിക്കാനായെങ്കില്‍ അത്രക്ക് ആശ്വസിക്കാമല്ലോ. മഅ്ദനിയുമായി വേദി  പങ്കിട്ട പാപം പി.ബി തന്നെ തള്ളിപ്പറഞ്ഞു, സംസ്ഥാന പാര്‍ട്ടി നേതൃത്വം  പരസ്യമായി പശ്ചാത്തപിച്ചു, ഇനിയിപ്പോള്‍ മഅ്ദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍  കര്‍ണാടക പൊലീസിന് ഏല്‍പിച്ചുകൊടുത്തുകൊണ്ട് തീര്‍ത്തും കൈകഴുകാം.  വനവാസത്തിന് പോയ ശ്രീരാമനെ പതിനാലു കൊല്ലം കാത്തിരുന്ന ഭരതനെപോലെ  ഇടതുമുന്നണി പ്രവേശനത്തിന് പതിനാലു കൊല്ലം കാത്തിരുന്ന് മടുത്ത് ഒടുവില്‍  ഐ.എന്‍.എല്ലും ചുവപ്പിനെ കൈവിട്ടു പച്ചക്ക് പിറകെ പോയി. അതോടെ  മുസ്‌ലിംലീഗിന്റെ ഒരു കഷ്ണവുമില്ലാതെയാണ് ഇത്തവണ ഇലക്ഷനെ നേരിടുന്നതെന്ന്  1987ല്‍ ഇ.എം.എസ് പറഞ്ഞതുപോലെ, മുസ്‌ലിം ന്യൂനപക്ഷത്തില്‍ പിറന്ന ഒരു  പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ 2011ലെ തെരഞ്ഞെടുപ്പിനെ നേരിടാം.&lt;br /&gt;&lt;br /&gt;ഒരുതരം സഖ്യമോ ധാരണയോ ഇല്ലാതെ കേവലം തത്ത്വാധിഷ്ഠിത പിന്തുണ നല്‍കിയ  ജമാഅത്തെ ഇസ്‌ലാമിയെപോലും തള്ളിപ്പറയുക മാത്രമല്ല, മുസ്‌ലിം നാമധാരികളായ  മതേതര ചാവേറുകളെ ഉപയോഗിച്ചു അവരെ വേട്ടയാടുക കൂടി ചെയ്താല്‍ പ്രതിച്ഛായ  തികച്ചും ക്ലീന്‍! വേണ്ടിവന്നാല്‍ ബി.ജെ.പിയുമായി ഒരടവുനയം  പരീക്ഷിക്കുകപോലുമാവാം. പക്ഷേ, ബി.ജെ.പി അത്രത്തോളം പോവുമോ എന്നേയുള്ളൂ  സംശയം. കണ്ണൂരില്‍ സക്കറിയയുടെ നേരെ തുടങ്ങി പാലേരിയില്‍ സി.ആര്‍.  നീലകണ്ഠനു നേരെ പ്രയോഗിച്ച് ഒടുവില്‍ കക്കോടിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ  നേരെ കാട്ടിയ ഫാഷിസ്റ്റ് ശൈലിയെ പിന്തുണക്കാന്‍ ബി.ജെ.പിക്കും  കഴിഞ്ഞുകൊള്ളണമെന്നില്ല. എന്തുചെയ്യാം, വിവേകവും സമചിത്തതയും ഉപദേശിക്കാന്‍  പാര്‍ട്ടിയില്‍ ഒരുത്തനുമില്ല, അല്‍പസ്വല്‍പം നേരും നെറിയുമുണ്ടെന്ന്  കരുതിയവരെ മുഴുവന്‍ പുറത്താക്കി, അവശേഷിക്കുന്നവര്‍ മൗനികളുമായി.  അക്ഷരാര്‍ഥത്തില്‍ സ്റ്റാലിനിസ്റ്റുകളുടെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍  സി.പി.എം. ഒരുകാലത്ത് സ്വതന്ത്ര ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്  പാര്‍ട്ടിയായിരുന്നു ഇന്തോനേഷ്യയിലെ പി.കെ.ഐ. മുപ്പതു ലക്ഷം  അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടി 1965ല്‍ അവിവേകം അതിന്റെ  മൂര്‍ധന്യത്തിലെത്തിയപ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ജനരോഷത്തില്‍  കഥാവശേഷമായി. പിന്നീടൊരിക്കലും ഒരു പേരിലും ഇന്തോനേഷ്യയില്‍ അത്  തലപൊക്കിയിട്ടില്ല. അത്രത്തോളം നശിക്കാനും കമ്യൂണിസ്റ്റ്  പാര്‍ട്ടികള്‍ക്കാവുമെന്നര്‍ഥം.&lt;br /&gt;&lt;br /&gt;ദേശീയതയെ അംഗീകരിക്കാത്ത വിഘടന സ്വഭാവമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി  എന്നും അത് തുറന്നുകാണിക്കാന്‍ സി.പി.എം ബാധ്യസ്ഥമാണെന്നുമാണ് പിണറായി  വിജയന്‍ 'ഇ.എം.എസിന്റെ ലോകത്ത്' വെളിപ്പെടുത്തിയിരിക്കുന്നത്. ജമാഅത്തിന്റെ  കാര്യമിരിക്കട്ടെ, നമ്മളോ? എന്ന് മുതല്‍ക്കാണ് സി.പി.എം ദേശീയതയുടെ  വക്താക്കളായത്? കശ്മീര്‍ തര്‍ക്ക പ്രദേശമെങ്കിലുമായിരുന്നു. ആര്‍ക്കും ഒരു  തര്‍ക്കവുമില്ലാതിരുന്ന അക്‌സായെ ചീനും അനുബന്ധ 15000 ച.നാഴികയും ചേര്‍ന്ന  ഇന്ത്യന്‍ ഭൂപ്രദേശം 1962ല്‍ ചൈന കയറിപ്പിടിച്ചപ്പോള്‍ പാര്‍ട്ടിയുടെ  'ദേശീയത' എവിടെപ്പോയിരുന്നു? 'നാം നമ്മുടെതെന്നും അവരുടേതെന്നും പറയുന്ന  ഭൂമി' എന്ന ഇ.എം.എസിന്റെ കുപ്രസിദ്ധ തിരുവചനം അന്നാണ് ചരിത്രത്തില്‍ ഇടം  നേടിയത്. ഇന്നുവരെ സി.പി.എം തെറ്റ് തിരുത്തുകയോ ഇ.എം.എസിനെ തള്ളിപ്പറയുകയോ  ചെയ്തിട്ടില്ല. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ അവിഭാജ്യ സംസ്ഥാനമായ അരുണാചല്‍  പ്രദേശില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പര്യടനം  നടത്തിയതിനെതിരെ ചൈന ഒച്ചവെച്ചപ്പോഴും സി.പി.എം മിണ്ടിയില്ല.&lt;br /&gt;&lt;br /&gt;ഇനി കശ്മീര്‍ കാര്യം. 1965 സെപ്റ്റംബറില്‍ പാകിസ്താന്റെ പിന്തുണയോടെ  നുഴഞ്ഞുകയറ്റക്കാര്‍ കശ്മീരില്‍ കടന്നുകയറിയപ്പോള്‍ ഇന്ത്യ-പാക്  യുദ്ധമുണ്ടായി. രാജ്യത്തുടനീളം സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ  കരുതല്‍ തടങ്കലിലാക്കി. ഇ.എം.എസ് നമ്പൂതിരിപ്പാട് വെളിയിലായിരുന്നു.  അദ്ദേഹം സംസ്ഥാനത്തുടനീളം നടന്ന കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ  നിലപാടിനെ ശക്തിയായി ചോദ്യം ചെയ്തു പ്രസംഗിച്ചത് ചരിത്രസത്യം.  ദേശീയതയോടുള്ള പ്രതിബദ്ധത അന്നെവിടെപോയിരുന്നു? ന്യൂനപക്ഷ വികാരം കൊണ്ട്  കളിക്കുകയായിരുന്നു ഉന്നമെന്ന് വ്യക്തം.&lt;br /&gt;&lt;br /&gt;വേറെ പല സംഘടനകള്‍ക്കുമെന്നപോലെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിനും  ജമ്മു-കശ്മീരില്‍ ഘടകങ്ങളില്ല. സി.പി.എമ്മിന് ഉണ്ടെന്ന് അവകാശപ്പെടുന്ന  ഘടകം തന്നെ അനന്തനാഗ് ജില്ലയിലെ കുല്‍ഗാമില്‍ കാരണവരായ മുഹമ്മദ് യൂസുഫ്  തരിഗാമിയില്‍ ഒതുങ്ങും. അയാളുടെ പാര്‍ട്ടി എന്നല്ലാതെ കശ്മീരികള്‍ക്ക്  സി.പി.എമ്മിനെപറ്റി ഒരു ചുക്കും അറിയില്ല. കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി  എന്നപേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെയോ  പാകിസ്താനിലേയോ ജമാഅത്തെ ഇസ്‌ലാമികളുമായി അതിന് ബന്ധങ്ങളില്ല.  ജമ്മു-കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അവിടെ ഇന്ത്യയും പാകിസ്താനും  അംഗീകരിച്ച 1949 ജനുവരി അഞ്ചിലെ യു.എന്‍ പ്രമേയമനുസരിച്ച് ഹിതപരിശോധന  നടക്കേണ്ടതാണെന്നും അതുവരെ ഇന്ത്യയോടുള്ള ലയനത്തെ താല്‍ക്കാലികമായി  അംഗീകരിക്കാമെന്നുമാണ് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്. 1987  വരെ ആ പാര്‍ട്ടി ഇന്ത്യന്‍ ഭരണഘടന പ്രകാരം നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍  മല്‍സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. നേതാവ് സയ്യിദ് അലിഷാ ഗീലാനി  നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്. '87ലെ  തെരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമം നടക്കുകയും ഫലങ്ങള്‍  അട്ടിമറിക്കുകയും ചെയ്തപ്പോഴാണ് ഗീലാനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം  മേലില്‍ ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അന്ന്  ശ്രീനഗറില്‍ സ്ഥാനാര്‍ഥിയായിരുന്ന വ്യക്തിയാണ് പിന്നീട് ഹിസ്ബുല്‍  മുജാഹിദീന്‍ കമാന്‍ഡറായി പ്രത്യക്ഷപ്പെട്ട സലാഹുദ്ദീന്‍. അന്നുമുതല്‍  ഹിസ്ബുല്‍ മുജാഹിദീനും അല്ലാഹ് ടൈഗേഴ്‌സുമൊക്കെ സായുധ സമരത്തിന്റെ  പാതയിലാണ്. ഗീലാനി മാത്രമാണ് അവരുടെ ലൈന്‍ അംഗീകരിച്ചത്. ജമ്മു-കശ്മീര്‍  ജമാഅത്തെ ഇസ്‌ലാമി എല്ലാ തീവ്രവാദി ഗ്രൂപ്പുകളെയും തള്ളിപ്പറഞ്ഞു.  സായുധസമരത്തെയും നിരാകരിച്ചു. അവരിപ്പോഴും അതേ നിലപാടില്‍ തന്നെ. എന്നാല്‍,  സയ്യിദ് അലിഷാ ഗീലാനി തീവ്രവാദി ഗ്രൂപ്പുകളുടെ നേതാവായി, ആള്‍ പാര്‍ട്ടീസ്  ഹുര്‍റിയത്ത് കോണ്‍ഫറന്‍സിനെ പിളര്‍ത്തി ഹിതപരിശോധനാ വാദവുമായി  വേറിട്ടുനില്‍ക്കുകയായിരുന്നു അടുത്തകാലം വരെ. ഒടുവിലദ്ദേഹവും ഹിസ്ബുല്‍  മുജാഹിദീനെ തള്ളിപ്പറഞ്ഞിരിക്കുന്നു. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി  നിരവധി സ്‌കൂളുകളും സ്ഥാപനങ്ങളും നടത്തുന്ന,നിയമാനുസൃത  മത-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനയായി ഭട്ടിന്റെ നേതൃത്വത്തില്‍  പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഗീലാനിയെ ജമ്മു-കശ്മീരിന്റെ  'രാഷ്ട്രപിതാവായി' അവരോധിച്ചു ഹിതപരിശോധനക്കായി ശബ്ദമുയര്‍ത്തുന്നത്  ജമ്മു-കശ്മീര്‍ മുസ്‌ലിംലീഗ് പാര്‍ട്ടിയാണ്! (വിശദ വിവരങ്ങള്‍ക്ക്  ജമ്മു-കശ്മീര്‍ മുസ്‌ലിംലീഗിന്റെ സൈറ്റ് നോക്കുക).&lt;br /&gt;&lt;br /&gt;വി.പി. സിങ് സര്‍ക്കാറില്‍ ക്യാബിനറ്റംഗമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്  കശ്മീര്‍ കാര്യങ്ങളുടെ ചുമതല കൂടി ഏറ്റെടുത്തപ്പോള്‍ പ്രശ്‌നപരിഹാര  ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.തദ്‌സംബന്ധമായി അദ്ദേഹം ഇന്ത്യന്‍  ജമാഅത്തെ ഇസ്‌ലാമിയുടെ സൗമനസ്യം തേടുകയും സംഘടന അതിനോട് ക്രിയാത്മകമായി  പ്രതികരിക്കുകയും ചെയ്തിരുന്നു. പക്ഷേ, പിന്നീടത് സ്തംഭിച്ചു. വി.പി സിങ്  സര്‍ക്കാര്‍ തന്നെ നിലംപതിച്ചു. ഇന്ത്യന്‍ ഭരണഘടനപ്രകാരം  പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം  ഭരണഘടനയില്‍ ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളൊക്കെ ഇന്ത്യയുടെ ഭാഗം തന്നെ.  കാലാകാലങ്ങളില്‍ ഇന്ത്യ ഭരിച്ച സര്‍ക്കാറുകളെല്ലാം കശ്മീര്‍  പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമായി ഗണിച്ചു അതേപറ്റി പാകിസ്താനുമായി  ചര്‍ച്ചകള്‍ നടത്തിയതാണ് അനുഭവം. പ്രശ്‌നം രമ്യമായി ചര്‍ച്ചകളിലൂടെ  പരിഹരിക്കണമെന്നതാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും കാഴ്ചപ്പാട്.  ഇതിലെവിടെയാണ് ദേശീയതാ വിരുദ്ധം പിണറായി കണ്ടത്? 1992 ഡിസംബര്‍ 10ന് ബാബരി  മസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തില്‍ നരസിംഹറാവു സര്‍ക്കാര്‍ നിരോധിച്ച  സംഘടനകളുടെ പട്ടികയില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദും ഉള്‍പ്പെട്ടിരുന്നു.  അന്യായമായ നിരോധത്തെ സാധൂകരിക്കാന്‍ സര്‍ക്കാര്‍ വിഘടന വാദമായിരുന്നു കോടതി  മുമ്പാകെ ഉന്നയിച്ചത്. പക്ഷേ, അത് തെളിയിക്കാന്‍ സര്‍ക്കാറിന്  സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിരോധം റദ്ദാക്കി.  സുപ്രീംകോടതിയേക്കാള്‍ സൂക്ഷ്മ വിവരമോ പിണറായിക്ക്? ജമാഅത്ത് വിരോധം  രക്തഗ്രൂപ്പായ മതേതര ചാവേറുകളെ വീണ്ടും മാമോദിസ മുക്കി വേദിയില്‍  അണിനിരത്തിയത് പാര്‍ട്ടിയുടെ നിസ്സഹായത. പക്ഷേ, ഉത്തരവാദപ്പെട്ട ഒരു  പാര്‍ട്ടിയുടെ നേതാവ് അത്തരക്കാര്‍ നാളിതുവരെ ആവര്‍ത്തിച്ച നുണകള്‍  പരിശോധിക്കുകപോലും ചെയ്യാതെ സമൂഹത്തിന്റെ മുമ്പാകെ അവതരിപ്പിക്കുന്നത്  ഇടിഞ്ഞ വില വീണ്ടും ഇടിക്കും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-3431160753700691656?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/3431160753700691656/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=3431160753700691656&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/3431160753700691656'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/3431160753700691656'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_3503.html' title='ദേശീയത അംഗീകരിക്കാത്തവര്‍ ആര്? | എ.ആര്‍'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-5077505969483100448</id><published>2010-06-15T19:40:00.001-07:00</published><updated>2010-06-15T19:40:42.653-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>അനിവാര്യമായ പതനത്തെ ആര്‍ക്ക് തടുക്കാനാവും?</title><content type='html'>കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന നേതാവും അതിന്റെ  തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ ജനറല്‍ സെക്രട്ടറിയുമാണ് ബംഗാളിയായ  ഗുരുദാസ് ദാസ്ഗുപ്ത. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം  വഴിത്തിരിവിലാണെന്നും ജനങ്ങളിലേക്ക് അതിനെ കൂടുതല്‍ അടുപ്പിക്കാന്‍  ഘടനാമാറ്റവും കൂടുതല്‍ വലിയ ജനാധിപത്യവത്കരണവും വേണമെന്നും അദ്ദേഹം പ്രമുഖ  ഇംഗ്ലീഷ് പത്രത്തോട് പറഞ്ഞിരിക്കുന്നു. ഇടതുപക്ഷത്തിന് ദേശീയതലത്തില്‍ വലിയ  പുരോഗതി കൈവരിക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന ചോദ്യമാണ് ബംഗാളിലെ  നഗരസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉയര്‍ത്തുന്നതെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടുന്നു. പശ്ചിമബംഗാളില്‍ നിരവധി സംവല്‍സരങ്ങളായി  അധികാരത്തിലിരുന്നിട്ടും ഭൂപരിഷ്‌കരണം, പഞ്ചായത്തീരാജ് ശക്തിപ്പെടുത്തല്‍  പോലുള്ള ചില നടപടികളെടുത്തതല്ലാതെ ഒരു ബദല്‍ ലൈന്‍ പ്രതിഫലിപ്പിക്കാന്‍  കഴിഞ്ഞിട്ടില്ല. കുറച്ച് വ്യവസായ യൂനിറ്റുകള്‍ സ്ഥാപിച്ചതുകൊണ്ട് യുവ  തലമുറകളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാനാവില്ലെന്നും ദാസ്ഗുപ്ത  അഭിപ്രായപ്പെടുന്നു. തൊഴിലാളിവര്‍ഗം പ്രസ്ഥാനത്തില്‍നിന്ന്  അന്യവത്കരിക്കപ്പെട്ടതാണ് അദ്ദേഹം എടുത്തുകാട്ടിയ മറ്റൊരപചയം. തൊഴില്‍  നിയമങ്ങളുടെ ലംഘനവും പരമ്പരാഗത വ്യവസായ മേഖലയില്‍ നടമാടുന്ന വന്‍ തൊഴിലാളി  ചൂഷണവുമാണിതിന് കാരണങ്ങളായി അദ്ദേഹം പറഞ്ഞത്. തൊഴിലാളി യൂനിയനുകളുടെ പങ്ക്  അവഗണിക്കപ്പെടുകയും പണിമുടക്കിനുള്ള അവകാശം പോലും ചോദ്യം ചെയ്യപ്പെടുകയും  ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നും മുതിര്‍ന്ന തൊഴിലാളി നേതാവ്  പരിതപിക്കുന്നു. ഹൈദരാബാദില്‍ ചേര്‍ന്ന സി.പി.ഐ ദേശീയ കൗണ്‍സില്‍ ത്രിദിന  സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കവെ പാര്‍ട്ടി ജനറല്‍  സെക്രട്ടറി എ.ബി. ബര്‍ദനും ബംഗാളിലെ നഗരസഭ തെരഞ്ഞെടുപ്പില്‍  ഇടതുമുന്നണിക്കുണ്ടായ വന്‍ തിരിച്ചടിയുടെ കാരണങ്ങള്‍ ആഴത്തില്‍ വിശകലനം  ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഊന്നിപ്പറഞ്ഞത്.&lt;br /&gt;&lt;br /&gt;അടിക്കടിയുണ്ടാവുന്ന പരാജയങ്ങളെ നിസ്സാരവത്കരിക്കാനും തിരിച്ചടിയുടെ  ഉത്തരവാദിത്തം ബാഹ്യശക്തികളുടെ മേല്‍ കെട്ടിയേല്‍പിക്കാനും  പ്രസ്ഥാനത്തിന്നകത്തുതന്നെ ബലിയാടുകളെ സൃഷ്ടിക്കാനുമുള്ള ശ്രമം ഇന്ത്യയിലെ  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയേ ചെയ്യൂ എന്ന  തിരിച്ചറിവാണ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്ന്  വായിച്ചെടുക്കാവുന്നത്. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ആഗോള  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനവും സോവിയറ്റ് യൂനിയന്റെ തിരോധാനവും  സ്വാഭാവികമായും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും  അടിവേരിളക്കിയിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ള നേതാക്കളുടെ  വ്യാഖ്യാന പാടവവും ഫാഷിസം ശക്തിപ്പെട്ടുവരുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍  മതേതരത്വത്തോട് കമ്യൂണിസ്റ്റ് പ്രസ്ഥാനം കാട്ടിയ പ്രതിബദ്ധതയില്‍  മതന്യൂനപക്ഷങ്ങള്‍ക്കുണ്ടായ മതിപ്പും കോണ്‍ഗ്രസിന്റെ വലതുപക്ഷ  ചായ്‌വുമൊക്കെ ചേര്‍ന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്  നില്‍ക്കക്കള്ളിയുണ്ടാക്കിയത്. സാമ്രാജ്യത്വ അജണ്ടകളായ ആഗോളീകരണത്തോടും  ഉദാരീകരണത്തോടും പ്രത്യക്ഷത്തിലെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍  പ്രകടിപ്പിച്ച എതിര്‍പ്പും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് പ്രതീക്ഷനല്‍കി.&lt;br /&gt;&lt;br /&gt;എന്നാല്‍, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്  പ്രസ്ഥാനത്തിനേറ്റ തിരിച്ചടി അഭൂതപൂര്‍വമാണ്. അത് അതിന്റെ  മൂര്‍ധന്യത്തിലെത്തിയിരിക്കെയാണ് മുതിര്‍ന്ന നേതാക്കള്‍ ചില സത്യങ്ങള്‍  തുറന്നുപറഞ്ഞിരിക്കുന്നത്. ജനങ്ങളില്‍നിന്ന് വിശിഷ്യാ കമ്യൂണിസ്റ്റ്  പാര്‍ട്ടികളുടെ മൂലധനമായ തൊഴിലാളികളില്‍നിന്ന് പ്രസ്ഥാനം തീരെ  അകന്നുപോയിരിക്കുന്നു. സ്വാതന്ത്ര്യത്തിന് ആറ് പതിറ്റാണ്ട്  പിന്നിട്ടപ്പോഴും ദേശീയതലത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറാന്‍  പ്രസ്ഥാനത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ഇടക്കാലത്ത് പാര്‍ലമെന്റില്‍  ലഭിച്ചിരുന്ന നിര്‍ണായക പദവി ഇന്ന് നഷ്ടമായി, പ്രാദേശിക  പാര്‍ട്ടികള്‍ക്കുപോലും പിറകിലാണ്. ബി.എസ്.പിക്കോ ഡി.എം.കെക്കോ തൃണമൂല്‍  കോണ്‍ഗ്രസിനോപോലുള്ള പ്രഭാവം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്  പാര്‍ലമെന്റിലില്ല. പാര്‍ലമെന്റിന് പുറത്തും ഫലപ്രദമായ ഒരു പ്രക്ഷോഭമോ  സമരമോ നയിക്കാന്‍ ഇന്ന് ഇടതുപക്ഷം അശക്തമാണ്. അടുത്തിടെ നടത്തിയ  അഖിലേന്ത്യാ പണിമുടക്ക് മിക്കവാറും പൂര്‍ണ പരാജയമായിരുന്നു. തദ്‌സ്ഥാനത്ത്  ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള, ഗ്രൂപ്പിസത്തിലൂടെയും പരസ്‌പര  പാരവെപ്പിലൂടെയും അഴിമതിയിലൂടെയും ജീര്‍ണിച്ച കോണ്‍ഗ്രസ്  പാര്‍ട്ടിയിലേക്കാണ് മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും പൊതുവെ  മടങ്ങിക്കൊണ്ടിരിക്കുന്നത്. ബംഗാളിലാകട്ടെ അവധാനതയോ പക്വതയോ  മരുന്നിനുപോലുമില്ലാത്ത മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്  ബദല്‍ശക്തിയായി ഉയരുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍  പ്രതീക്ഷയര്‍പ്പിച്ചു പതിറ്റാണ്ടുകളോളം ഒപ്പംനിന്ന ആദിവാസി-ദലിത്-പിന്നാക്ക  പീഡിത വര്‍ഗങ്ങള്‍ മാവോയിസ്റ്റ് തീവ്രവാദത്തില്‍ ആപത്കരമാംവിധം  ആകൃഷ്ടരായിക്കൊണ്ടിരിക്കുന്നു. നക്‌സലിസത്തെയും മാവോയിസത്തെയും  ആശയസമരത്തിലൂടെ നേരിടാനാവാതെ, കേന്ദ്രം ഭരിക്കുന്ന സാമ്രാജ്യത്വ അനുകൂല  വലതുപക്ഷ സര്‍ക്കാറിനോട് സൈനിക നടപടി ആവശ്യപ്പെടാന്‍മാത്രം സി.പി.എം  വിരണ്ടുപോയിരിക്കുന്നു. 2011ല്‍ ബംഗാളിലും കേരളത്തിലും നടക്കാനിരിക്കുന്ന  നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ജീവല്‍മരണ  വെല്ലുവിളിയാണ്. രണ്ടിടത്തോ ഒരിടത്തോ കനത്ത തോല്‍വിയാണ്  സംഭവിക്കുന്നതെങ്കില്‍ പിന്നെ ഉയിര്‍ത്തെഴുന്നേല്‍ക്കുക മിക്കവാറും  അസാധ്യമാവും.&lt;br /&gt;&lt;br /&gt;ഭാവി വന്‍ ചോദ്യചിഹ്‌നമാണെന്ന് തിരിച്ചറിഞ്ഞ ഇടതുപക്ഷം പക്ഷേ, സി.പി.ഐ  നേതാക്കള്‍ ചൂണ്ടിക്കാട്ടിയപോലെ മൗലിക കാരണങ്ങള്‍ കണ്ടെത്തി ഫലപ്രദമായ  പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചല്ല ചിന്തിക്കുന്നത്.  കേരളത്തില്‍ പോളിറ്റ്ബ്യൂറോയുടെ അംഗീകാരത്തോടെ, ഇല്ലാത്ത ന്യൂനപക്ഷ  വര്‍ഗീയതയുടെ വിഭ്രാന്തി പരത്തി മൃദുഹിന്ദുത്വം പരീക്ഷിക്കാനാണ് മുഖ്യ  ഭരണകക്ഷിയുടെ പുറപ്പാട്. ഇതിലടങ്ങിയ അപകടവും ആദര്‍ശ വ്യതിയാനവും  ബോധ്യപ്പെടുത്താന്‍ ഇടതുമുന്നണിയുടെ രണ്ടാമത്തെ ഘടകമായ സി.പി.ഐക്കും  സാധിക്കുന്നില്ല എന്നതാണ് ദയനീയാവസ്ഥ. ഇങ്ങനെപോയാല്‍ അനിവാര്യമായ പതനത്തെ  ആര്‍ക്ക് തടുക്കാനാവും?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-5077505969483100448?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/5077505969483100448/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=5077505969483100448&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5077505969483100448'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5077505969483100448'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_15.html' title='അനിവാര്യമായ പതനത്തെ ആര്‍ക്ക് തടുക്കാനാവും?'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-8541266412797827150</id><published>2010-06-14T18:59:00.000-07:00</published><updated>2010-06-14T18:59:24.414-07:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>കയ്യേറ്റം</title><content type='html'>&lt;span style="font-size: x-large;"&gt;കയ്യേറ്റം&lt;/span&gt;&lt;br /&gt;&lt;br /&gt;വീരന്‍റെ സ്വത്തും&lt;br /&gt;ജാനൂന്‍റെ മണ്ണും&lt;br /&gt;നീലകണ്ഠന്‍റെ വേദിയും&lt;br /&gt;ളോഹയുടെ വിശുദ്ധിയും&lt;br /&gt;ജനകീയ മുന്നേറ്റവും.....&lt;br /&gt;&lt;br /&gt;കയ്യേറ്റമെന്നാല്‍&lt;br /&gt;കൈ കൊണ്ട്&lt;br /&gt;കാലു കൊണ്ട്&lt;br /&gt;വടി കൊണ്ട്&lt;br /&gt;വാളു കൊണ്ട്&lt;br /&gt;ഏതറ്റവും വരെയെന്ന്....&lt;br /&gt;&lt;br /&gt;ഒതുക്കും..&lt;br /&gt;എം.വി.ആറിനെ&lt;br /&gt;കെ.ആര്‍. ഗൌരിയെ&lt;br /&gt;എം.എന്‍.വിജയനെ&lt;br /&gt;ഉമേഷ് ബാബുവിനെ&lt;br /&gt;സി.ആര്‍. നീലകണ്ഠനെ&lt;br /&gt;ടി.ആരിഫലിയെ...&lt;br /&gt;&lt;br /&gt;വളര്‍ത്തും..&lt;br /&gt;സവര്‍ണ്ണ താല്‍പര്യങ്ങളെ&lt;br /&gt;എന്‍.എസ്.എസ്സിനെ&lt;br /&gt;പി.സി.തോമസിനെ&lt;br /&gt;ടൈഗര്‍&amp;nbsp;സുന്നിയെ&lt;br /&gt;അടവു നയങ്ങളെ&lt;br /&gt;ഹിന്ദുത്വ വോട്ടിനെ...&lt;br /&gt;&lt;br /&gt;ഞങ്ങള്‍ മതേതരത്വ സംരക്ഷകര്‍&lt;br /&gt;നാടിന്‍റെ കാവല്‍ക്കാര്‍&lt;br /&gt;&lt;br /&gt;ടി.കെ. ഹാരിസ്&lt;br /&gt;മാനന്തവാടി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-8541266412797827150?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/8541266412797827150/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=8541266412797827150&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8541266412797827150'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8541266412797827150'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_6868.html' title='കയ്യേറ്റം'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-4704134248133519041</id><published>2010-06-14T18:55:00.000-07:00</published><updated>2010-06-14T18:55:16.458-07:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>ജമാഅത്തെ ഇസ്‌ലാമിയെ ഞങ്ങള്‍ക്കറിയാം</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ജമാഅത്തെ ഇസ്‌ലാമിയെ   ഞങ്ങള്‍ക്കറിയാം&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Saturday, June 12, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;ആദിവാസി ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ സമരങ്ങളില്‍ ശക്തമായ  പിന്തുണനല്‍കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. തലചായ്ക്കാനൊരിടത്തിനും  കുടിവെള്ളത്തിനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം  നേടിയെടുക്കുന്നതിനുമായി 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' നടന്ന ദലിത്  സമരങ്ങളില്‍ ജമാഅെത്ത ഇസ്‌ലാമിയും സോളിഡാരിറ്റിയും സഹായ ഹസ്തവുമായെത്തിയത്  മറക്കാവുന്നതാണോ?&amp;nbsp; സൗകര്യമുള്ള വീട്, വൃത്തിയുള്ള ചുറ്റുപാട്, നല്ല ആഹാരം,  കുടിവെള്ളം എന്നിവ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. ഇതിനായി ഒരുകൈ  സഹായിക്കുവാന്‍ ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും ചെയ്യുന്ന  പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്. &lt;br /&gt;സാധാരണ ജനതയുടെ  പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടാല്‍ അവരെ വര്‍ഗീയവാദിയെന്നോ  തീവ്രവാദിയെന്നോ മുദ്രകുത്തുന്നത് രാഷ്ട്രീയ അസഹിഷ്ണുതയാണ്. തങ്ങള്‍ക്ക്  ചെയ്യാന്‍ കഴിയാത്തത് മറ്റുള്ളവര്‍ ചെയ്യരുതെന്ന ചിന്തയില്‍നിന്നും  ഉടലെടുത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം.&amp;nbsp; &lt;br /&gt;ആദ്യത്തെ  കര്‍ഷകത്തൊഴിലാളി സമരത്തിന് നേതൃതം നല്‍കിയത് അയ്യന്‍കാളിയാണെന്ന്  അംഗീകരിക്കാന്‍ മടിയുള്ളവര്‍ കെ.പി.എം.എസ് പോലുള്ള സംഘടനകളില്‍  അംഗങ്ങളാകരുതെന്ന് പറഞ്ഞവര്‍&amp;nbsp; കെ.പി.എം.എസിലെ പിളര്‍പ്പ് മുതലാക്കാനുള്ള  ചെന്നായയുടെ കൗശലം തിരിച്ചറിയപ്പെടേണ്ടത് തന്നെയാണ്. 'മാധ്യമം'  പത്രത്തിനെതിരെ പടവാളോങ്ങുന്ന ചില പത്രങ്ങളുടെ നിലപാടുകളും ചോദ്യം  ചെയ്യപ്പെടേണ്ടവയാണ്. ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങളില്‍  അവര്‍ക്കൊപ്പം നിന്ന പത്രം 'മാധ്യമം' തന്നെയാണ്. വര്‍ഷങ്ങളായി ഈ പത്രം  വായിക്കുന്ന ഒരു ദലിതനായ എന്നെ ആകര്‍ഷിച്ചത് ഇരകളാക്കുന്നവരുടെ പക്ഷത്തിന്  പൂര്‍ണപിന്തുണ നല്‍കുന്ന നിലപാടുകളാണ്. മാധ്യമത്തിനെതിരെ വാളോങ്ങുന്നവരുടെ  ഹിന്ദുത്വ അജണ്ടകള്‍ തിരിച്ചറിയപ്പെടണം. ഇവര്‍ വര്‍ഷങ്ങളായി  വരികള്‍ക്കിടയില്‍ ഇത് ഒളിപ്പിച്ചുവെച്ച് നമ്മെ സമത്വം പഠിപ്പിക്കുകയാണ്.  നാവ് നഷ്ടപ്പെട്ടവന്റെ നാവായി, കണ്ണ് നഷ്ടപ്പെട്ടവന് കാഴ്ചയായി, കേള്‍വി  നഷ്ടപ്പെട്ടവന് കേള്‍വിയായി മാറിയ 'മാധ്യമ'ത്തിന് ആശംസകള്‍. നീതിയോടെ  പോരാടുക. &lt;br /&gt;വള്ളിക്കുന്നം പ്രഭ, താമരക്കുളം, ആലപ്പുഴ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-4704134248133519041?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/4704134248133519041/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=4704134248133519041&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/4704134248133519041'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/4704134248133519041'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_7784.html' title='ജമാഅത്തെ ഇസ്‌ലാമിയെ ഞങ്ങള്‍ക്കറിയാം'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-2771000005740706088</id><published>2010-06-14T18:49:00.000-07:00</published><updated>2010-06-14T18:49:11.037-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഭോപാല്‍'/><title type='text'>സിന്തറ്റിക് ക്ഷോഭകാലത്തെ പ്രഹസന ഘോഷയാത്ര</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;സിന്തറ്റിക് ക്ഷോഭകാലത്തെ  പ്രഹസന ഘോഷയാത്ര&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-text field-field-subtitle"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           വിജു വി.നായര്‍   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;&lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Monday, June 14, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;അങ്ങനെ 25 കൊല്ലം കൊണ്ട് നമ്മള്‍ നീതിസാരത്തിന്റെ കാതല്‍  കണ്ടെത്തിയിരിക്കുന്നു-വാറന്‍ ആന്‍ഡേഴ്‌സന്‍ എന്ന 89കാരന്റെ രൂപത്തില്‍.&lt;br /&gt;&lt;br /&gt;ആന്‍ഡേഴ്‌സനെ  ഒന്നിങ്ങോട്ടു കിട്ടുകമാത്രമേ വേണ്ടൂ, ഭോപാല്‍ ദുരന്തത്തിന് യുക്തിസഹമായ  വിരാമമിടാന്‍. അതാണിപ്പോള്‍ ഇന്ത്യന്‍രാഷ്ട്രീയക്കാരുടെയും  മാധ്യമങ്ങളുടെയും ഒറ്റമൂലി. പന്തീരായിരം പേരുടെ ജീവനൊടുക്കുകയും അതിന്റെ  പത്തിരട്ടിയാളെ ജീവിച്ചുനരകിക്കുന്ന രക്തസാക്ഷികളാക്കുകയും ചെയ്തിട്ട്  ഭോപാലിനെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വിഷലിപ്തമാക്കിത്തന്നെ  പുലര്‍ത്തിപ്പോരുന്ന മഹാവിപത്തിനുള്ള ദേശീയപരിഹാരം. &lt;br /&gt;മുഖ്യപ്രതിയെ  മുക്കിയത് കോണ്‍ഗ്രസ്‌നേതൃത്വമാണെന്നു വരുത്താന്‍ ഒരു ഭാഗത്ത് വല്ലാത്ത  തിടുക്കം. അര്‍ജുന്‍സിങ്ങിനെ ബലികൊടുത്ത് നേതൃത്വത്തെ രക്ഷിക്കാന്‍  കോണ്‍ഗ്രസിന് വെപ്രാളം. പ്രതിയെ മടക്കിക്കൊണ്ടുവന്ന് ശിക്ഷിക്കാതെ  മാധ്യമങ്ങള്‍ക്ക് ഇരിക്കപ്പൊറുതിയില്ല. കൊണ്ടുവന്നുതരാമെന്ന്  പ്രണബ്മുഖര്‍ജി വക ഉറപ്പ്. എന്നിട്ടും ചാനലായ ചാനലിലൊക്കെ  സിന്തറ്റിക്‌ക്ഷോഭം അരങ്ങുതകര്‍ക്കുന്നു. &lt;br /&gt;&lt;br /&gt;&lt;br /&gt;ആന്‍ഡേഴ്‌സനെ  കൊണ്ടുവന്നെന്നിരിക്കട്ടെ. അഥവാ പണ്ട് വിട്ടുകളഞ്ഞില്ലായിരുന്നു  എന്നിരിക്കട്ടെ. കോടതി അയാളെ ശിക്ഷിച്ചെന്നും വെക്കുക. സ്വാഭാവികമായും  അപ്പീലുപോകും. സുപ്രീംകോടതിവരെ കേസ് കളിച്ചുതീരാന്‍ മറ്റൊരു 20 കൊല്ലംകൂടി.  അന്തിമവിധി വരുമ്പോള്‍ സാക്ഷാല്‍ ആന്‍ഡേഴ്‌സനു വയസ്സ് 109. അതും  കഴിഞ്ഞുവേണം ഈ കേസില്‍ കിട്ടാവുന്ന പരമാവധി ശിക്ഷ (10 കൊല്ലം ജയില്‍)  അനുഭവിക്കാന്‍. അങ്ങനെ 119ാം വയസ്സുവരെ സായ്പിനെ  'അനുഭവിപ്പി'ച്ചെടുക്കുന്നതോടെ ഇന്ത്യന്‍മനസ്സിന് ശാന്തി. ഇതെന്തു ജാതി  നീതിസങ്കല്‍പമാണ്? സത്യത്തില്‍ വികൃതവും നികൃഷ്ടവുമായ ഈ  പൊതുനീതിസങ്കല്‍പത്തിന്റെ തന്നെ ഫലമല്ലേ ഭോപാല്‍കേസും അതിന്റെ  പരിണാമങ്ങളും?&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ ശിക്ഷാനിയമം 304 പ്രകാരം നരഹത്യക്ക്  ശിക്ഷയെടുക്കാനായിരുന്നു ഒറിജിനല്‍ കുറ്റപത്രം. അന്നത്തെ സുപ്രീംകോടതി  ചീഫ്ജസ്റ്റിസ് എ.എം. അഹ്മദി അത് 304-എ എന്നെഴുതിച്ചുരുക്കി. എന്നുവെച്ചാല്‍  10 കൊല്ലം തടവുകിട്ടാവുന്ന മേപ്പടി വകുപ്പിന് പകരം കുറ്റകരമായ അശ്രദ്ധ  എന്ന ലളിതവത്കരണം. പരമാവധി ശിക്ഷ രണ്ടുകൊല്ലം. യൂനിയന്‍ കാര്‍ബൈഡ്  കമ്പനിയുടെ ഭോപാലിലെ പ്ലാന്റ് കുഴപ്പത്തിലായിരുന്നെന്നും ഉപകരണങ്ങള്‍  കേടുപാടുള്ളവയായിരുന്നെന്നും വ്യക്തമായ തെളിവ് കോടതിക്ക് നല്‍കിയിരുന്നു.  ഇതെല്ലാംവെച്ച് പരമോന്നത കോടതി കല്‍പിച്ച വിധിന്യായം ഇങ്ങനെ: പ്ലാന്റ്  പിശകുള്ളതാണെന്നും എം.ഐ.സി പോലുള്ള മാരകവിഷവസ്തുക്കളാണതില്‍ കൈകാര്യം  ചെയ്തിരുന്നെന്നും നിരൂപിച്ചാല്‍ പോലും, അത്തരം വസ്തുക്കള്‍ (ടാങ്കില്‍)  സൂക്ഷിച്ചു എന്നതുകൊണ്ട് അവ മനുഷ്യര്‍ക്ക് മരണമുണ്ടാക്കുമെന്ന അറിവ്  പ്രതിക്കുണ്ടായിരുന്നു എന്ന് പ്രഥമദൃഷ്ട്യാ സൂചിപ്പിക്കുന്നില്ല.&lt;br /&gt;&lt;br /&gt;ഇതിലും  ഭീകരമാണ് അടുത്ത പടി. റിവ്യൂപെറ്റീഷന്‍ കോടതി തള്ളുന്നു. ഇമ്മാതിരി  നീതിവാക്യമെഴുതിയ ന്യായാധിപന്‍മാര്‍ക്കു മുന്നില്‍ ഭരണഘടനയുടെ 137ാം  ആര്‍ട്ടിക്ക്ള്‍ പ്രകാരമുള്ള പുനഃപരിശോധനാ പരാതി&amp;nbsp; എത്രമാത്രം  പ്രഹസനമാകുമെന്ന് പറയേണ്ടതുണ്ടോ? എന്നാല്‍, അതുകൂടി പറയാം. ആര്‍ട്ടിക്കിള്‍  142 പറയുന്നു, പൂര്‍ണ നീതിചെയ്യാന്‍ ആവശ്യമെന്നുണ്ടെങ്കില്‍ തങ്ങള്‍ക്ക്  മുന്നിലെത്തുന്നതോ വിചാരണയില്‍ കിടക്കുന്നതോ ആയ ഏതുകേസിലും  സുപ്രീംകോടതിക്ക് പുതിയ ഉത്തരവിടാമെന്ന്. എന്നുവെച്ചാല്‍, ഇത്രയധികം  മനുഷ്യരെ കൂട്ടക്കൊല ചെയ്തതിന് കാര്‍ബൈഡ്കമ്പനിയെ കേവലമൊരു ഉപകരണന്യായം  പറഞ്ഞ് രക്ഷപ്പെടാന്‍ അനുവദിക്കാതിരിക്കാമായിരുന്നു കോടതിക്ക്. അതിനുപക്ഷേ,  ഭോപാല്‍ദുരന്തത്തെ കൂട്ടക്കൊലയായി കാണാനുള്ള മനഃസാക്ഷി കോടതിക്കുണ്ടാവണം.  നമ്മുടെ നീതിയില്‍ പരമേശ്വരന്‍മാര്‍ക്ക് പ്രധാനം പ്ലാന്റും ടാങ്കും  സായ്പിന്റെ കവാത്തുമൊക്കെയായിരുന്നു. &lt;br /&gt;&lt;br /&gt;കോടതിക്കോ കഴിഞ്ഞില്ല.  ജനസഭയായ പാര്‍ലമെന്റിനോ? റിവ്യു പെറ്റീഷന്‍ തള്ളി; 14 കൊല്ലമായി നമ്മുടെ  മഹാവിദ്വാന്‍മാരായ എം.പിമാര്‍ ഉറങ്ങി. ഇപ്പോള്‍ പെട്ടെന്നിതാ ഞെട്ടലും  നിലവിളിയും. ആന്‍ഡേഴ്‌സന്‍ എന്ന ഒറ്റമൂലിക്കായി ദേശീയദാഹ പ്രകടനം. ഈ  പശ്ചാത്തലത്തിലുള്ള മൂന്നു മൃഗയാഫലിതങ്ങള്‍ കൂടി കേള്‍ക്കുക:  യൂനിയന്‍കാര്‍ബൈഡിനോട് കേന്ദ്രസര്‍ക്കാര്‍ ആദ്യം ആവശ്യപ്പെട്ട  നഷ്ടപരിഹാരത്തുകയുടെ നാലിലൊന്നുപോലുമില്ല ഒടുവില്‍ കോടതിക്കുപുറത്ത്  നടത്തിയ ഒത്തുതീര്‍പ്പില്‍ കിട്ടിയത്. അതും പോകട്ടെ, കിട്ടിയ തുകയുടെ  മൂന്നിലൊന്നും ഇപ്പോഴും കേന്ദ്രസര്‍ക്കാറിന്റെ കീശയില്‍ ഭദ്രമായി  വെച്ചിരിക്കുന്നു!&lt;br /&gt;&lt;br /&gt;ഫലിതം നമ്പര്‍ ടു കാണാന്‍ സാക്ഷാല്‍  യൂനിയന്‍കാര്‍ബൈഡിന്റെ വെബ്‌സൈറ്റ് നോക്കിയാല്‍ മതി. 'ദുരന്തകാരണമായി  പറയുന്ന വിഷവസ്തുനിറഞ്ഞ ടാങ്കിലേക്ക് വെള്ളമൊലിപ്പിച്ചത് ഒരു ഫാക്ടറി  ജീവനക്കാരനാണ്. അയാളെ ഇന്ത്യന്‍സര്‍ക്കാറിനറിയാം. എന്നിട്ടും  പിടികൂടുന്നില്ല. കാരണം കമ്പനിയെ കുടുക്കി ധാരാളം പണം പിടുങ്ങുകയാണ്  ഇന്ത്യയുടെ ഉദ്ദേശ്യം'. &lt;br /&gt;&lt;br /&gt;മൃഗയാവിനോദം നമ്പര്‍ ത്രീ:  കാല്‍നൂറ്റാണ്ടായി ഭോപാല്‍ വിഷയമായി കിടക്കുന്നു എന്ന ആവലാതി ഇന്നും ഒരു  കാതും ഗൗരവത്തിലെടുക്കുന്നില്ല. ഇക്കൊല്ലം ജനുവരിയില്‍ ദേശീയ  ശാസ്ത്ര-പരിസ്ഥിതി കേന്ദ്രം നടത്തിയ പരിശോധനയില്‍ മാരകവിഷരൂപത്തിലുള്ള  മെര്‍ക്കുറി തൊട്ട് കാര്‍ബറൈല്‍ വരെ ഭോപാലില്‍ സുരക്ഷിതനിലക്കപ്പുറം 110  ശതമാനംവരെ ഉയര്‍ന്ന തരത്തിലാണെന്ന് കണ്ടെത്തി. ദുരന്തമുണ്ടാക്കിയ കാര്‍ബൈഡ്  പ്ലാന്റിന്റെ മൂന്നുകിലോമീറ്ററിലപ്പുറം വരെ. എന്നുവെച്ചാല്‍  വിഷമാലിന്യങ്ങള്‍ ഭൂഗര്‍ഭജലത്തിലേക്ക് ഒലിച്ചിറങ്ങി  പടര്‍ന്നുകൊണ്ടിരിക്കുന്നു എന്നര്‍ഥം. &lt;br /&gt;&lt;br /&gt;കാല്‍നൂറ്റാണ്ടായി  പ്ലാസ്റ്റിക് വലയത്തിലും അല്ലാതെയുമായി കിടക്കുന്ന വിഷമാലിന്യങ്ങള്‍  ഗുജറാത്തിലെ ഒരു നശീകരണപ്ലാന്റില്‍ കൊണ്ടുപോയി സംസ്‌കരിക്കണമെന്ന്  ശാസ്ത്രസമിതി ശിപാര്‍ശയും ചെയ്തു. ആയതിന് മധ്യപ്രദേശ് സര്‍ക്കാറിന്റെ  മറുപടി ഇങ്ങനെ: ഭോപാല്‍പ്രദേശത്ത് വിഷമാലിന്യങ്ങളില്ല. &lt;br /&gt;&lt;br /&gt;ചരിത്രം  ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കുന്നു.  കാറല്‍മാര്‍ക്‌സ് അപ്പറഞ്ഞത് ഇന്ത്യയെ ഉദ്ദേശിച്ചു മാത്രമാണോ എന്നു  സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ഭോപാല്‍ ആദ്യം ദുരന്തമായി വന്നു.  സുപ്രീംകോടതി വഴി പ്രഹസനമായി വന്നു. 25 കൊല്ലത്തിനുശേഷം അടുത്ത കോടതിവിധി  വഴി പ്രഹസനാവര്‍ത്തനമായി വന്നു. തുടര്‍ന്ന് ആന്‍ഡേഴ്‌സനെ അച്ചുതണ്ടാക്കിയ  ദേശീയ കോമാളിത്തമായി നിറഞ്ഞുനില്‍ക്കുന്നു. &lt;br /&gt;&lt;br /&gt;ഭോപാല്‍ ഒരു  പ്രതീകമാണ്-നമ്മുടെ പൊതുപ്രമേയങ്ങള്‍ മിക്കതിന്റെയും ചരിത്രവിധി  എങ്ങനെയായിരിക്കും എന്നതിന്റെ സൂചിക. ദുരന്തങ്ങളും മഹാപാതകങ്ങളും  കുംഭകോണങ്ങളും ഉണ്ടാക്കുന്ന മുറക്കുതന്നെ സത്യം മൂടാനുള്ള കുഴിവെട്ടു  നടക്കുന്നു. പിന്നെ ദശകങ്ങളോളം കോടതിവ്യവഹാരം എന്ന പ്രഹസനം. ഒടുവില്‍  (ഒടുവെത്തിയാല്‍ ഭാഗ്യം!) മറ്റൊരു പ്രഹസനം വഴി കേസു കെട്ടടക്കും. പ്രശസ്ത  ഉദാഹരണം ബോഫോഴ്‌സ്. ഒരു തോക്കിടപാടിലെ കോഴ എന്ന തെറ്റിനു ശിക്ഷിക്കാന്‍  നടത്തിയ ദേശീയപ്രഹസനം കുറ്റവാളികളെ രക്ഷിക്കുക എന്ന മഹാപരിശ്രമമായി  പന്തലിച്ചു. സത്യത്തില്‍, അതാണ് കോഴയേക്കാള്‍ വലിയ പാതകമായത്. വ്യവസ്ഥിതിയെ  പാടേ വക്രീകരിച്ചെടുത്തു. മനുഷ്യരെ പച്ചക്കു കത്തിച്ച ഗുജറാത്ത്  വംശഹത്യയെടുക്കുക. എട്ടുകൊല്ലം കുറ്റവാളികളെ പാടേ രക്ഷിച്ചുവെച്ചത്  ഭരണകൂടം. ഇപ്പോള്‍ സുപ്രീംകോടതി നേരിട്ട് ചില നീക്കുപോക്കുകള്‍ക്ക്  ശ്രമിക്കുന്നു. ദേശീയ പ്രഹസനങ്ങളില്‍ ഈ അധ്യായത്തിന്റെ ഇടം  എവിടെയായിരിക്കുമെന്നു കണ്ടറിയാം.&lt;br /&gt;&lt;br /&gt;ഇവിടെയെല്ലാം പൊതുവേ കാണുന്ന  'അടിസ്ഥാന'ങ്ങള്‍ രണ്ടാണ്. രാഷ്ട്രീയ ഇടപെടലും കോടതിവ്യവഹാരത്തിന്റെ  കാലവിളംബവും. സത്യത്തില്‍ ഈ ജാതി കുറ്റപ്പെടുത്തല്‍തന്നെ ഒരു പ്രഹസനമല്ലേ?  ക്രിമിനല്‍ കേസന്വേഷണത്തെ രാഷട്രീയസ്വാധീനത്തില്‍ നിന്ന്  സ്വതന്ത്രമാക്കണമെന്ന് എല്ലാവരും പറയും. പക്ഷേ, അതിനുള്ള വഴി? ഇന്ത്യന്‍  പാര്‍ലമെന്ററി രാഷ്ട്രീയവ്യവസ്ഥിതിയില്‍ അങ്ങനെയൊരു വെള്ളംകയറാത്ത വഴി  വരച്ചുകാട്ടാന്‍ ആര്‍ക്കുമാവുന്നില്ല. &lt;br /&gt;&lt;br /&gt;കേസന്വേഷകര്‍  രാഷ്ട്രീയഭരണക്കാരോടല്ല, കോടതിയോട് വേണം ഉത്തരവാദപ്പെട്ടിരിക്കാന്‍ എന്ന്  മറ്റൊരു ന്യായം പറയാറുണ്ട്. ഗുജറാത്ത്‌കേസില്‍ ഇപ്പോള്‍ സുപ്രീംകോടതി  ചെയ്യുമ്പോലെ. എന്നാല്‍, ഇതേ കോടതിയാണ് യൂനിയന്‍കാര്‍ബൈഡിന്റെ  തലയൂരിക്കൊടുത്തതും പിഴപ്പണം ഗംഭീരമായി ഇളവ്‌ചെയ്തുകൊടുത്തതും.  രാഷ്ട്രീയക്കാരേക്കാള്‍ ഭേദമാവും&amp;nbsp; മജിസ്‌ട്രേറ്റുമാര്‍ എന്നതിന്  എന്തുറപ്പ്? കോടതികളേക്കാള്‍ ഭേദമായിരിക്കും ജനപ്രതിനിധികള്‍ എന്നതിനു വല്ല  ഉറപ്പുമുണ്ടോ? &lt;br /&gt;&lt;br /&gt;പ്രണബ്മുഖര്‍ജിയുടെ പുതിയ ദേശീയ ഉറപ്പിന്മേല്‍  (ആന്‍ഡേഴ്‌സനെ പിടിക്കുമെന്ന) മുളച്ചിരിക്കുന്ന പുതിയ പ്രഹസനനാമ്പ് കൂടി  കാണുക. ഭോപാല്‍ കേസ് ശുഷ്‌കിച്ചുപോയതും മറ്റും പഠിച്ച് രാജ്യത്തെ  അറിയിക്കാന്‍ കേന്ദ്രമന്ത്രിമാരുടെ ഒരു പ്രത്യേക സംഘത്തെ  നിയോഗിച്ചിരിക്കുന്നു (ജി.ഒ.എം). അര്‍ജുന്‍സിങ്ങാണ് വില്ലനെന്നു  പറഞ്ഞശേഷമാണീ ഗ്രൂപ്പ് രൂപവത്കരണം. &lt;br /&gt;&lt;br /&gt;സമാനമായ ഒരു മന്ത്രിഗ്രൂപ്പ്  നേരത്തെ ഭോപാല്‍കേസ് നോക്കിയിരുന്നു. അര്‍ജുന്‍സിങ് അതില്‍  അംഗവുമായിരുന്നു. ആ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പ്രഹസനമായി എന്നല്ലേ പുതിയ  ഗ്രൂപ്പിനെ നിയോഗിച്ചതിനര്‍ഥം? പുതിയ ഗ്രൂപ്പ് നിരസിക്കാന്‍ പോകുന്ന  റിപ്പോര്‍ട്ടില്‍ അര്‍ജുന്‍സിങ്ങിനെ ബലികൊടുത്ത് നേതൃത്വത്തെ  വെള്ളപൂശിയെടുക്കുമെന്നുള്ള ഉറപ്പുകൂടിയല്ലേ തെളിഞ്ഞുവരുന്നത്?  പ്രഹസനത്തിനുമേല്‍ പ്രഹസനം. &lt;br /&gt;&lt;br /&gt;ചരിത്രം ആദ്യം ദുരന്തവും പിന്നീട്  പ്രഹസനവുമായിരിക്കാം, മാര്‍ക്‌സിന്. നമ്മെ സംബന്ധിച്ച് ചരിത്രം ഒരു  തുടരന്‍ദുരന്തമല്ലേ-പ്രഹസനങ്ങളുടെ മേമ്പൊടികളും സിന്തറ്റിക് ക്ഷോഭങ്ങളുടെ  അകമ്പടിയുമുള്ള ഒന്ന്?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-2771000005740706088?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/2771000005740706088/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=2771000005740706088&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/2771000005740706088'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/2771000005740706088'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_4147.html' title='സിന്തറ്റിക് ക്ഷോഭകാലത്തെ പ്രഹസന ഘോഷയാത്ര'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-5082736067798000061</id><published>2010-06-14T18:45:00.000-07:00</published><updated>2010-06-14T18:45:17.526-07:00</updated><category scheme='http://www.blogger.com/atom/ns#' term='അന്താരാഷ്ട്രീയം'/><title type='text'>ഇസ്രായേല്‍ പിന്നെയും തുറന്നുകാട്ടുന്നു</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ഇസ്രായേല്‍ പിന്നെയും  തുറന്നുകാട്ടുന്നു&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Monday, June 14, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;'ഫ്രീഡം ഫേ്‌ളാടില'യിലെ അവിസ്മരണീയ ഓര്‍മകളുമായി അക്‌റം ഖസ്സാബ്&lt;br /&gt;ആഗോളതലത്തില്‍  വമ്പിച്ച പ്രതിഷേധത്തിനിടയാക്കിയ ഇസ്രായേല്‍ ആക്രമണത്തിന് വിധേയമായ ഫ്രീഡം  ഫേ്‌ളാടിലയില്‍ ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കെടുത്ത  700 ഓളം പേരില്‍ പ്രമുഖനാണ് അക്‌റം ഖസ്സാബ്. ഈജിപ്തുകാരനായ ഖസ്സാബ്  പ്രവാചകനെക്കുറിച്ച ഹോളിവുഡ് സിനിമയുടെ നിര്‍മാതാക്കളായ ഖത്തറിലെ അന്നൂര്‍  ഹോള്‍ഡിങ്ങില്‍ ശരീഅത്ത് ഉപദേശകനാണ്. &lt;br /&gt;'മാധ്യമ'ത്തിന് വേണ്ടി  പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ ടി.കെ. ഇബ്രാഹീം  ടൊറണ്ടോ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍. &lt;br /&gt;&lt;br /&gt;========================================&lt;br /&gt;&lt;br /&gt;ഇസ്രായേലിനെ  പ്രകോപിപ്പിച്ച വല്ല നീക്കവും സമാധാന പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന്  ഉണ്ടായിരുന്നോ? &lt;br /&gt;ഇല്ല, അത്തരത്തില്‍ ഒന്നും ഉണ്ടായില്ല. എല്ലാവരും  സമാധാനപരമായാണ് പെരുമാറിയത്. ഇസ്രായേല്‍ ഭടന്‍മാരെ ചെറുക്കാനോ അവരോട്  ഏറ്റുമുട്ടാനോ ഞങ്ങള്‍ മുതിര്‍ന്നിട്ടില്ല. പ്രകോപനപരമായി ഞങ്ങളില്‍ നിന്ന്  ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്ക്  അകത്തായിരുന്നു. ഇസ്രായേലിന്റെ സമുദ്രാതിര്‍ത്തിയില്‍ കടന്നു കയറാത്ത  ഞങ്ങളെങ്ങനെയാണ് അവര്‍ക്ക് പ്രകോപനം സൃഷ്ടിക്കുക. &lt;br /&gt;&lt;br /&gt;കപ്പലില്‍  ആയുധങ്ങള്‍ ഉണ്ടായിരുന്നെന്ന് ഇസ്രായേല്‍ പ്രചാരണം നടത്തുന്നുണ്ടല്ലോ? &lt;br /&gt;ഇത്  വസ്തുതാ വിരുദ്ധമാണ്. ഗസ്സയിലെ ദുരിത ബാധിതര്‍ക്കുള്ള ഭക്ഷണം, വസ്ത്രം,  മരുന്നുകള്‍, ഭവനനിര്‍മാണ ഉപകരണങ്ങള്‍, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍  എന്നിവയാണ് കപ്പലിലുണ്ടായിരുന്നത്. ആയുധം കരുതിയ ഒരാളും ഞങ്ങളുടെ  കൂട്ടത്തിലുണ്ടായിരുന്നില്ല. &lt;br /&gt;കൂടെയുള്ള 16 പേര്‍  ഇസ്രായേല്‍സൈന്യത്തിന്റെ വെടിയേറ്റ് വീഴുന്നത് താങ്കള്‍ കണ്‍മുന്നില്‍  കണ്ടു. മരണവക്ത്രത്തില്‍ നിന്നു രക്ഷപ്പെട്ട ആ നിമിഷത്തെക്കുറിച്ച്  ഇപ്പോള്‍ എന്തുതോന്നുന്നു?&lt;br /&gt;കപ്പലിലെ ഏതൊരാള്‍ക്കും  വെടിയേല്‍ക്കാമായിരുന്നു. ആരും സുരക്ഷിതരായിരുന്നില്ല. എന്റെ  തൊട്ടടുത്തുണ്ടായിരുന്നയാള്‍ക്ക് തലക്ക് വെടിയേറ്റു. ഇസ്രായേല്‍ ഭടന്‍മാര്‍  ഭ്രാന്തമായ മാനസികാവസ്ഥയിലാണ് വെടിയുതിര്‍ത്തത്. പൂര്‍ണ ആയുധ സജ്ജരായാണ്  അവര്‍ ഹെലികോപ്ടറില്‍ നിന്ന് കപ്പല്‍ ഡെക്കില്‍ ചാടി വീണത്.  കപ്പലിലുള്ളവര്‍ക്ക് പ്രതിരോധിക്കാന്‍ കൈയിലൊന്നുമുണ്ടായിരുന്നില്ല.  ഞങ്ങള്‍ ഉച്ചത്തില്‍ തക്ബീര്‍ മുഴക്കി. ഇതായിരുന്നു ഞങ്ങളുടെ ഏക പ്രതിരോധം.  രക്തസാക്ഷ്യത്തിനുള്ള സമയം ആസന്നമായിരിക്കാമെന്ന് ഞാന്‍ കരുതി. അതെനിക്ക്  മനസ്സമാധാനം പകര്‍ന്നു. &lt;br /&gt;&lt;br /&gt;ഫലസ്തീനിലെ വിമോചനപ്രസ്ഥാനത്തിന്റെ നേതാവ്  ശൈഖ് റാഇദ് സലാഹിന്റെ വധം ഇസ്രായേലിന്റെ മുഖ്യ ലക്ഷ്യമായിരുന്നെന്ന്  കേട്ടു, എന്തു സംഭവിച്ചു?&lt;br /&gt;സംഘത്തില്‍ മുന്നില്‍ സഞ്ചരിച്ച 'മാവി മര്‍മറ'  കപ്പലില്‍ മൂന്ന് തട്ടുകളിലായിരുന്നു യാത്രക്കാര്‍. സ്ത്രീകളും കുട്ടികളും  വൃദ്ധന്‍മാരും താഴെ തട്ടിലായിരുന്നു. ശൈഖ് റാഇദും താഴെ തട്ടിലായിരുന്നു.  ഏറ്റവും മുകളില്‍ തുര്‍ക്കിയില്‍ നിന്നുള്ളവരായിരുന്നു. ഇസ്രായേല്‍  ഭടന്‍മാര്‍ മുകള്‍ ഭാഗത്താണ് ആക്രമണം നടത്തിയത്, ഇതിനാല്‍  കൊല്ലപ്പെട്ടവരിലധികവും തുര്‍ക്കിയില്‍ നിന്നുള്ളവരായിരുന്നു. ശൈഖ്  റാഇദിന്റെ താടിക്കു സമാനമായ താടിയുള്ള ഒരു തുര്‍ക്കി പൗരനും  കപ്പലിലുണ്ടായിരുന്നു. റാഇദിനെ തിരഞ്ഞുനടക്കുന്നതിനിടെ കണ്ട ഈ തുര്‍ക്കി  പൗരനെ വധിച്ച അക്രമികള്‍ ലക്ഷ്യം വിജയിച്ചെന്ന് കരുതി മടങ്ങിപ്പോയി.  പിന്നീടാണ് ഉന്നം പിഴച്ചെന്ന് ബോധ്യപ്പെട്ടതും ഇളിഭ്യരായതും.  പരിക്കേല്‍ക്കാതെ കരയിലെത്തിയ ശൈഖ് റാഇദിനെ ഇപ്പോള്‍ വീട്ടുതടങ്കലില്‍  പാര്‍പ്പിച്ചിരിക്കുകയാണ്. ഇസ്രായേലി പ്രതിപക്ഷ നേതാവായിരുന്ന താലി ഫാഹിമ  തന്റെ ഇസ്‌ലാം ആശ്ലേഷണത്തില്‍ ശൈഖ് റാഇദിന്റെ വ്യക്തിത്വത്തിന്  പങ്കുണ്ടെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. &lt;br /&gt;ഫ്രീഡംഫേ്‌ളാടില  ആക്രമിക്കപ്പെടുകയും കുറേ പേരെ ഇസ്രായേല്‍ വധിക്കുകയും ചെയ്ത  സാഹചര്യത്തില്‍ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാണ്. ഇത് ഗസ്സയിലെ ഉപരോധം  റദ്ദാക്കാന്‍ വഴിതുറക്കുമോ? &lt;br /&gt;അതാണെന്റെ വിശ്വാസം. ഇസ്രായേലി ആക്രമണം  ലോകത്തിന് മുമ്പില്‍ ജൂതരാജ്യത്തിന്റെ തനിനിറം ഒരിക്കല്‍കൂടി  തുറന്നുകാട്ടി. ഫ്രീഡം ഫേ്‌ളാടിലയില്‍ ഉണ്ടായിരുന്നത് അറബികളോ മുസ്‌ലിംകളോ  മാത്രമായിരുന്നില്ല. വിവിധ നാടുകളില്‍നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരായ  ക്രൈസ്തവരും ജൂതന്‍മാരും കമ്യൂണിസ്റ്റുകാരും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. &lt;br /&gt;യഥാര്‍ഥത്തില്‍  മുഴുവന്‍ ലോകത്തിനും നേര്‍ക്കാണ് ഇസ്രായേല്‍ താന്തോന്നിത്തം കാണിച്ചത്.  ഞങ്ങളുടെ ആരുടെയും കൈവശം ഒരായുധവും ഉണ്ടായിരുന്നില്ല. ദൈവത്തിലും അവന്റെ  സഹായത്തിലുമുള്ള അചഞ്ചല വിശ്വാസത്തിലാണ് ഞങ്ങള്‍ ഈ മഹത്തായ ദൗത്യത്തിന്  ഇറങ്ങിത്തിരിച്ചത്. ഗസ്സയിലെ ഉപരോധം മൂന്ന് വര്‍ഷം പിന്നിട്ടുകഴിഞ്ഞു. &lt;br /&gt;&lt;br /&gt;എത്ര  കപ്പലുകളാണ് ഉപരോധ ലംഘനത്തിനായി പുറപ്പെട്ടത്? ആരാണ് സ്‌പോണ്‍സര്‍മാര്‍? &lt;br /&gt;ഏഴ്  കപ്പലുകളുണ്ടായിരുന്നു. ഏഴുനൂറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.  തുര്‍ക്കിയില്‍ ജീവകാരുണ്യ രംഗത്തെ പ്രശസ്തരായ 'ഇന്‍സാനി യാര്‍ദിം വഖ്ഫി'  (ഐ.എച്ച്.എച്ച്) ആണ് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. 1992 മുതല്‍  ഇസ്തംബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.എച്ചിന് തുര്‍ക്കിയില്‍  ആഴത്തില്‍ വേരുണ്ട്. &lt;br /&gt;&lt;br /&gt;ഫ്രീഡം ഫേ്‌ളാടിലയിലെ അവിസ്മരണീയ  മുഹൂര്‍ത്തങ്ങള്‍? &lt;br /&gt;തുര്‍ക്കിയില്‍നിന്നുള്ള ഒരു സ്ത്രീയുടെ ഭര്‍ത്താവ്  ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മരണ വിവരമറിഞ്ഞ് ഭാര്യ  കരയുന്നുണ്ടായിരുന്നു. സാന്ത്വനിപ്പിക്കാന്‍ ചെന്നവരോട് അവര്‍ പറഞ്ഞത്  ഭര്‍ത്താവ് മരിച്ചതിലല്ല, അദ്ദേഹത്തിനൊപ്പം തനിക്കും രക്തസാക്ഷിത്വം  ലഭിച്ചില്ലല്ലോ എന്നതാണ് എന്നെ വേദനിപ്പിക്കുന്നത് എന്നാണ്. &lt;br /&gt;മറ്റൊന്ന്  ഐ.എച്ച്.എച്ച് ഫലസ്തീനികള്‍ക്കായി ഫണ്ടുകള്‍ ശേഖരിക്കുന്ന സന്ദര്‍ഭത്തില്‍  ഒരു യാചക സ്ത്രീ തനിക്ക് യാചിച്ചു കിട്ടിയ മുഴുവന്‍ തുകയും അതിലേക്ക്  സംഭാവന നല്‍കി. മറ്റൊന്ന്: മാവി മര്‍മറയിലെ ഇസ്രായേല്‍ ആക്രമണത്തില്‍  സുഹൃത്തുക്കള്‍ കൊല്ലപ്പെട്ടിട്ടും ഒരു തുര്‍ക്കി യുവാവ് സങ്കടപ്പെട്ടത് 'ഈ  വസ്തുക്കളൊന്നും ഗസ്സയിലെ ദുരിത ബാധിതര്‍ക്ക് ഇനി എത്തില്ലല്ലോ' എന്ന്  പറഞ്ഞായിരുന്നു. &lt;br /&gt;&lt;br /&gt;ഭാവി പരിപാടി?&lt;br /&gt;ശൈഖ് യൂസുഫുല്‍ ഖറദാവി  അധ്യക്ഷനായ ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഫോര്‍ മുസ്‌ലിം സ്‌കോളേഴ്‌സ്  ഗസ്സയിലേക്ക് കപ്പലയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. &lt;br /&gt;ദുരിതാശ്വാസ  വസ്തുക്കളുമായി ജൂലൈ 17ന് ഇസ്തംബൂളില്‍ നിന്ന് പുറപ്പെടുന്ന ഈ കപ്പലില്‍  മുസ്‌ലിം പണ്ഡിതന്മാരായിരിക്കും ഉണ്ടാകുക. പുറമെ ലോകത്തിന്റെ വിവിധ  ഭാഗങ്ങളില്‍നിന്ന് വേറെയും കപ്പല്‍ വ്യൂഹങ്ങള്‍ തയാറെടുക്കുന്നുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-5082736067798000061?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/5082736067798000061/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=5082736067798000061&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5082736067798000061'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5082736067798000061'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_127.html' title='ഇസ്രായേല്‍ പിന്നെയും തുറന്നുകാട്ടുന്നു'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-5256961461026427730</id><published>2010-06-14T18:03:00.000-07:00</published><updated>2010-06-14T18:03:32.789-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>മോഡിയുടെ പാവം അഭ്യാസങ്ങള്‍</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;മോഡിയുടെ പാവം അഭ്യാസങ്ങള്‍&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Monday, June 14, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;കാവ്യനീതിക്കും വിധിവിപര്യയത്തിനുമൊന്നും ഇരയേതെന്നു  നോട്ടമുണ്ടാവണമെന്നില്ല. ചിലപ്പോള്‍ കൊമ്പുകുലുക്കി മദിച്ചുപുളക്കുന്ന  വേട്ടക്കാര്‍ തന്നെ അതിനുമുന്നില്‍ പഞ്ചപുച്ഛമടക്കി  നില്‍ക്കേണ്ടിവരാം-ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെപ്പോലെ. സ്വതന്ത്ര  ഇന്ത്യയിലെ ഏറ്റവും കൊടിയ വംശഹത്യയിലൂടെ പതിനായിരങ്ങളുടെ അന്നം മുട്ടിച്ച  മോഡിയെക്കാട്ടി പാര്‍ട്ടിയുടെ മോടികൂട്ടാനുള്ള നോട്ടത്തിലാണ് ബി.ജെ.പി  നേതൃത്വം. പക്ഷേ, എന്തുചെയ്യാം, പട്‌നയിലെ ദേശീയ എക്‌സിക്യൂട്ടീവിന് എത്തിയ  നേതാക്കന്മാരുടെ അത്താഴവും കൂടി മോഡി മുടക്കിക്കളഞ്ഞു. എന്നുതന്നെയല്ല,  ബിഹാറില്‍ ജനതാദള്‍-യു നേതാവ് നിതീഷ്‌കുമാറുമൊത്ത് അടുത്ത അഞ്ചാണ്ടിലേക്കു  കൂടി കണ്ടുവെച്ച സുഖവാഴ്ചയുടെ സുന്ദരസ്വപ്‌നവും പാഴാകുന്നേടത്തേക്കാണ്  കാര്യങ്ങളുടെ പോക്ക്. അങ്ങനെ വരുംതെരഞ്ഞെടുപ്പുകളുടെ നിഴലില്‍ പുതിയ  നേതാവിന്റെ കീഴില്‍ പുതുതന്ത്രങ്ങളാരായാന്‍ ചേര്‍ന്ന ബി.ജെ.പിയുടെ ദേശീയ  എക്‌സിക്യൂട്ടീവിന്റെ അജണ്ട തന്നെ അട്ടിമറിഞ്ഞു.&lt;br /&gt;&lt;br /&gt;ബിഹാര്‍ തലസ്ഥാനമായ  പട്‌നയില്‍ ജൂണ്‍ 12,13 തീയതികളില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി  യോഗത്തിനെത്തുന്നതിനു മുന്നോടിയായാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി  ബിഹാറിലെ ദിനപത്രങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. 2008ല്‍ ബിഹാറിലെ  കോസിയിലുണ്ടായ വെള്ളപ്പൊക്കക്കെടുതികള്‍ക്ക് ഇരയായവര്‍ക്ക് ഗുജറാത്ത്  സര്‍ക്കാര്‍ അയച്ചുകൊടുത്ത സഹായം അനുസ്മരിപ്പിക്കുന്നതായിരുന്നു ഒരു  പരസ്യം. മറ്റൊന്ന് ബിഹാര്‍ മുഖ്യമന്ത്രിയുമായി കൈകോര്‍ത്തു പിടിച്ച്  ഗുജറാത്ത് മുഖ്യമന്ത്രിയെ ബിഹാറിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഉല്ലേഖനം  ചെയ്ത പോസ്റ്റര്‍. മൂന്നാമത്തേത് ഗുജറാത്തിലെ മുസ്‌ലിംക്ഷേമം വിളംബരം  ചെയ്യുന്നതും. &lt;br /&gt;&lt;br /&gt;അമേരിക്കയിലേക്കും ഗള്‍ഫിലേക്കും നേരത്തേ മോഡിക്ക്  പ്രവേശനം നിഷേധിക്കപ്പെട്ടു. അവിടെ മാത്രമല്ല, സ്വന്തം രാജ്യത്തുതന്നെ  മതേതരസമൂഹങ്ങള്‍ മോഡിയുടെ സാന്നിധ്യം അമംഗളകരമായി കണ്ടുവരുന്നു. ഈ  പശ്ചാത്തലത്തില്‍ ബിഹാറിലെ മോഡിപ്പേടി മാറ്റാനും ഒക്‌ടോബര്‍-നവംബറില്‍  വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ജെ.ഡി-യുവുമായുള്ള സഖ്യം  നിലനിര്‍ത്തിക്കിട്ടാനും ഒരു മുഴം നീട്ടിയെറിഞ്ഞതാണ് വിനാശകാലത്തെ  വിപരീതബുദ്ധിയായി മാറിയത്. &lt;br /&gt;&lt;br /&gt;മതേതര ഇന്ത്യയില്‍  വിദ്വേഷരാഷ്ട്രീയത്തിന്റെ പ്രവാചകനായി മാറിയ നരേന്ദ്രമോഡി അതില്‍ സ്വയം  അഭിരമിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നയാളാണ്. 2002ല്‍ ഗുജറാത്തില്‍  നടത്തിയ മുസ്‌ലിം വംശഹത്യയെ ഭാരതീയതക്കും 'ഹിന്ദുത്വ'ക്കും നല്‍കിയ  'മഹത്തായ സംഭാവന'യായാണ് അദ്ദേഹം വിലയിരുത്തുന്നത്. മോഡിമാര്‍ഗം  'ഹിന്ദുത്വ'പാതയായി സംഘ്പരിവാറും അംഗീകരിച്ചു. 'ഹിന്ദുത്വ പരീക്ഷണശാല'യായ  ഗുജറാത്തില്‍ വാഴ്ചയുറപ്പിക്കാന്‍ അതിന്റെ തിണ്ണബലം തന്നെ ബി.ജെ.പി  ഉപയോഗപ്പെടുത്തി. ഗുജറാത്തിലും, വിദ്വേഷരാഷ്ട്രീയത്തിനും വര്‍ഗീയതക്കും  വളക്കൂറുള്ള അയല്‍സംസ്ഥാനങ്ങളിലും ബി.ജെ.പി പുറത്തെടുക്കുന്ന അവസാനത്തെ  നമ്പറാണ് മോഡി. ആര്‍.എസ്.എസിന്റെ സ്വന്തം നിതിന്‍ ഗഡ്കരി പാര്‍ട്ടി  അധ്യക്ഷനായി വന്നതില്‍പിന്നെ മോഡിമോഡല്‍ ഇന്ദ്രപ്രസ്ഥത്തോളം  വ്യാപിപ്പിക്കാനുള്ള കൊണ്ടുപിടിച്ച നീക്കത്തിലാണ്. &lt;br /&gt;&lt;br /&gt;എന്നാല്‍ ഈവിധ  നീക്കങ്ങളൊക്കെ നടക്കുമ്പോഴും സംഘ്പരിവാറിന്റെ വിഷമേഘങ്ങള്‍ നിഴല്‍വിരിച്ച  'ഹിന്ദുത്വ'ബെല്‍റ്റിനപ്പുറത്ത് മതനിരപേക്ഷസമൂഹങ്ങളില്‍ മോഡിക്ക് കുറ്റവാളി  പരിവേഷമാണുള്ളത്. അതാകട്ടെ, മറ്റാരും കല്‍പിച്ചുനല്‍കിയതല്ല. ഗുജറാത്ത്  വംശഹത്യയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നേരാംവണ്ണം നീങ്ങുന്ന മുറക്ക്  നരേന്ദ്രമോഡിയുടെ കഴുത്തില്‍ കുരുക്കുകള്‍ ഓരോന്നായി മുറുകിവരുന്നതാണ്  കാഴ്ച. ഇത് മറ്റാരേക്കാളും നന്നായി മോഡി തന്നെ തിരിച്ചറിഞ്ഞതിന്റെ തെളിവാണ്  മുഖംമിനുക്കാനുള്ള അതിദയനീയമായ ഈ പരാക്രമങ്ങള്‍. &lt;br /&gt;ഹിന്ദുത്വവാദികള്‍ക്ക്  വന്നുപെട്ട ആശയപാപ്പരത്തത്തിന്റെ ഒന്നാന്തരം തെളിവുകൂടിയാണിത്.  'പ്രാകൃതവും ഭാരതീയസംസ്‌കാരത്തിന് നിരക്കാത്തതുമാണ്, ആപത്തുകാലത്തെ  സഹായങ്ങള്‍ രാഷ്ട്രീയ ഔദാര്യമായി ചിത്രീകരിക്കുന്നത്' എന്ന നിതീഷിന്റെ  പ്രതികരണം വളരെ അര്‍ഥവത്താണ്. വെള്ളപ്പൊക്കക്കെടുതിയുടെ നാളുകളില്‍  ബിഹാറിനു നല്‍കിയ ദുരിതാശ്വാസസഹായം പോലും രാഷ്ട്രീയ ആയുധമാക്കുന്നതില്‍പരം  നാണക്കേടുണ്ടോ! ബിഹാറിലേക്ക് മോഡി മുഖംകാണിച്ചാല്‍ ഉള്ള വോട്ടും  പെട്ടിയില്‍നിന്നു പറക്കും എന്ന പേടിയാണ് നിതീഷിന്. അതിനാല്‍  ബി.ജെ.പിയുമായി സഖ്യമുണ്ടെങ്കിലും അതിന്റെ ചെലവില്‍ മോഡി, വരുണ്‍ഗാന്ധി  പോലുള്ളവര്‍ സ്വന്തം തട്ടകത്തില്‍ കടന്നുകയറുന്നത്  തടുത്തുനിര്‍ത്തുകയായിരുന്നു അദ്ദേഹം ഇതുവരെ. പരസ്യത്തിന്റെ പേര് പുറമെ  പറഞ്ഞെങ്കിലും അതിലേറെ വിരുന്നിലെ ഇത്തരം 'വേട്ടക്കാരുടെ' സാന്നിധ്യം  ഭയന്നാകണം നിതീഷ് അത്താഴം കൈയൊഴിഞ്ഞത്.&lt;br /&gt;&lt;br /&gt;പ്രതിച്ഛായ കൂട്ടാന്‍  'പേറ്റുയന്ത്രങ്ങളായ മ്ലേച്ഛവിഭാഗമായി' താന്‍തന്നെ എഴുതിത്തള്ളിയ  മുസ്‌ലിംസ്ത്രീകളെയും വേണമെന്നായി മോഡിക്ക്. ഗുജറാത്തിലെ  മുസ്‌ലിംസ്ത്രീകളുടെ 'ക്ഷേമം' വിവരിക്കാനാണ് ഉത്തര്‍പ്രദേശിലെ  അഅ്‌സംഗഢിലുള്ള ശിബ്‌ലികോളജ് വിദ്യാര്‍ഥിനികളുടെ പടം മോഡിക്കുവേണ്ടി  ഉപയോഗിച്ചത്. ദല്‍ഹി ബട്‌ല ഹൗസ് സ്‌ഫോടനത്തെത്തുടര്‍ന്ന് അഅ്‌സംഗഢ്  നിവാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ ആ പ്രദേശത്തെ തീവ്രവാദിപാളയം എന്നര്‍ഥം  വരുന്ന 'ആതംഗഢ്' ആക്കി പരിഹസിക്കുകയായിരുന്നു സംഘ്പരിവാര്‍. അന്ന് 'ടൂ  സര്‍ക്കിള്‍സ് ഡോട്ട് നെറ്റ്' എന്ന ഇന്റര്‍നെറ്റ് പോര്‍ട്ടലിന്റെ ലേഖകന്‍  അഅ്‌സംഗഢ് സന്ദര്‍ശിച്ചു. ആണ്‍കുട്ടികള്‍ വേട്ടക്കിരയാവുന്ന അഅ്‌സംഗഢിലെ  മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമുന്നേറ്റം ചിത്രീകരിക്കാന്‍  അന്നെടുത്ത ശിബ്‌ലി നാഷനല്‍ കോളജിലെ ദൃശ്യമാണ് ഗുജറാത്തിലെ മുസ്‌ലിം  'ക്ഷേമം' പ്രഘോഷണം ചെയ്യാന്‍ മോഡി ദുരുപയോഗം ചെയ്തത്. &lt;br /&gt;&lt;br /&gt;'ഹം പാഞ്ച്,  ഹമാരേ പച്ചീസ്' (ഞങ്ങള്‍ അഞ്ച്, ഞങ്ങള്‍ക്ക് ഇരുപത്തഞ്ച്) എന്നുപറഞ്ഞ്  മുസ്‌ലിംകളെ പരിഹസിച്ചുനടന്ന മോഡിക്ക് ഒടുവില്‍ സ്വന്തം മികവിനു മകുടം  ചാര്‍ത്താന്‍ പര്‍ദയിട്ട പെണ്ണുങ്ങള്‍ തന്നെ വേണം എന്നുവരുന്നത് എത്രമാത്രം  വിരോധാഭാസമല്ല! രാജ്യത്തിന്റെ സവിശേഷമായ ബഹുസ്വരതയും നാനാത്വവും  അംഗീകരിച്ചും വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കൈയൊഴിഞ്ഞും  ജനാധിപത്യത്തിന്റെ സൗഹൃദപാത തുറന്നുവെക്കുന്നവര്‍ക്കേ സമൂഹം ഇടം  നല്‍കുകയുള്ളൂ എന്ന കാര്യം മോഡിയും സംഘ്പരിവാറും ഇനിയെങ്കിലും  തിരിച്ചറിയുമോ? അകമേ എന്തൊളിപ്പിക്കുന്നവര്‍ക്കും ജനമധ്യത്തില്‍  സഹിഷ്ണുതയുടെയും സഹൃദയത്വത്തിന്റെയും വേഷംകെട്ടിയാലേ രക്ഷയുള്ളൂ എന്ന  തിരിച്ചറിവ്, വീണ്ടുവിചാരത്തിന്റെ ഒരു തിരിഞ്ഞുനോട്ടത്തിന്, തിരുത്തിന്  വര്‍ഗീയരാഷ്ട്രീയക്കാരെ പ്രേരിപ്പിച്ചാല്‍ അത് അവര്‍ക്കും നാടിനും  ശുഭകരമായിത്തീരും എന്നേ പറയാനുള്ളൂ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-5256961461026427730?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/5256961461026427730/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=5256961461026427730&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5256961461026427730'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5256961461026427730'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_9714.html' title='മോഡിയുടെ പാവം അഭ്യാസങ്ങള്‍'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-5691820672905344817</id><published>2010-06-14T18:00:00.001-07:00</published><updated>2010-06-14T18:00:36.324-07:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>ഇ-മുതലാളിത്തം</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ഇ-മുതലാളിത്തം&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Monday, June 14, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;സാങ്കേതിക വിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഇന്നലെ കണ്ടത് ഇന്ന്  കാണില്ലെന്ന അവസ്ഥ. കമ്പ്യൂട്ടറിലെ ഫേ്‌ളാപ്പി ഡിസ്‌ക് എത്രവേഗമാണ്  കാലഹരണപ്പെട്ടത്! വി.സി.ആര്‍ ഇല്ലാതാവുകയാണ്. ഡി.വി.ഡിയും ഏറെക്കാലം  ഉണ്ടാവില്ല. വമ്പിച്ച ആരവത്തോടെ വന്നെത്തിയ ത്രീ-ജി മൊബൈല്‍ ആറുമാസം കൊണ്ട്  കാലഹരണപ്പെടുമത്രെ. ഫോര്‍-ജി വരുന്നതോടെ വലിയ സര്‍വവിജ്ഞാന കോശങ്ങള്‍ വരെ  ഇന്റര്‍നെറ്റില്‍നിന്ന് മിനിറ്റുകള്‍ക്കകം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.  ശബ്ദലേഖനം ചെയ്ത പരിപാടികള്‍ അതിവേഗം സമാഹരിച്ചെടുക്കാനാവും.  അതുകഴിഞ്ഞാല്‍?&lt;br /&gt;&lt;br /&gt;സാങ്കേതിക വിദ്യ മികവിലും വേഗതയിലും മുന്നേറുന്ന  മുറക്ക് ഉപഭോക്താക്കള്‍ക്ക് സൗകര്യങ്ങളും വര്‍ധിക്കും. അതേസമയം, വ്യാപാര  കുത്തകകള്‍ക്ക് ഇത് നല്‍കുന്ന നേട്ടം അവരുടെ മുതലിറക്കുമായി തട്ടിച്ചാല്‍  വമ്പിച്ചതാവാം. 4-ജി വിദ്യയില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്  ഇന്‍ഡസ്ട്രീസിന് കിട്ടുന്ന കുത്തക പദവി ആര്‍ക്കാണ് പ്രയോജനം ചെയ്യുകയെന്ന്  കാണാന്‍&amp;nbsp; പോവുന്നു. 4,800 കോടി രൂപക്കാണ് മുകേഷ് അംബാനി ഇതിന്റെ അവകാശം  ലേലത്തില്‍ വാങ്ങിയത്. 3-ജി സാങ്കേതിക വിദ്യ മൊബൈല്‍ ഫോണില്‍ പരിമിതമാണ്;  എന്നിട്ടുപോലും കമ്പനികള്‍ വലിയ നേട്ടമാണ് കൊയ്യുന്നത്.  4-ജിയിലെത്തുമ്പോഴേക്കും സാധ്യതകള്‍ പെരുകും. ഉള്ളവനും ഇല്ലാത്തവനും  തമ്മിലെ അന്തരം സാങ്കേതിക ശാസ്ത്ര രംഗത്തേക്കും വ്യാപിക്കുന്നു എന്നര്‍ഥം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-5691820672905344817?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/5691820672905344817/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=5691820672905344817&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5691820672905344817'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5691820672905344817'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_5970.html' title='ഇ-മുതലാളിത്തം'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-5175852502945771179</id><published>2010-06-14T17:59:00.000-07:00</published><updated>2010-06-14T17:59:17.226-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ജനാധിപത്യത്തെ സി.പി.എം ഭയക്കുന്നുവോ?</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ജനാധിപത്യത്തെ സി.പി.എം  ഭയക്കുന്നുവോ?&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Monday, June 14, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;വിയോജിക്കുന്നവരെ അടിച്ചൊതുക്കലാണ് ജനാധിപത്യമെന്ന് സി.പി.എം  കരുതുന്നുണ്ടോ? അടുത്ത കാലത്തായി ആ പാര്‍ട്ടി ഈ ഫാഷിസ്റ്റ് രീതിയിലേക്ക്  നീങ്ങിത്തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. അക്കൂട്ടത്തില്‍ ഏറ്റവും  ഒടുവിലത്തേതാണ് കക്കോടിയില്‍ ഞായറാഴ്ച അരങ്ങേറിയ താണ്ഡവം. ജനകീയ വികസന  മുന്നണി പ്രഖ്യാപന സമ്മേളനം കൈയേറി അതില്‍ പങ്കെടുത്തവരെ മര്‍ദിച്ചു.  സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടങ്ങുന്ന യോഗത്തില്‍ നേരത്തെ  സ്ഥലംപിടിച്ച അമ്പതിലേറെ വരുന്ന സി.പി.എം സംഘം മൈക്കും കസേരയും മുന്‍കൂട്ടി  കരുതിവെച്ച സൈക്കിള്‍ ചെയിനും ഇടിക്കട്ടയുമെല്ലാമായി ആക്രമണം  അഴിച്ചുവിട്ടു. സ്ത്രീകളും പൊലീസുകാരുമടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു.  യോഗസ്ഥലത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ജനകീയ വികസന മുന്നണി  പ്രവര്‍ത്തകരുടെ പത്തിലേറെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. യോഗസ്ഥലത്തുനിന്ന്  പുറത്തേക്കുള്ള വഴി മുടക്കിനിന്ന അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.  ഇത് കരുതിക്കൂട്ടിയുള്ള അക്രമമാണെന്ന് വ്യക്തം. യോഗം നടന്നുകൊണ്ടിരിക്കെ  ഒരാള്‍ ചോദ്യവുമായി എഴുന്നേല്‍ക്കുകയും ചോദ്യോത്തരം പരിപാടിയിലില്ലെന്ന്  അധ്യക്ഷന്‍ അറിയിച്ചതോടെ ഒതുങ്ങിനിന്ന അക്രമിസംഘം തേര്‍വാഴ്ച  തുടങ്ങുകയുമായിരുന്നു. പതിനഞ്ച് മിനിറ്റ് അക്രമം തുടര്‍ന്നു.  സ്ഥലത്തുണ്ടായിരുന്ന പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനും അക്രമികളെ മൊബൈല്‍  ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചവര്‍ക്കും മഫ്ടിയിലുണ്ടായിരുന്ന രണ്ടു  പൊലീസുകാര്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ജനകീയ വികസന മുന്നണി  പ്രവര്‍ത്തകരുടെ കുറേ വാച്ചും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യപ്പെട്ടു. &lt;br /&gt;&lt;br /&gt;അക്രമം  നടത്തിയത് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളടങ്ങുന്ന സംഘമാണെന്ന് ജനകീയ  വികസന മുന്നണി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം  സി.പി.എമ്മിന് സംഭവവുമായി ബന്ധമില്ലെന്നാണ് ആ പാര്‍ട്ടിയുടെ ഏരിയാ  സെക്രട്ടറി പറയുന്നത്. സ്വന്തം അനുയായികളാണ് അക്രമം നടത്തിയതെന്ന്  പരോക്ഷമായി സമ്മതിക്കുന്ന വിശദീകരണമാണ് അവര്‍ നല്‍കുന്നത്. നിലവിലെ  പഞ്ചായത്ത് ഭരണത്തിലെ അഴിമതികളെപ്പറ്റി പ്രസംഗത്തില്‍ പറഞ്ഞപ്പോഴാണത്രെ  ചോദ്യം ചെയ്യാന്‍ എഴുന്നേറ്റത്. പ്രകോപനപരമായ ഒന്നും തന്നെ യോഗത്തില്‍ ആരും  പ്രസംഗിച്ചിട്ടില്ലെന്ന് യോഗം സംഘടിപ്പിച്ചവര്‍ ഊന്നിപ്പറയുന്നു. ഇനി,  സി.പി.എം പറയുമ്പോലെയാണെന്നുവെച്ചാലും നിലവിലെ ഭരണത്തിന്റെ പാളിച്ചകളും  വീഴ്ചകളും പറയുന്നത് അക്രമത്തിന് ന്യായീകരണമായി പറയുന്നത് എന്ത് ജനാധിപത്യ  ബോധമാണ്? സി.പി.എം ഇത്തരമൊരു അക്രമം ആസൂത്രണം ചെയ്തിട്ടില്ലെന്ന  നേതാക്കളുടെ അവകാശവാദം ശരിയാണെങ്കില്‍ ഫാഷിസ്റ്റ് രീതി പുറത്തെടുത്ത  അണികള്‍ക്കെതിരെ പാര്‍ട്ടി എന്ത് നടപടിയെടുക്കുന്നുവെന്ന് കാണേണ്ടതുണ്ട്.  വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കൈയൂക്കുകൊണ്ട് ഭീതി സൃഷ്ടിച്ച് ജനഹിതം  അട്ടിമറിക്കാന്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍, അണികള്‍ക്ക് അല്‍പം  ജനാധിപത്യ പാഠങ്ങള്‍ നേതൃത്വം പഠിപ്പിച്ചുകൊടുക്കണം. കിനാലൂരിലെ  ഭൂമാഫിയക്കെതിരെ പ്രസംഗിച്ചതിനാണ് കുറച്ചുനാള്‍ മുമ്പ് സി.ആര്‍. നീലകണ്ഠനെ  കൈയേറ്റം ചെയ്ത് പരിക്കേല്‍പിച്ചത്. അതിനു മുമ്പും കൈയേറ്റ രാഷ്ട്രീയം  സി.പി.എമ്മിന് പരിചിതമാണ്. &lt;br /&gt;&lt;br /&gt;ഇത്തരം ചെയ്തികള്‍ ഏറ്റവുമധികം  പരിക്കേല്‍പിക്കുന്നത് ജനാധിപത്യത്തെയാണ്. സി.പി.എമ്മിന്റെ  സ്റ്റാലിനിസ്റ്റ് രീതിയും മുതലാളിത്ത മനോഭാവവും ഒന്നിച്ചപ്പോഴാണ് പശ്ചിമ  ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും അവര്‍ നരവേട്ട നടത്തിയത്. കേരളത്തിലും  അത് പരീക്ഷിക്കാനുള്ള ശ്രമമാണെങ്കില്‍ അതിന് ഇവിടത്തെ ജനാധിപത്യ  വിശ്വാസികള്‍ തന്നെ മറുപടി നല്‍കും. ബംഗാളില്‍ സി.പി.എമ്മിനെ  ഒന്നുമല്ലാതാക്കിയത് അവരുടെ കടുംകൈകളാണ്. സ്റ്റാലിനിസ്റ്റ് ഫാഷിസത്തെ  ജനാധിപത്യംകൊണ്ട് മറികടക്കാനാവുമെന്ന് അവിടത്തെ ജനങ്ങള്‍ ഇക്കഴിഞ്ഞ  തെരഞ്ഞെടുപ്പുകളില്‍ തെളിയിച്ചു. കേരളത്തിലെ ജനതയും ജനാധിപത്യ വിരുദ്ധതയെ  വെച്ചുപൊറുപ്പിക്കില്ലെന്ന് കരുതുക. ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ജനകീയ  പ്രതിരോധങ്ങളെയും ബദല്‍ വികസന മാതൃകകളെയും കീഴാള രാഷ്ട്രീയത്തെയും  തളര്‍ത്താന്‍ രണ്ടു രീതികളാണ് സി.പി.എം അനുവര്‍ത്തിച്ചു  തുടങ്ങിയിട്ടുള്ളതെന്ന് തോന്നുന്നു. ഒന്ന്, രാഷ്ട്രീയം ജനകീയപക്ഷത്തേക്ക്  മാറണമെന്ന് കലശലായി ആഗ്രഹിക്കുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ സ്ത്രീ  പുരുഷന്മാരെ ഭയപ്പെടുത്തി വീടുകളില്‍ ഒതുക്കിനിര്‍ത്തുക.  അടിയന്തരാവസ്ഥകൊണ്ട് അധികാരം നിലനിര്‍ത്താമെന്ന ഇന്ദിരാഗാന്ധിയുടെ വ്യാമോഹം  പോലെ ഈ ഉദ്ദേശ്യവും തകരാനുള്ളതാണ്. &lt;br /&gt;&lt;br /&gt;രണ്ട്, വിയോജിപ്പുകള്‍  പ്രകടിപ്പിക്കാനും പ്രതിഷേധം രേഖപ്പെടുത്താനും ബദല്‍ നിര്‍ദേശങ്ങള്‍  മുന്നോട്ടുവെക്കാനുള്ള ജനാധിപത്യ ഇടത്തെ ബലപ്രയോഗം വഴി  ഇല്ലാതാക്കുക.ധാര്‍ഷ്ട്യം നിറഞ്ഞ ഈ നിലപാട് പരാജയപ്പെടേണ്ടത്  ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. സി.പി.എമ്മിനെ  പ്രശംസിച്ചു മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താവൂ എന്ന് വരുന്നത്  കേരളത്തിനും ജനാധിപത്യത്തിനും അപമാനമാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-5175852502945771179?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/5175852502945771179/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=5175852502945771179&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5175852502945771179'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5175852502945771179'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_14.html' title='ജനാധിപത്യത്തെ സി.പി.എം ഭയക്കുന്നുവോ?'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-8756230040535302140</id><published>2010-06-13T02:57:00.001-07:00</published><updated>2010-06-13T02:57:57.425-07:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>ഇന്ത്യ എഴുതിത്തള്ളുന്ന 'ആടുജീവിത'ങ്ങള്‍!</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ഇന്ത്യ എഴുതിത്തള്ളുന്ന  'ആടുജീവിത'ങ്ങള്‍!&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Sunday, June 13, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;ദല്‍ഹി ഡയറി / എം.സി.എ. നാസര്‍&lt;br /&gt;&lt;br /&gt;തല്ലും തലോടലും ഭരിക്കുന്നവരുടെ  പ്രകൃതം. രണ്ടും അവര്‍ക്ക് ഒരേ വികാരമാകും നല്‍കുക. അതിന്റെ പേരില്‍  പിടയുന്ന മനുഷ്യരോ സമൂഹമോ അവര്‍ക്ക് പ്രശ്‌നമാകാറില്ല. അല്ലെങ്കില്‍  നോക്കൂ, പ്രവാസി വോട്ടവകാശം എന്ന നെടുനാളത്തെ ആവശ്യത്തിലേക്കുള്ള ശക്തമായ  തീരുമാനം കൈക്കൊണ്ട ഉടന്‍ അതാ വരുന്നു കൂലിത്തല്ലിന്റെ സ്വഭാവത്തില്‍  മറ്റൊരു കനത്ത പ്രഹരം. നാടും വീടും കുലുക്കി ഇപ്പോള്‍ നടക്കുന്ന ദേശീയ  ജനസംഖ്യാകണക്കെടുപ്പില്‍&amp;nbsp; പ്രവാസിയെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന്. &lt;br /&gt;ഒരു ചോദ്യം ന്യായം. അറുക്കുംമുമ്പ് ഉരുക്കള്‍ക്ക് വെള്ളം കൊടുക്കാറുണ്ട്.  ഇപ്പണിയായിരുന്നോ പ്രവാസി വോട്ടവകാശത്തെ കുറിച്ച വയലാര്‍രവിയുടെ  പ്രഖ്യാപനം? ജനസംഖ്യാ രജിസ്റ്ററില്‍ പോലും ഇടം പിടിക്കാത്തവന്‍  പിന്നെയെങ്ങനെ വോട്ടര്‍പട്ടികയില്‍ കയറും? തൊഴിലും മറ്റും തേടി പുറപ്പെട്ടു  പോയ മനുഷ്യരുടെ കാര്യത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന വിവേചനമാണിത്.  അതിന് അറുതിയില്ലെന്ന് വീണ്ടും വ്യക്തം. &lt;br /&gt;&lt;br /&gt;സ്വാതന്ത്ര്യം കിട്ടി ആറു  പതിറ്റാണ്ടു വേണ്ടി വന്നു ഒരു രാജ്യത്തിന് അതിന്റെ പരദേശിസമൂഹത്തിന്റെ  ജനായത്ത പങ്കാളിത്തം ആലോചിക്കാന്‍. സാങ്കേതികതകളില്‍ തൂങ്ങിയാണ് ഇത്രയും  കാലം അവര്‍ക്ക് ഈ അവകാശം നിഷേധിച്ചത്. 1950ലെ ജനപ്രാതിനിധ്യനിയമം  ഇരുപതാംവകുപ്പില്‍ പരാമര്‍ശിച്ച 'പതിവു താമസക്കാരന്‍' എന്ന സംജ്ഞക്കു  പറ്റിയ ഒരു സ്ഖലിതത്തിന്റെ പിഴയൊടുക്കുകയായിരുന്നു പരദേശി സമൂഹം.  അതുപ്രകാരം രാജ്യത്തു നിന്ന് ആറു മാസം അകന്നു നിന്നാല്‍ വോട്ടര്‍പട്ടികക്കു  പുറത്തായി. വോട്ടവകാശം മാത്രമല്ല, മല്‍സരിക്കാനുള്ള അവകാശവും നിഷിദ്ധം.  നിയമങ്ങളിലെ സ്ഖലിതങ്ങള്‍ തിരിച്ചറിയാനും തിരുത്താനും എന്തൊക്കെ  മാര്‍ഗങ്ങളുണ്ട്? നിയമത്തില്‍ മാത്രമല്ല, ഭരണഘടനയില്‍ തന്നെ ഭേദഗതിക്ക്  എത്ര തവണ നാം ശ്രമിച്ചിരിക്കുന്നു. അപ്പോള്‍ പ്രശ്‌നം അതൊന്നുമല്ല. ഒരു  വിഭാഗത്തോടുള്ള വിവേചനംതന്നെ. പ്രവാസി വോട്ടവകാശം എന്നു  കേള്‍ക്കുമ്പോഴേക്ക് അധികാര കേന്ദ്രം മാത്രമല്ല, ഇലക്ഷന്‍കമീഷനും കോടതികളും  മറിച്ചേ ചിന്തിക്കൂ. അതാണ് ഇതുവരെയുള്ള അനുഭവം. &lt;br /&gt;&lt;br /&gt;അതിനിടയിലും  ഇന്ത്യയിലെത്തുന്ന വന്‍ വിദേശനാണ്യത്തിന്റെ മഹിമ പറഞ്ഞ് നമ്മുടെ  സംവിധാനങ്ങള്‍ പരദേശികളെ പ്രകീര്‍ത്തിക്കും. അവരിലെ വരേണ്യപ്രതിനിധികളെ  എല്ലാ കൊല്ലവും വിളിച്ചുവരുത്തി പട്ടും വളയും നല്‍കി ആദരിക്കും. അവരിലെ  അതിസമ്പന്നര്‍ക്ക് ഉദാരമായി ഇരട്ട പൗരത്വം നല്‍കും. നിക്ഷേപസാധ്യതകളുടെ  ആയിരം വായ്ത്താരികള്‍ അപ്പോള്‍ ഉയരും. ഇന്ത്യയും പുറംലോകവുമായുള്ള  ചരിത്രബന്ധത്തിന്റെ പൗരാണികതയെ കുറിച്ച് നേതാക്കള്‍ വാചാലരാകും. &lt;br /&gt;എന്തായാലും  ഇപ്പോള്‍ ചില നല്ല മാറ്റങ്ങളുണ്ട്. 2006ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച  ജനപ്രാതിനിധ്യ ഭേദഗതിബില്ലിനോട് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അനുഭാവം  തോന്നി.&amp;nbsp; എ.കെ ആന്റണി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയും കരുണകാട്ടി. ഇനി  ബില്‍ പാര്‍ലമെന്റ് പസാക്കുകയേ വേണ്ടൂ. അതോടെ നാട്ടിലുണ്ടെങ്കില്‍  പ്രവാസിക്ക് വോട്ടു ചെയ്യാം, മല്‍സരിക്കാം.&lt;br /&gt;മുമ്പ് പി.വി  അബ്ദുല്‍വഹാബിന്റെ രാജ്യസഭാസ്ഥാനാര്‍ഥിത്വം സൃഷ്ടിച്ച പുകില്‍ നാം  കണ്ടതാണ്. അന്ന് പ്രതിപക്ഷ നേതാവ് വി.എസ് ആയിരുന്നു എതിര്‍പ്പുമായി  മുന്നില്‍.&amp;nbsp; വഹാബ് എന്ന വ്യക്തിക്കപ്പുറം ലക്ഷക്കണക്കിനു വരുന്ന  പരദേശികളുടെ നിഷേധിക്കപ്പെടുന്ന രാഷ്ട്രീയാവകാശത്തെ എല്ലാവരെയും പോലെ  വി.എസും മറക്കുകയായിരുന്നു. &lt;br /&gt;&lt;br /&gt;അതിന് പ്രായശ്ചിത്തമെന്നോണമായിരിക്കണം  വി.എസ് സര്‍ക്കാര്‍ ഇപ്പോള്‍ നല്ലൊരു ചുവടുവെപ്പ് നടത്തിയത്.&amp;nbsp; ഇരുപത്തഞ്ച്  ലക്ഷത്തിലേറെ വരുന്ന മലയാളി പ്രവാസി സമൂഹത്തെ ജനസംഖ്യാ കണക്കെടുപ്പ്  രജിസ്റ്ററില്‍ ചേര്‍ക്കാന്‍ കേന്ദ്രാനുമതി തേടി. എന്നാല്‍ മറ്റൊരു  മലയാളിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയുമായ ജി.കെ പിള്ളയുടെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗം ഈ അഭ്യര്‍ഥന അപ്പാടെ തള്ളി. അങ്ങനെ ദേശീയ ജനസംഖ്യാ  രജിസ്റ്റര്‍ പട്ടികയില്‍ നിന്ന് കാല്‍കോടി മനുഷ്യര്‍ ഒറ്റയടിക്ക് പുറത്ത്!  പൗരത്വം തെളിയിക്കാന്‍ പോലും പാടുപെടേണ്ട ഈ യുഗത്തില്‍ ജനസംഖ്യാ  രജിസ്റ്ററിന്റെ പടിക്കു പുറത്താക്കപ്പെട്ട ഈ മനുഷ്യര്‍ക്ക് ഇനിയെങ്ങനെ  ജനായത്തപ്രക്രിയയില്‍ ഭാഗഭാക്കാകാന്‍ കഴിയും?&lt;br /&gt;&lt;br /&gt;സങ്കടം അതല്ല.  ബംഗ്ലാദേശ് മുതല്‍ പാകിസ്താനില്‍ നിന്നുവരെ ഇന്ത്യയില്‍ അനധികൃതമായി  കുടിയേറിയവരെ കണക്കെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തരുതെന്നാണ് നമ്മുടെ  'ആഭ്യന്തര'മാര്‍വാഡികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പുറത്തു പോയി  പണിയെടുക്കുന്നു എന്ന ഏകകാരണത്താല്‍ കാല്‍കോടി മലയാളികളുടെ അസ്തിത്വം  തന്നെയാണ് ഇവിടെ ഒറ്റയടിക്ക് നിരാകരിക്കപ്പെട്ടിരിക്കുന്നത്. &lt;br /&gt;ഏറ്റവും  വലിയ ജനാധിപത്യസമൂഹമായാണ് നാം നമ്മെ വിശേഷിപ്പിക്കാറ്. പക്ഷേ, ലോകത്തെ  അമ്പതോളം ജനാധിപത്യരാജ്യങ്ങള്‍ വിദേശങ്ങളിലെ സ്വന്തം പൗരന്‍മാര്‍ക്ക്  വോട്ടവകാശം അനുവദിക്കാന്‍ സാങ്കേതികവാറോലകളിലെ സ്ഖലിതങ്ങളൊന്നും  മറയാക്കിയിട്ടില്ല. ഫിലിപ്പീന്‍സും ഇറാഖും ഇറാനും ഇന്തോനേഷ്യയും ആ  പട്ടികയിലുണ്ട്. ഒരു കുഴപ്പവും കൂടാതെ അവര്‍ പ്രവാസലോകത്തിരുന്നു തന്നെ  സ്വന്തം ചൂണ്ടുവിരലുകളില്‍ മഷിപ്പാട് വീഴ്ത്തുന്നു. ഗള്‍ഫിലെയും മറ്റും  നയതന്ത്രകേന്ദ്രങ്ങളിലോ മൈതാനങ്ങളിലോ പുറത്ത് ബൂത്തുകള്‍ കെട്ടിയോ ഒരു&amp;nbsp;  'ക്രമസമാധാന'പ്രശ്‌നവും കൂടാതെ അവര്‍ അഭിമാനത്തോടെ വോട്ട്  രേഖപ്പെടുത്തുന്നു. ഗള്‍ഫ്ഭരണാധികാരികള്‍ അതിന് സഹായമൊരുക്കുന്നു. &lt;br /&gt;&lt;br /&gt;ഏതാനും ആയിരങ്ങളുടെ വോട്ടുകള്‍ ഇലക്ഷന്‍ ജയപരാജയത്തെ നിര്‍ണയിച്ചു കൊള്ളണം  എന്നൊന്നുമില്ല. പക്ഷേ, ഒരു രാജ്യം തങ്ങളുടേത് കൂടിയാണെന്ന ബോധം അപ്പോള്‍  അവരില്‍ നിറയും. മണ്ഡലങ്ങള്‍ തിരിച്ച് പുറം ലോകത്ത് വോട്ടെടുപ്പ് നടത്തുക&amp;nbsp;  സംഭവ്യമല്ലെന്ന് ഇലക്ഷന്‍ കമീഷണന്‍ നവീന്‍ ചൗള പറയുന്നതു സമ്മതിക്കാം.  എന്നാല്‍ ആഗോള കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഇത്രയും കരുത്താര്‍ജിച്ച  ഘട്ടത്തില്‍, ത്രി-ജി സ്‌പെക്ട്രം ഇടപാടുകളിലുടെ വന്‍തുക രാജ്യം  സമാഹരിക്കുന്ന സന്ദര്‍ഭത്തില്‍ ആധുനികസംവിധാനങ്ങള്‍ ഉപയോഗിച്ച്  പുറപ്പെട്ടുപോയ മനുഷ്യരുടെ കൂടി അഭിപ്രായം തേടുന്നത് തീര്‍ത്തും  അസാധ്യമാണെന്ന് പറയാനാവുമോ? തപാല്‍ വോട്ടുകള്‍ക്ക് അനുമതി നല്‍കിയിരിക്കെ,  ഇന്റര്‍നെറ്റ് വോട്ടിങ് സാധ്യത പാടില്ലെന്ന ദുര്‍വാശിയെന്തിന്?&lt;br /&gt;&lt;br /&gt;വോട്ടെടുപ്പില്‍  പരിമിതാര്‍ഥത്തില്‍ ഭാഗഭാക്കാകുന്നതിലൂടെ പരദേശികള്‍ക്ക് വലുതായൊന്നും  ലഭിക്കണമെന്നില്ല. പക്ഷേ, അവരുടെ പ്രശ്‌നങ്ങളുടെ അടിത്തറ രാഷ്ട്രീയ  തിരസ്‌കാരവുമായി ബന്ധപ്പെട്ടതു തന്നെയാണ്. സര്‍ക്കാര്‍വക  രാഷ്ട്രീയതീരുമാനങ്ങളില്‍ ഒരിക്കല്‍പോലും അവന്റെ ശബ്ദം കടന്നുവരുന്നില്ല.  പാര്‍ലമെന്റ്‌സമ്മേളനങ്ങളില്‍ അവന്റെ പ്രശ്‌നങ്ങള്‍ എവിടെയും  അലയടിക്കുന്നില്ല. ആസൂത്രണ നയരേഖകളില്‍ അവന്റെ ദുരിതം ഇടം പിടിക്കുന്നില്ല.  ദേശീയമാധ്യമങ്ങള്‍ അവന്റെ സങ്കടങ്ങള്‍ക്ക് ഒരിക്കല്‍ പോലും ഇടം  കൊടുക്കുന്നില്ല. ഇനിയെങ്കിലും ഇതിനൊക്കെ ഒരു തിരുത്ത് വേണ്ടതല്ലേ? ആ  നിലക്കാണ് വോട്ടവകാശത്തിനുവേണ്ടി പരദേശത്തെ മനുഷ്യര്‍ പതിറ്റാണ്ടുകളായി  മുറവിളി കൂട്ടുന്നത്. പക്ഷേ, നജീബ് താണ്ടുകയും ബഹ്‌റൈനിലെ പ്രിയസുഹൃത്ത്  ബെന്യാമിന്‍ അടയാളപ്പെടുത്തുകയും ചെയ്ത ഈ ആടുജീവിതങ്ങളുടെ ഗദ്ഗദങ്ങള്‍  ഇന്ദ്രപ്രസ്ഥത്തില്‍ ഇരിക്കുന്നവര്‍ എന്ന്, എങ്ങനെ അറിയാന്‍?&lt;br /&gt;&lt;br /&gt;പുറപ്പെട്ടു  പോയ മനുഷ്യരെ കുറിച്ച കൃത്യമായ കണക്കു പോലും നമ്മുടെ പക്കല്‍ ഇല്ല.  എണ്ണമറ്റ പരദേശി സംഘടനകളും കൂട്ടായ്മകളും എല്ലാ സഹായങ്ങളും  നല്‍കുമെന്നിരിക്കെ, കൃത്യമായ ഒരു കണക്കെങ്കിലും ഉറപ്പാക്കാന്‍ കഴിയുന്നത്  രാജ്യത്തിനു തന്നെയും നല്ലതല്ലേ? ഒന്നു മനസ്സുവെച്ചാല്‍ അത് നടക്കും.  അപ്പോഴറിയാം, എന്‍.ആര്‍.ഐ പ്രമുഖരുടെ വേഷമിട്ടവരല്ല, തുച്ഛവരുമാനത്തില്‍  ദാരിദ്ര്യരേഖക്കും താഴെ ജീവിതം നയിക്കുന്നവരാണ് അവരില്‍ ഏറിയ കൂറുമെന്ന്.  പുറം ലോകത്തേക്ക് പുറപ്പെട്ട് കാണാതായ മനുഷ്യര്‍ നിരവധി. വര്‍ഷങ്ങളായി  നാട്ടില്‍ വരാന്‍പോലും കഴിയാതെ ഗള്‍ഫ് നഗരങ്ങളില്‍ അലയാന്‍ വിധിക്കപ്പെട്ട  ഇന്ത്യക്കാര്‍ അതിലേറെ. ചെയ്തതും ചെയ്യാത്തതുമായ കുറ്റത്തിന്റെ പേരില്‍  ഗള്‍ഫ് ജയിലുകളില്‍ കഴിച്ചു കൂട്ടുന്ന&amp;nbsp; ഇന്ത്യക്കാരുടെ എണ്ണം  ആയിരങ്ങളിലാണ്.&amp;nbsp; &lt;br /&gt;ഇവര്‍ക്കു വേണ്ടി ഒരു ജനാധിപത്യസമൂഹത്തിന് ഒന്നും  ചെയ്യാനില്ലെന്നു വരുമോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-8756230040535302140?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/8756230040535302140/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=8756230040535302140&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8756230040535302140'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8756230040535302140'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_7282.html' title='ഇന്ത്യ എഴുതിത്തള്ളുന്ന &apos;ആടുജീവിത&apos;ങ്ങള്‍!'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-5684230742130697172</id><published>2010-06-13T02:55:00.000-07:00</published><updated>2010-06-13T02:55:10.272-07:00</updated><title type='text'>പിടികിട്ടാപ്പുള്ളി!</title><content type='html'>&lt;table border="0" cellpadding="0" cellspacing="0"&gt;&lt;tbody&gt;&lt;tr&gt;&lt;td class="mad_left_panel" valign="top"&gt;&lt;div id="content-header"&gt;                             &lt;h1 class="title"&gt;പിടികിട്ടാപ്പുള്ളി!&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Sunday, June 13, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;നാട് ഇന്ത്യയായതുകൊണ്ട് ജീവന് വലിയ വിലയൊന്നുമില്ല. കന്നുകാലികളെപ്പോലെ  അലഞ്ഞുനടക്കുന്ന ഇരുകാലിമൃഗത്തിന് കാലികളുടെ വില കിട്ടില്ല. കൊന്നു  തിന്നാന്‍ പറ്റില്ല എന്നതു തന്നെ കാരണം. ഈ ഇരുകാലികളെ ചവിട്ടിമെതിച്ചു  നടക്കുന്നതിനിടയില്‍ അവറ്റയെങ്ങാന്‍ ചത്തുപോയാലും വലിയ പ്രശ്‌നമൊന്നുമില്ല.  എന്തെങ്കിലും നക്കാപ്പിച്ച കാശ് എറിഞ്ഞുകൊടുത്താല്‍ മതി.  ഭരിക്കുന്നവര്‍ക്കും അതിലൊന്നും വലിയ വേവലാതിയില്ല. &lt;br /&gt;&lt;br /&gt;ഭോപാല്‍  വാതകദുരന്തത്തിന്റെ ഇരകള്‍ക്ക് കൊടുത്തത് മതിയായ നഷ്ടപരിഹാരമാണോ എന്ന  ചോദ്യത്തിന് കാത്തി ഹണ്ട് പറഞ്ഞത് ഇന്ത്യക്കാര്‍ക്ക് 500 ഡോളര്‍  ധാരാളമാണെന്നായിരുന്നു. ഒരു ജനതയെ ശ്വാസംമുട്ടിച്ചുകൊന്ന കൊലയാളികള്‍ക്ക്  ഇന്ത്യന്‍ കോടതി പിഴയിട്ടത് വെറും ഒരു ലക്ഷം രൂപ. അപ്പോള്‍ പിന്നെ 500  ഡോളര്‍ എത്രയധികം എന്ന് കാത്തി വിചാരിച്ചതില്‍ അദ്ഭുതപ്പെടാനില്ല. വിഷപ്പുക  മൂടിയ&amp;nbsp; ഭോപാലിന്റെ ആകാശത്തു നിന്നും ശ്വാസം മുട്ടി മരിച്ച ആത്മാക്കള്‍  ഇറങ്ങിവന്ന് കണക്കു ചോദിക്കില്ല. ജീവിച്ചിരിക്കുന്ന ശവങ്ങള്‍ക്ക് അതു  ചോദിക്കാനുള്ള ശേഷിയില്ല. അര്‍ഹമായ അവകാശങ്ങള്‍ നേടിക്കൊടുക്കേണ്ട  ഭരണകൂടത്തിനോ അമേരിക്ക എന്നു കേട്ടാല്‍ മുട്ടുവിറയ്ക്കും. അതുകൊണ്ട്  കൊലയാളികളെ തീറ്റിപ്പോറ്റുന്ന നാട്ടില്‍, ന്യൂയോര്‍ക്കിലെ ഹാംപ്റ്റണില്‍  ഗോള്‍ഫ് കളിച്ച് നടക്കാം. &lt;br /&gt;&lt;br /&gt;പിടികിട്ടാപ്പുള്ളിയായി വിലസിനടക്കുന്ന  കൊലയാളിക്ക് വയസ്സ് 89. പേര് വാറന്‍ ആന്‍ഡേഴ്‌സന്‍. യൂനിയന്‍ കാര്‍ബൈഡ്  കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍. വര്‍ഷാവര്‍ഷം ഗോള്‍ഫ് ക്ലബില്‍  അടയ്ക്കുന്ന അംഗത്വവരിസംഖ്യ ഭോപാല്‍ ദുരന്തബാധിതരുടെ ശരാശരി  നഷ്ടപരിഹാരത്തിന്റെ മൂന്നു നാല് ഇരട്ടിയോളം വരും.&lt;br /&gt;&lt;br /&gt;ഇന്ത്യയെക്കുറിച്ച് നല്ല മതിപ്പാണ്. ഇവിടത്തെ നിയമവ്യവസ്ഥയെക്കുറിച്ച്  ഓര്‍ക്കുമ്പോള്‍ ടിന്റുമോന്‍,സര്‍ദാര്‍ജി ടൈപ്പ് ഫലിതം കേട്ടാലെന്നപോലെ  ചിരിച്ചു ചിരിച്ച് ചാവുന്ന സ്ഥിതിയാവും. രാജ്യത്തെ ഒരു കോടതിയിലും  വിചാരണശല്യം നേരിടേണ്ടിവന്നിട്ടില്ല.&amp;nbsp; അന്താരാഷ്ട്രതലത്തില്‍ അറസ്റ്റ്  വാറണ്ട് ഉണ്ടായിട്ടും കുറ്റവിചാരണ ഉണ്ടായില്ല. കോടതി ഒരു വഴിപാടുപോലെ  സമന്‍സ് അയച്ചുനോക്കി. സ്റ്റാമ്പ്കൂലി നഷ്ടം വന്നപ്പോള്‍  പിടികിട്ടാപ്പുള്ളിയായി അങ്ങ് പ്രഖ്യാപിച്ചു. അപ്പോള്‍ കാര്യങ്ങള്‍  എളുപ്പമായി. പിന്നെ അനേഷിക്കേണ്ടതില്ല. &lt;br /&gt;&lt;br /&gt;അന്വേഷണ ഏജന്‍സികളുടെ  കാര്യമോര്‍ക്കുമ്പോള്‍ അവരുടെ സഹകരണമോര്‍ത്ത് ഇടക്കിടെ കണ്ണുനിറയും. അവരുടെ  കാര്യക്ഷമത ലോകം കണ്ടുപഠിക്കേണ്ടതാണ്. അമേരിക്കയില്‍ പോയി കൊലയാളിയെ  പൊക്കുന്നത് വലിയ മെനക്കേട് ആയതുകൊണ്ട് അവര്‍ വീട്ടിലിരുന്ന്  പിടികിട്ടാപ്പുള്ളിയുടെ ചിത്രം വരച്ചുകളിച്ചു. അവരോടുള്ള വാല്‍സല്യം  കരകവിഞ്ഞിട്ട് ന്യൂയോര്‍ക്കിലെ ആഡംബരവീട്ടില്‍ ഇരിക്കാന്‍ വയ്യാത്ത  അവസ്ഥയാണ്. &lt;br /&gt;&lt;br /&gt;അതിലും മതിപ്പു തോന്നുക ഇവിടത്തെ ജനപ്രതിനിധികള്‍,  രാഷ്ട്രീയക്കാര്‍ എന്നിവരെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ്. നന്ദിയോടെയല്ലാതെ ആ  മഹാന്മാരെ ഓര്‍ക്കാന്‍ പറ്റില്ല. ദുരന്തം നടന്ന് നാലാം ദിവസം വന്ന രക്ഷകരെ  എങ്ങനെ മറക്കാനാണ്! പേരിന് ഒരു അറസ്റ്റ്. 25000 ഉറുപ്പിക കെട്ടിവെച്ച്  ജാമ്യം കൊടുത്തു. അന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍ സിങ്. ആ നാമം  അവസാനശ്വാസം വരെ നമിച്ചുകൊണ്ട് ഓര്‍ക്കും ഈ വയോവൃദ്ധന്‍. ഇന്ത്യയില്‍നിന്ന്  മുങ്ങാനും രക്ഷപ്പെടാനുമുള്ള വഴികള്‍ ഒരുക്കിക്കൊടുത്തത് ആ  ക്ഷത്രിയരാജാവ്. മധ്യപ്രദേശ് സര്‍ക്കാറിന്റെ ഔദ്യോഗിക വിമാനത്തില്‍  കയറ്റിവിടാനുള്ള ആ വിശാലമനസ്സ് അധികം പേര്‍ക്കുണ്ടാവില്ല. 20000 പേരെ  കൊന്നൊടുക്കുകയും ഒരു ലക്ഷത്തിലധികം പേരെ നരകജീവിതത്തിലാഴ്ത്തുകയും  ചെയ്തതിന്റെ ഉത്തരവാദിയെ അവിടത്തെ സര്‍ക്കാര്‍ ആദരിക്കുന്ന രീതി കണ്ടാല്‍  അറിയാം ആ നാടിന്റെ ഔന്നത്യം. &lt;br /&gt;&lt;br /&gt;സര്‍ക്കാര്‍ വാഹനത്തിലാണ്  വിമാനത്താവളത്തിലെത്തിച്ചത്.&amp;nbsp; യാത്രയയക്കാന്‍ വന്നത് ജില്ലാ കലക്ടര്‍  മോത്തിസിങ്ങും ജില്ലാ പൊലീസ് സുപ്രണ്ടും. സല്യൂട്ട് നല്‍കിയാണ്  വിമാനത്തില്‍ കയറ്റിവിട്ടത്. മറക്കില്ല ആ സല്യൂട്ട്. ഒരു പുലരിയില്‍  ഉറക്കത്തിനിടെ, ഏതോ സ്വപ്‌നം മുറിഞ്ഞ് തൊണ്ടകള്‍ വിണ്ടുകീറി, കണ്ണുകള്‍  നെരിപ്പോടു പോലെ കത്തിപ്പടര്‍ന്ന് എരിഞ്ഞുമരിച്ച ആയിരങ്ങളുടെ  ചിതയണഞ്ഞിരുന്നില്ല അന്നേരം. ബഹുരാഷ്ട്ര കുത്തകകളോട് ഇത്രയും  ഭയഭക്തിബഹുമാനവും ദാസ്യവും കാട്ടുന്ന ജനങ്ങളെ വേറെ എവിടെ കാണാനാണ്?&lt;br /&gt;&lt;br /&gt;നന്ദി  ആരോടു ഞാന്‍ ചൊല്ലേണ്ടൂ എന്ന സംശയത്തിലാണ്, അന്ന് പ്രസിഡന്റ് റൊണാള്‍ഡ്  റീഗന്‍. ഇന്ത്യയില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി. രാജീവ് അന്നു  പുതുക്കക്കാരനാണ്. കാര്യമായി ഒന്നും അറിയില്ല. റീഗന്‍ ഫോണ്‍ വിളിച്ചുകാണും.  അങ്കിള്‍സാമിന്റെ വിളികേട്ട് മുട്ടുവിറച്ച് മൂത്രമൊഴിച്ച രാജീവ് അപ്പോള്‍  തന്നെ ലോകം കണ്ട ഏറ്റവും വലിയ കോര്‍പറേറ്റ് കൊലയാളിയെ വെറുതെ വിടാന്‍  ഉത്തരവിട്ടുവെന്നാണ് സി.ഐ.എ രേഖ പറയുന്നത്. ചാരന്മാര്‍ ചുരണ്ടിയെടുത്ത  വിവരം തെറ്റാന്‍ വഴിയില്ല. അപ്പോള്‍ ഇന്ത്യയില്‍നിന്നും രക്ഷപ്പെടുത്താന്‍  ഉല്‍സാഹിച്ച ഇന്ദിരയുടെ പ്രിയപുത്രനെയും നന്ദിയോടെ ഓര്‍ക്കേണ്ടിവരും. &lt;br /&gt;പൊലീസും  വേണ്ട വിധം ഉല്‍സാഹിച്ചിട്ടുണ്ട്. രക്ഷപ്പെടുത്താന്‍ അവര്‍ ചെയ്തത്  ഗുരുതരമായ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുക എന്നതായിരുന്നു. വേട്ടക്കാരുടെ  പക്ഷത്തു നില്‍ക്കുന്ന ഇന്ത്യന്‍ പൊലീസ് ബഹുരാഷ്ട്ര കുത്തകകളുടെ  അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കാതെ  പോവുന്നതു ശരിയല്ല. &lt;br /&gt;&lt;br /&gt;ഹനുമാന്‍ ഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ  ഏമാന്‍മാര്‍ ഭക്തിപുരസ്സരം പിടിച്ചുകൊണ്ടുപോവാന്‍ വന്നപ്പോള്‍ ഐ.പി.സി 304  വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മനഃപൂര്‍വമല്ലാത്ത നരഹത്യ,  അശ്രദ്ധ മൂലമുള്ള മരണം,അന്തരീക്ഷം ആരോഗ്യത്തിന് ഹാനികരമാക്കുക,  വിഷവസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുക, കന്നുകാലികളെയും മറ്റും  കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത് ഉപദ്രവം ഉണ്ടാക്കുക എന്നിവയായിരുന്നു  മറ്റു വകുപ്പുകള്‍. പിന്നെ 304ാം വകുപ്പു പ്രകാരമുള്ള കുറ്റങ്ങള്‍  മായ്ചുകളഞ്ഞ് പൊലീസുകാര്‍ തന്നെ രക്ഷപ്പെടുത്തി. ജില്ലാ പൊലീസ് സൂപ്രണ്ട്  സാധാരണ കൊലയാളികള്‍ക്കു കൊടുത്തു വരാറുള്ളതിനേക്കാള്‍ ഉശിരുള്ള ഒരു  സല്യൂട്ട് തന്നാണ് വിമാനത്തില്‍ കയറ്റിവിട്ടത്. മറക്കില്ല ഒരിക്കലും.  കുന്നുകൂടി കുഴിച്ചിടാന്‍ പോലും സ്ഥലമില്ലാതെ വന്നപ്പോള്‍ പെട്രോള്‍  ഒഴിച്ച് കത്തിച്ചും കൂട്ടമായി ചിതയൊരുക്കിയും പതിനായിരങ്ങളെ മറവു ചെയ്ത  കുരുതിനിലങ്ങളില്‍നിന്ന് ചില കൈകള്‍ ഉയരുന്നത് കാണുന്നുണ്ട്.  ചരിത്രത്തിന്റെ തന്നെ ചോദ്യങ്ങളായി ഉയരുന്ന കൈകള്‍. പകലുറക്കത്തിലും  ഉണര്‍വിലും വേട്ടയാടുന്ന സ്വപ്‌നം. വാര്‍ധക്യവേളയിലും സ്‌പഷ്ടമായി  കേള്‍ക്കുന്നുണ്ട് അവരുടെ ശബ്ദം. &lt;br /&gt;&lt;br /&gt;ഒരു കഴുമരവും മതിയാവില്ല ഈ  കൊലയാളിക്ക് എന്ന് ഇരകള്‍ വിളിച്ചു പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?  വാതകച്ചോര്‍ച്ച സംഭവിക്കുമെന്നറിഞ്ഞിട്ടും മുന്‍കരുതല്‍ നടപടികള്‍  സ്വീകരിക്കാതെ ചെലവു ചുരുക്കല്‍ നടത്തിയ ലാഭക്കൊതിക്ക് എന്തുപേരിട്ടു  വിളിക്കണം?. ദുരന്തം നടന്ന ദിവസം ദുരിതാശ്വാസ സംഘത്തെ അയക്കാതിരുന്നത്  എന്തുകൊണ്ടായിരുന്നു? ചോര്‍ന്ന വാതകത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി  രോഗികള്‍ക്ക് വേണ്ട ചികില്‍സ നല്‍കുന്നതിന് ഡോക്ടര്‍മാരെ സഹായിക്കാന്‍  എന്തുകൊണ്ട് ശ്രമിച്ചില്ല? രക്ഷപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും  മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതിരുന്നത് എന്തുകൊണ്ട്?. ദുരന്തശേഷം  ഫാക്ടറി ശുദ്ധീകരിച്ച് ജനജീവിതം സുരക്ഷിതമാക്കാന്‍ എന്തുകൊണ്ട്  ശ്രമിച്ചില്ല?&lt;br /&gt;&lt;br /&gt;1921ല്‍ ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിനില്‍ ആയിരുന്നു  ജനനം. മാതാപിതാക്കള്‍ സ്വീഡനില്‍നിന്നുള്ള കുടിയേറ്റക്കാര്‍. പേരുകിട്ടിയത്  അമേരിക്കന്‍ പ്രസിഡന്റ് വാറന്‍ ഹാര്‍ഡിങ്ങില്‍നിന്ന്. ഭാര്യ ലില്ലിയന്‍  ആന്‍ഡേഴ്‌സന്‍. കണക്ടിക്കട്ടിലെ ഗ്രീന്‍വിച്ച്, ഫേ്‌ളാറിഡയിലെ വെറോബീച്ച്  എന്നിവിടങ്ങളില്‍ സ്വന്തം ആഡംബര വസതികളുണ്ട്. ന്യൂയോര്‍ക്കിലെ ലോങ്  ഐലന്‍ഡിലെ ബ്രിഡ്ജ്ഹാംപ്റ്റണിലാണ്, തെളിവില്ലാത്തതുകൊണ്ട് ഇന്ത്യക്കു  വിട്ടുകൊടുക്കില്ലെന്ന് അമേരിക്ക പറയുന്ന പിടികിട്ടാപ്പുള്ളിയുടെ താമസം.&lt;/td&gt;             &lt;td valign="top"&gt;&lt;br /&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-5684230742130697172?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/5684230742130697172/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=5684230742130697172&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5684230742130697172'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/5684230742130697172'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_13.html' title='പിടികിട്ടാപ്പുള്ളി!'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-7952655898704222697</id><published>2010-06-11T10:21:00.000-07:00</published><updated>2010-06-11T10:21:13.365-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>സി.പി.എം പോളിറ്റ്ബ്യൂറോയുടെ ശീര്‍ഷാസനം</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;സി.പി.എം  പോളിറ്റ്ബ്യൂറോയുടെ  ശീര്‍ഷാസനം&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Tuesday, June 8, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;കേരളത്തില്‍ ക്രൈസ്തവ-മുസ്‌ലിം വര്‍ഗീയത വളര്‍ന്നു ശക്തി പ്രാപിക്കുന്നു  എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും മുഖ്യമന്ത്രി  വി.എസ്. അച്യുതാനന്ദന്റെയും കണ്ടെത്തല്‍, പാര്‍ട്ടി പോളിറ്റ്ബ്യൂറോകൂടി  കക്ഷിചേര്‍ന്നതോടെ വരുംനാളുകളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടേറിയ  വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്നാണ് കരുതേണ്ടത്. മത-ജാതി സംഘടനകളുടെ  രാഷ്ട്രീയ ഇടപെടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികള്‍  സംഘടിപ്പിക്കാനും പി.ബി തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി പാര്‍ട്ടിയുടെയും  സര്‍ക്കാറിന്റെയും തകര്‍ന്ന പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഒരുവേള  കഴിഞ്ഞില്ലെങ്കിലും ജനശ്രദ്ധ മാറ്റിത്തിരിക്കാനും ഒപ്പം ഭൂരിപക്ഷ  സമുദായത്തില്‍ ഒരു വിഭാഗത്തിന്റെ അനുഭാവം നേടിയെടുക്കാനും കഴിയുമെന്നാണ്  സി.പി.എം മാനേജര്‍മാരുടെ കണക്കുകൂട്ടല്‍. പശ്ചിമബംഗാളിലെ നഗരസഭാ  തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേറ്റ കനത്ത ആഘാതത്തിന്റെ പശ്ചാത്തലത്തില്‍  സമ്മേളിച്ച പോളിറ്റ്ബ്യൂറോ, മൂന്നു പതിറ്റാണ്ടിലേറെക്കാലമായി ഭരണക്കുത്തക  നിലനില്‍ക്കുന്ന സംസ്ഥാനത്ത് ജാതി-മത സംഘടനകളുടെ വര്‍ധിച്ചുവരുന്ന  സ്വാധീനമാണ് പരാജയകാരണമെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍, മുസ്‌ലിം  ന്യൂനപക്ഷം പാര്‍ട്ടിയില്‍നിന്ന് അകന്നുവെന്ന സത്യം ലോക്‌സഭാ  തെരഞ്ഞെടുപ്പിനെതുടര്‍ന്ന് ഒരിക്കല്‍കൂടി പാര്‍ട്ടി  തിരിച്ചറിഞ്ഞിരിക്കുന്നു. അതിനു കാരണമാക്കിയ ഭരണപരമായ അവഗണനക്ക് നിവാരണ  നടപടികള്‍ സ്വീകരിക്കാന്‍ പോവുകയാണത്രെ. മുസ്‌ലിം ന്യൂനപക്ഷത്തിന്  സര്‍ക്കാര്‍ സര്‍വീസുകളില്‍ പത്തുശതമാനം സംവരണംചെയ്യണമെന്ന് ശിപാര്‍ശ ചെയ്ത  രങ്കനാഥ് കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട്  ആവശ്യപ്പെടുകയാണ് അതിലൊന്ന്. ബംഗാളില്‍ അത് നടപ്പാക്കുമെന്ന്  തീരുമാനിച്ചിരുന്നുവെങ്കിലും പ്രായോഗിക നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.  ജാതി-മത സമവാക്യങ്ങള്‍ക്കതീതമായി 24 കാരറ്റ് മതേതരത്വത്തിന്റെ കുത്തകതന്നെ  അവകാശപ്പെടുന്ന സി.പി.എമ്മില്‍ സവര്‍ണ ജാതിശക്തികള്‍ പിടിമുറുക്കിയതാണ്  ന്യൂനപക്ഷ പിന്നാക്ക സമൂഹങ്ങളുടെ ഉന്നമന നടപടികള്‍ക്ക് മുന്നിലെ യഥാര്‍ഥ  തടസ്സമെന്ന് തുറന്നുപറയാന്‍ വയ്യല്ലോ. സൈഫുദ്ദീന്‍ ചൗധരിയെപ്പോലെ  പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന അപൂര്‍വം ന്യൂനപക്ഷ സമുദായക്കാരെപ്പോലും  തഴയാന്‍ മാത്രം ശക്തമാണ് പാര്‍ട്ടിക്കുള്ളിലെ പരോക്ഷ സവര്‍ണ സ്വാധീനം.  സ്വാതന്ത്ര്യത്തിനുമുമ്പും പിമ്പും മതേതര പാതയില്‍ കോണ്‍ഗ്രസിനോടൊപ്പംനിന്ന  ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് എന്ന മതസംഘടനയാണ് ബംഗാളിലെ ഏറ്റവും മുസ്‌ലിം  പിന്തുണയുള്ള കൂട്ടായ്മ. ഈ സംഘടന പരമ്പരാഗത കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്,  സി.പി.എമ്മിനെതിരെ മമതാ ബാനര്‍ജിയുടെ തൃണമൂലിനോടൊപ്പം അണിനിരന്നതും ഇതര  മുസ്‌ലിം സംഘടനകള്‍കൂടി അവരോടൊപ്പം ചേര്‍ന്നതുമാണ് പുതിയ സംഭവവികാസം. ഇത്  കണക്കിലെടുത്ത് ബംഗാളിലും മതസംഘടനകളുടെ രാഷ്ട്രീയ ഇടപെടലിനെതിരെ സി.പി.എം  പോരാട്ടത്തിനിറങ്ങേണ്ടതാണ്. പക്ഷേ, നഷ്ടക്കച്ചവടമാകുമെന്നോര്‍ത്ത്  തല്‍ക്കാലം ബംഗാളില്‍ ആ തന്ത്രം പയറ്റുന്നില്ല.&lt;br /&gt;&lt;br /&gt;കേരളത്തില്‍  ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുന്നു എന്ന സി.പി.എമ്മിന്റെ പരിഭ്രാന്തി  പൊതുസമൂഹം പങ്കിടുന്നില്ല. ജാതി-സമുദായ സംഘടനകള്‍ പണ്ടേ കേരളത്തില്‍  സജീവമാണ്. മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ്, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി  പോലുള്ള രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ സംഘടനകളും ക്രൈസ്തവ സഭകളും  ഒളിഞ്ഞും തെളിഞ്ഞും സംസ്ഥാന രാഷ്ട്രീയത്തെയും ഭരണത്തെയും സ്വാധീനിക്കാന്‍  ശ്രമിക്കാത്ത ഒരു കാലവും കഴിഞ്ഞുപോയിട്ടില്ല. വോട്ട് ബാങ്ക് മുന്‍നിര്‍ത്തി  ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ തരംപോലെ ഈ സംഘടനകളെയൊക്കെ ഇണക്കുകയും  പിണക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍തന്നെ മുരത്ത ജാതിസംഘടനയായ  എന്‍.എസ്.എസിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി പുരോഗമനപരമെന്ന് അവകാശപ്പെട്ട  ദേവസ്വം ബില്‍ ഇടതുസര്‍ക്കാര്‍ പിന്‍വലിച്ചു.&amp;nbsp; അതിന്റെ സൂത്രധാരനായ  മന്ത്രിയെ ദേവസ്വം വകുപ്പിന്റെ ചുമതലയില്‍നിന്നൊഴിവാക്കി. എസ്.എന്‍.ഡി.പിയെ  വശത്താക്കാനുള്ള സര്‍വശ്രമങ്ങളും തുടരുന്നു. മുസ്‌ലിം&amp;nbsp; സ്ത്രീകളുടെ  സാമൂഹിക ഇടപെടലുകളും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവര്‍ മല്‍സരിക്കുന്നതും  തീര്‍ത്തും ഹറാമാണെന്ന് മതവിധി പുറപ്പെടുവിച്ച അറുപിന്തിരിപ്പന്മാരെയാണ്  സി.പി.എം കൂട്ടുപിടിച്ചിരിക്കുന്നത്.&lt;br /&gt;&lt;br /&gt;മറുവശത്ത് പാര്‍ട്ടി പല്ലും  നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നതോ? പൊതുജീവിതത്തെ ആമൂലാഗ്രം അര്‍ബുദം  കണക്കെ ഗ്രസിച്ചുകഴിഞ്ഞ അഴിമതിക്കെതിരെ നിലയുറപ്പിച്ചവരെ, സര്‍വനാശ ഹേതുവായ  മദ്യത്തിന്റെ വ്യാപനത്തെ ശക്തിയുക്തം എതിര്‍ക്കുന്നവരെ, പീഡിത  പ്രാന്തവത്കൃത ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങളെ ആവേശപൂര്‍വം  പിന്താങ്ങുന്നവരെ, വികസനത്തിന്റെ പേരില്‍ നിര്‍ദാക്ഷിണ്യം  കുടിയൊഴിപ്പിക്കപ്പെടുന്ന എല്ലാ വിഭാഗത്തിലുംപെട്ട ഇരകളോട് ഐക്യദാര്‍ഢ്യം  പ്രഖ്യാപിക്കുന്നവരെ, വിഷവാതകവര്‍ഷത്തിന്റെ കെടുതികളനുഭവിച്ച് ജീവിതം തന്നെ  ചോദ്യചിഹ്നമായവരുടെ കണ്ണീരൊപ്പുന്നവരെ, സാമ്രാജ്യത്വത്തിനും  ഫാഷിസത്തിനുമെതിരെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പക്ഷത്ത്  ജനങ്ങളെ അണിനിരത്താന്‍ യത്‌നിക്കുന്നവരെ, പാരിസ്ഥിതിക സന്തുലനം  തകര്‍ക്കുന്ന കുത്തക മുതലാളിമാര്‍ക്കെതിരെ സമരരംഗത്തുള്ളവരെ -ഇവരൊക്കെയാണ്  സി.പി.എമ്മിന്റെ പുത്തന്‍ ശത്രുക്കള്‍; അവരാണ് തീവ്രവാദികള്‍,  വര്‍ഗീയവാദികള്‍. രാജ്യത്തേറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനത്തിന്  പാര്‍ലമെന്ററി വ്യാമോഹത്തിന്റെയും മുതലാളിത്ത ജീര്‍ണതയുടെയുംപേരില്‍  സംഭവിച്ച ഈ ആഴമേറിയ അപചയത്തെ ചിന്താശക്തി മരവിച്ചിട്ടില്ലാത്ത ഇടതുപക്ഷ  പ്രവര്‍ത്തകര്‍ വിചാരണ ചെയ്യേണ്ട അവസാനത്തെ അവസരമാണ് കടന്നുപോകുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-7952655898704222697?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/7952655898704222697/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=7952655898704222697&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/7952655898704222697'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/7952655898704222697'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_9206.html' title='സി.പി.എം പോളിറ്റ്ബ്യൂറോയുടെ ശീര്‍ഷാസനം'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-1192609304942541040</id><published>2010-06-11T10:16:00.001-07:00</published><updated>2010-06-11T10:16:31.828-07:00</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത'/><title type='text'>ഇസ്രായേലി ഇടതു നേതാവ് ഇസ്‌ലാം സ്വീകരിച്ചു</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ഇസ്രായേലി ഇടതു നേതാവ്  ഇസ്‌ലാം സ്വീകരിച്ചു&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Wednesday, June 9, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;ജറൂസലം: ഇസ്രായേലി ഇടതുപക്ഷ നേതാവ് താലി ഫാഹിമ ഇസ്‌ലാംമതം സ്വീകരിച്ചു.  ഫലസ്തീന്‍ അനുകുല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പലതവണ വിമര്‍ശവിധേയയായ  ഫാഹിമ ഫലസ്തീനിലെ ഉമ്മുല്‍ ഫഹ്മിലെ പള്ളിയില്‍ വെച്ചാണ് ഇസ്‌ലാം  ആശ്ലേഷിച്ചതെന്ന് ഇസ്രായേല്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. &lt;br /&gt;&lt;br /&gt;34കാരിയായ  ഫാഹിമ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു.  2004ല്‍ ഫലസ്തീന്‍ അതിര്‍ത്തി കടന്നതിന് ഫാഹിമ അറസ്റ്റിലായിരുന്നു.  അല്‍അഖ്‌സ നേതാവ് സകരിയ സുബൈദിയുമായി അടുപ്പമുണ്ടെന്ന് ആരോപണവിധേയയായ  ഫാഹിമയെ 2005ല്‍ ഇസ്രായേല്‍ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു.&lt;br /&gt;&lt;br /&gt;സുബൈദിക്ക് തന്ത്രപ്രധാന രേഖകള്‍ ചോര്‍ത്തി തുടങ്ങിയവയായിരുന്നു  ആരോപണങ്ങള്‍. സുഹൃത്തുക്കളുടെയും ഇടതു പാര്‍ട്ടികളുടെയും ഇടപെടലിനെ  തുടര്‍ന്ന് 2007ല്‍ ജയില്‍ മോചിതയായി.&amp;nbsp; തുടര്‍ന്ന്, രാഷ്ട്രീയ  പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. &lt;br /&gt;&lt;br /&gt;ഗസ്സ ഉപരോധം ഭേദിക്കാനെത്തിയ  തുര്‍ക്കി കപ്പലിലുണ്ടായിരുന്ന ഫലസ്തീന്‍ നേതാവ് ശൈഖ് റാഇദ് സാലിഹിന്റെ  വ്യക്തിപ്രഭാവം തനിക്ക് പ്രേരണയായതായി ഫാഹിമ പറഞ്ഞു. &lt;br /&gt;2008ല്‍  ഇസ്രായേലിലെ പ്രമുഖ ഇടതുനേതാവ് ഉറി ഡേവിസും ഇസ്‌ലാം സ്വീകരിച്ചിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-1192609304942541040?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/1192609304942541040/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=1192609304942541040&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/1192609304942541040'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/1192609304942541040'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_9859.html' title='ഇസ്രായേലി ഇടതു നേതാവ് ഇസ്‌ലാം സ്വീകരിച്ചു'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-8224765502985337331</id><published>2010-06-11T10:14:00.001-07:00</published><updated>2010-06-11T10:14:37.476-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ചുവന്ന സാരിയും കത്രീനയുടെ വേഷവും</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ചുവന്ന സാരിയും കത്രീനയുടെ  വേഷവും&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-text field-field-subtitle"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           സെബാസ്റ്റിയന്‍ പോള്‍   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;&lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Thursday, June 10, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;പുസ്തകം വായിക്കാനുള്ളതാണ്; നിരോധിക്കാനുള്ളതല്ല. നിരോധനവും  നിരോധിക്കണമെന്ന മുറവിളിയും പുസ്തകത്തിന്റെ പ്രചാരം വര്‍ധിപ്പിക്കും.  ജാവിയര്‍ മോറോ എന്ന സ്‌പാനിഷ് എഴുത്തുകാരനുവേണ്ടി അത്തരം ഒരു ദൗത്യമാണ്  അഭിഷേക് മനു സിങ്‌വി ഏറ്റെടുത്തിരിക്കുന്നത്. മോറോയുടെ പുസ്തകത്തിന്റെ  ഇംഗ്ലീഷ് പരിഭാഷ ഡിസംബറില്‍ വില്‍പനക്കെത്തുമ്പോഴേക്ക് പുസ്തകശാലകളില്‍  തിരക്കുണ്ടാകുന്നതിന് സിങ്‌വിയുടെ ദിനേനയുള്ള വര്‍ത്തമാനം സഹായകമാകും.&amp;nbsp;  ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ അനിവാര്യത അറിയാത്തയാളല്ല അഭിഭാഷകനായ  സിങ്‌വി. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവെന്ന നിലയില്‍ അദ്ദേഹം  അടിയന്തരാവസ്ഥക്കാലത്തെ 'കിസ്സ കുര്‍സി കാ' നിരോധത്തിന്റെ  ഹാങ്ഓവറില്‍നിന്ന് മുക്തനായിട്ടില്ല. അല്ലെങ്കില്‍ ആ പാരമ്പര്യത്തിലാണ്  അദ്ദേഹം നിലപാടുകള്‍ ക്രമീകരിക്കുന്നത്. സഞ്ജയ്ഗാന്ധിയെ പരിഹസിക്കുന്നു  എന്ന കാരണം പറഞ്ഞാണ് അന്ന് ആ സിനിമയുടെ പ്രദര്‍ശനം തടഞ്ഞത്. അതുകൊണ്ട്  സഞ്ജയ്ഗാന്ധിയുടെ ഇമേജ് വര്‍ധിക്കുകയോ അദ്ദേഹത്തിനെതിരെയുണ്ടായ  ആക്ഷേപങ്ങള്‍ കുറയുകയോ ചെയ്തില്ല. നിരോധമല്ല, അവഗണനയാണ് ഇത്തരം അവസ്ഥകളില്‍  ഏറെ പ്രയോജനം ചെയ്യുന്നത്. &lt;br /&gt;&lt;br /&gt;ജാവിയര്‍ മോറോയുടെ 'ചുവന്ന സാരി'യും  പ്രകാശ് ഝായുടെ 'രാജനീതി'യുമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ക്രോധത്തിന്  വിഷയമായിരിക്കുന്നത്. സോണിയഗാന്ധിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള  നോവലാണ് എല്‍ സാരി റോജോ (ചുവന്ന സാരി). 'രാജനീതി'യില്‍ കത്രീന കൈഫ്  അവതരിപ്പിക്കുന്ന രാഷ്ട്രീയനേതാവിന് സോണിയ ഗാന്ധിയുമായി അസാമാന്യമായ  സാമ്യമുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡ്  പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തിന് കോണ്‍ഗ്രസുകാരുടെ സര്‍ട്ടിഫിക്കേഷന്‍  വേണമെന്ന നിലപാട് ബാല്‍ താക്കറേയുടെ രാജനീതിയാല്‍ മാത്രമാണ്  സാധൂകരിക്കപ്പെടുന്നത്. അഭിഷേകിന്റെ അപകീര്‍ത്തികരമായ  ആക്രോശങ്ങള്‍ക്കെതിരെ മോറോ കോടതിയെ സമീപിക്കുന്നുണ്ട്. കോടതിയുടെ  നിരീക്ഷണം പ്രശ്‌നത്തിനു പരിഹാരമായേക്കും. ഷാറൂഖ് ഖാനെതിരെ താക്കറേമാര്‍  പരാജയപ്പെട്ടിടത്ത് കത്രീന കൈഫിനെതിരെ പൊരുതി ജയിക്കാന്‍  കോണ്‍ഗ്രസുകാര്‍ക്കാവില്ല. എങ്കിലും കോണ്‍ഗ്രസിന്റെ മറച്ചുവെക്കപ്പെട്ട  ഏകാധിപത്യവാസനക്കും പാദസേവാപ്രവണതക്കും ഈ രണ്ട് കാര്യങ്ങളും ഏറ്റവും പുതിയ  തെളിവായി.&lt;br /&gt;&lt;br /&gt;വിശുദ്ധപശുക്കളുടെ തൊഴുത്താണോ നെഹ്‌റുകുടുംബമെന്ന് ശശി  തരൂരിന്റെ പ്രയോഗം കടമെടുത്ത് ചോദിക്കേണ്ടി വരും. ജവഹര്‍ലാലിന്റെ ജീവിതത്തെ  ആസ്‌പദമാക്കി നിര്‍മിക്കാനുദേശിച്ച ചിത്രം കോണ്‍ഗ്രസ് സമ്മര്‍ദത്താല്‍  അട്ടിമറിക്കപ്പെട്ടു. എഡ്വിന മൗണ്ട്ബാറ്റനുമായുള്ള നെഹ്‌റുവിന്റെ ഏറെ  എഴുതപ്പെട്ട പ്രണയം തിരക്കഥയില്‍ ഉണ്ടെന്നതായിരുന്നു കാരണം. മര്‍ലിന്‍  മണ്‍റോയുമായി കെന്നഡിയെ ബന്ധപ്പെടുത്തുന്ന കഥകള്‍ ഡെമോക്രാറ്റിക്  പാര്‍ട്ടിയെയോ കെന്നഡി കുടുംബത്തെയോ അസ്വസ്ഥമാക്കിയിട്ടില്ല.  ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സംരക്ഷകനായിരുന്നു ചരിത്രകാരനായ നെഹ്‌റു.  ചരിത്രത്തോടും കലയോടും കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്ന അനാശാസ്യമായ അനാദരവ്  അദ്ദേഹം പൊറുക്കുമെന്ന് തോന്നുന്നില്ല.&lt;br /&gt;ജനാധിപത്യവാദിയായ നെഹ്‌റുവിന്റെ  കാലത്തും പുസ്തകനിരോധമുണ്ടായിട്ടുണ്ട്. വ്‌ളാദിമിര്‍ നബക്കോവിന്റെ  'ലോലിത'യാണ് സ്വതന്ത്രഭാരതത്തില്‍ നിരോധിക്കപ്പെട്ട ആദ്യപുസ്തകം. ഫ്രാങ്ക്  മൊറെയ്‌സും ആര്‍.കെ കരഞ്ചിയയും ഉള്‍പ്പെടെ നാല് പ്രമുഖ പത്രാധിപന്മാര്‍  സംയുക്തമായി ആവശ്യപ്പെട്ടിട്ടും നിരോധം നീക്കിയില്ല. ഉപരാഷ്ട്രപതിയായിരുന്ന  ഡോക്ടര്‍ രാധാകൃഷ്ണന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നിരോധം പിന്‍വലിക്കാന്‍  പുസ്തകപ്രേമിയായ നെഹ്‌റു തയാറായത്. ഡി.എച്ച് ലോറന്‍സിന്റെ 'ലേഡി  ചാറ്റര്‍ലിയുടെ കാമുകന്‍' ഇംഗ്ലണ്ടിലും അമേരിക്കയിലുമെന്നപോലെ ഇന്ത്യയിലും  നിരോധിക്കപ്പെട്ട കൃതിയാണ്. അവിടങ്ങളിലെ നിരോധം കോടതി റദ്ദാക്കിയശേഷവും  ഇരുപതു വര്‍ഷത്തോളം ഇന്ത്യയില്‍ നിരോധം തുടര്‍ന്നു. പ്രസാധകര്‍ അറസ്റ്റിനും  പ്രോസിക്യൂഷനും വിധേയരായി. അശ്ലീലമെന്ന ആക്ഷേപത്തിന്മേലാണ് 'ലോലിത'യും  'ലേഡി ചാറ്റര്‍ലിയുടെ കാമുകനും' നിരോധിക്കപ്പെട്ടത്.&lt;br /&gt;&lt;br /&gt;ആധുനികകാലത്ത്  പുസ്തകങ്ങള്‍ അനായാസം നിരോധിക്കാനാവില്ല. പല വഴികളിലൂടെയും പുസ്തകങ്ങള്‍  നിരോധിതദേശത്ത് എത്തിച്ചേരും. പീറ്റര്‍ റൈറ്റ് എന്ന മിലിട്ടറി ഇന്റലിജന്‍സ്  ഓഫീസറുടെ ആത്മകഥയായ 'സ്‌പൈ കാച്ചര്‍' നിരോധിക്കാന്‍ ശ്രമിച്ച മാര്‍ഗരറ്റ്  താച്ചര്‍ പരാജയപ്പെട്ടു. അമേരിക്കയിലും ആസ്‌ട്രേലിയയിലും  യൂറോപ്യന്‍രാജ്യങ്ങളിലും പുസ്തകവില്‍പന വര്‍ധിപ്പിക്കാന്‍ മാത്രമാണ്  ബ്രിട്ടനിലെ നിരോധം സഹായകമായത്. സര്‍വീസില്‍നിന്ന് നിരാശയോടെ പിരിഞ്ഞ  റൈറ്റ് ഗ്രന്ഥകാരനെന്ന നിലയില്‍ സമ്പന്നനായി. കടലാസിനു പകരം ഇ-പുസ്തകങ്ങള്‍  വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കാലമായതിനാല്‍ നിരോധം സമ്പൂര്‍ണമോ  ഫലപ്രദമോ ആവില്ല. നിരോധിക്കപ്പെട്ട പുസ്തകത്തിലെ പ്രസക്തഭാഗങ്ങള്‍  പ്രസിദ്ധപ്പെടുത്തുന്നതില്‍നിന്ന് പത്രങ്ങളെ തടയാനും കഴിയില്ല.&lt;br /&gt;സല്‍മാന്‍  റുഷ്ദി മുതല്‍ ജസ്‌വന്ത് സിങ് വരെ ഇന്ത്യയില്‍ പുസ്തകനിരോധത്തിന്റെ ഇരകള്‍  നിരവധിയാണ്. ഓരോന്നിനും ഓരോ കാരണം എന്നു മാത്രം.  ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഭരണഘടന നിര്‍ദേശിക്കുന്ന പരിമിതി ഉള്ളതിനാല്‍  ചില അവസ്ഥകളില്‍ നിരോധത്തിന് ന്യായീകരണമുണ്ടാകും. ഗോപാല്‍ ഗോദ്‌സെ എഴുതിയ  'ഗാന്ധിയുടെ കൊലപാതകവും ഞാനും' എന്ന പുസ്തകം മഹാരാഷ്ട്രയില്‍  നിരോധിച്ചപ്പോള്‍ ബോംബെ ഹൈകോടതി ആ ഉത്തരവ് റദ്ദാക്കി. ഒരു സംസ്ഥാനത്ത്  മാത്രമായുള്ള നിരോധം കൊണ്ട് എന്തു ഫലം എന്നാണ് കോടതി ചോദിച്ചത്.  ശിവജിയെക്കുറിച്ച് ജയിംസ് ലെയ്ന്‍ എഴുതിയ പുസ്തകം നിരോധിച്ചപ്പോഴും കോടതി ഈ  നിലപാട് സ്വീകരിച്ചു. തസ്‌ലീമ നസ്‌റീന്റെ 'ദ്വിഖണ്ഡിത' നിരോധിച്ചതിനെ  കൊല്‍ക്കത്ത ഹൈകോടതി അനുകൂലിച്ചില്ല. ജിന്നയെക്കുറിച്ച ജസ്‌വന്ത്  സിങ്ങിന്റെ പുസ്തകം ഗുജറാത്തില്‍ നിരോധിച്ചപ്പോള്‍ ഗുജറാത്ത് ഹൈകോടതിയില്‍  ചീഫ് ജസ്റ്റിസായിരുന്ന കെ എസ് രാധാകൃഷ്ണന്‍ സ്വീകരിച്ച നിലപാടും  നിരോധത്തിന് അനുകൂലമായിരുന്നില്ല. പുസ്തകം വായിക്കാതെയും ഉള്ളടക്കം  മനസ്സിലാക്കാതെയുമാണ് നിരോധ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോടതി  നിരീക്ഷിച്ചു.&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പുസ്തകങ്ങള്‍ എഴുതി  പ്രസിദ്ധനായ ഡൊമിനിക് ലാപിയറുടെ ബന്ധുവാണ് ജാവിയര്‍ മോറോ. ഭോപാല്‍  ദുരന്തത്തെക്കുറിച്ച് ലാപിയറും മോറോയും ചേര്‍ന്നെഴുതിയ പുസ്തകമാണ്  'അര്‍ധരാത്രി കഴിഞ്ഞ് അഞ്ചു മിനിറ്റ്'. കല്‍പനയും യാഥാര്‍ഥ്യവും  ഇടകലര്‍ത്തിയും ചരിത്രത്തോട് നീതി പുലര്‍ത്തിക്കൊണ്ടുമുള്ള രചനാരീതിയാണ്  കോളിന്‍സിന്റെയും ലാപിയറുടെയും പാരമ്പര്യത്തിലൂന്നി മോറോയും  സ്വീകരിച്ചിരിക്കുന്നത്. സോണിയഗാന്ധിയുടെ ആധികാരികമായ ജീവചരിത്രമാണ് ചുവന്ന  സാരിയെന്ന് മോറോ അവകാശപ്പെടാത്തിടത്തോളം സിങ്‌വിയുടെ കോപത്തിനു  ന്യായീകരണമില്ല. ജീവിച്ചിരിക്കുന്ന വ്യക്തിയെ കഥാപാത്രമാക്കുമ്പോഴും  സാങ്കല്‍പികമായ സന്ദര്‍ഭങ്ങള്‍ക്കും സംഭാഷണത്തിനും നോവലില്‍ ഇടമുണ്ട്.  അപകീര്‍ത്തി ഉണ്ടായാല്‍ അതിന് വേറെ പ്രതിവിധിയുണ്ട്. 'രാജനീതി'യില്‍ കത്രീന  കൈഫിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ സോണിയഗാന്ധിയെ ഓര്‍ത്തുപോയ  കോണ്‍ഗ്രസുകാരുടെ നീതിബോധം മാത്രമല്ല സൗന്ദര്യബോധവും സംശയാസ്‌പദമാണ്.  പുസ്തകം വായിക്കാതെയും സിനിമ കാണാതെയുമുള്ള ഈ കോലാഹലം അനുഭവങ്ങളുടെ  സഞ്ചിതനിക്ഷേപമുള്ള പാര്‍ട്ടിക്ക് ഭൂഷണമല്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-8224765502985337331?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/8224765502985337331/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=8224765502985337331&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8224765502985337331'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8224765502985337331'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_3326.html' title='ചുവന്ന സാരിയും കത്രീനയുടെ വേഷവും'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-6321499858350796014</id><published>2010-06-11T10:09:00.001-07:00</published><updated>2010-06-11T10:09:55.950-07:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>ആ 'തീവ്രവാദികള്‍' പൊയ്‌നാച്ചിയിലുണ്ട്; കളിക്കാനും പഠിക്കാനും കഴിയാതെ</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ആ 'തീവ്രവാദികള്‍'  പൊയ്‌നാച്ചിയിലുണ്ട്; കളിക്കാനും പഠിക്കാനും കഴിയാതെ&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Thursday, June 10, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;തിരുവനന്തപുരം: കാസര്‍കോഡ് പൊയ്‌നാച്ചിയിലെ പ്രത്യേകിച്ച് വീട്ടുപേരൊന്നും  പറയാനില്ലാത്ത വീട്ടില്‍ കൊച്ചുമോളുടെ മക്കള്‍ രാജിക്കും രാഹുലിനും വലിയൊരു  ആഗ്രഹമുണ്ട്;&amp;nbsp; ഒരു സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കണം. തങ്ങളെ കളിയാക്കാത്ത,  ഉപദ്രവിക്കാത്ത സ്‌കൂള്‍ വേണം. &lt;br /&gt;&lt;br /&gt;കഴിഞ്ഞ വര്‍ഷം ഓണക്കാലം വരെ&amp;nbsp;  വര്‍ക്കല പാപനാശം റോഡിലെ ഗവ. എല്‍.പി സ്‌കൂളില്‍ നാലിലും ഒന്നിലുമായി ഇവര്‍  പഠിച്ചിരുന്നു.&amp;nbsp; വര്‍ക്കല തൊടുവെ കോളനി ആറ്റുപുറമ്പോക്കില്‍  കൊച്ചുമോള്‍-ബാബു ദമ്പതികളുടെ മക്കള്‍ എന്നൊരു വിലാസം അന്നുണ്ടായിരുന്നു.  മറ്റുള്ളവരുടെ ചീത്തവിളിയും കളിയാക്കലും അപമാനിക്കലുമൊക്കെ ദിനചര്യയുടെ  ഭാഗമായിരുന്നിട്ടും അവര്‍ക്ക്&amp;nbsp; സ്‌കൂളില്‍ പോകാന്‍ ഇഷ്ടമായിരുന്നു.&amp;nbsp; പണ്ടേ  ദലിതര്‍, പോരെങ്കില്‍ തൊടുവെയിലും എന്ന അവസ്ഥയില്‍ പൊതുസമൂഹം നല്‍കിയ  ആട്ടും തുപ്പും കുറേയേറെ സഹിച്ചു. പക്ഷേ, 2009 സെപ്റ്റംബര്‍ 23 ന് എല്ലാം  തകിടംമറിഞ്ഞു. അന്നാണ് വര്‍ക്കല കൊലപാതകം നടന്നത്. &lt;br /&gt;ഗുണ്ടകളും പൊലീസും  കോളനി കയറി നിരങ്ങി. പൊലീസ് വേട്ട ഭയന്ന് ബാബു നാടുവിട്ടു. രാജിയും  രാഹുലുമടക്കം മൂന്നു മക്കളും പ്രായമായ അമ്മയും വിശപ്പിന്  ആശ്രയിക്കുന്നതിനാല്‍ കുഞ്ഞുമോള്‍ക്ക് അതിന് സാധിച്ചില്ല. രണ്ട് ദിവസം  മാറിനിന്നിട്ട് വിശപ്പ് സഹിക്കാതെ അവര്‍ തിരിച്ചുവന്നു. പക്ഷേ,  സ്‌കൂളിലെത്തിയ രാജിക്കും രാഹുലിനും ക്ലാസില്‍ കയറാനായില്ല. തീവ്രവാദികളെ  ഇവിടെ പഠിപ്പിക്കില്ലെന്നായിരുന്നു ചില അധ്യാപകരുടെയും പി.ടി.എ  അംഗങ്ങളുടെയും നിലപാട്. &lt;br /&gt;&lt;br /&gt;ബോംബുണ്ടോയെന്ന് നോക്കാന്‍ ഈ  പിഞ്ചുകുട്ടികളുടെ ബാഗും ചോറ്റുപാത്രങ്ങളും തുറന്നുനോക്കുന്നതു  പതിവായിരുന്നു. പല ദിവസങ്ങളിലും കറിയില്ലാതെ വെറും ചോറുമാത്രമാണ്  ഇവയിലുണ്ടായിരുന്നത്. എന്നിട്ടും ഇവരുടെ ദയനീയസ്ഥിതി മനസ്സിലാക്കാന്‍ അവിടെ  ആര്‍ക്കും കഴിഞ്ഞില്ല. സഹികെട്ട കൊച്ചുമോള്‍ കുട്ടികളുടെ വിടുതല്‍  സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. മധ്യവേനലവധിക്ക് വന്നാല്‍  നോക്കാമെന്നായിരുന്നു അധ്യാപകരുടെ മറുപടി. പക്ഷേ, കോളനിയിലെ വീട്  ആക്രമിക്കപ്പെട്ടതിനെതുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയില്‍ പിടിച്ചു  നില്‍ക്കാന്‍ അവര്‍ക്കായില്ല. കോളനി സന്ദര്‍ശിക്കാനെത്തിയ  സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മനുഷ്യാവകാശ  കമീഷന്&amp;nbsp;&amp;nbsp; പരാതി എഴുതിനല്‍കിയ ശേഷം കുഞ്ഞുമോള്‍ നാടുവിട്ടു. ജോലി തേടി  നടക്കുന്നതിനിടെ കാസര്‍കോടെത്തി. ഇപ്പോള്‍ ഒരു കെട്ടിട നിര്‍മാണ സ്ഥലത്ത്  പണിയെടുക്കുന്നു. പത്ത് കിലോയിലേറെ ഭാരമുള്ള ഒരു വെട്ടുകല്ല് മൂന്നാം  നിലയില്‍ കയറ്റിക്കൊടുത്താല്‍ രണ്ട് രൂപ കിട്ടും. രാവിലെ 7.30 മുതല്‍  വൈകുന്നേരം 5.30 വരെ നിര്‍ത്താതെ ജോലിചെയ്താല്‍ 100 കല്ല് കയറ്റാം.  അപ്പോള്‍ 200 രൂപ കിട്ടും. അഞ്ചംഗകുടുംബത്തിന് വാടകവീട്ടില്‍ കഷ്ടിച്ച്  കഴിഞ്ഞുകൂടാം.&amp;nbsp;&amp;nbsp; &lt;br /&gt;കൊച്ചുമോള്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. മനുഷ്യാവകാശ  കമീഷന്‍ എപ്പോഴെങ്കിലും കുട്ടികളുടെ ടി.സി വാങ്ങിത്തരുമെന്ന്. സ്‌കൂളില്‍  പോകുന്ന ദിവസവും കാത്ത് അമ്മൂമ്മക്കൊപ്പം വാടകവീട്ടില്‍ അടച്ചിരിക്കുകയാണ്  ഇപ്പോള്‍ കുട്ടികള്‍. &lt;br /&gt;&lt;br /&gt;ടി.ജുവിന്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-6321499858350796014?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/6321499858350796014/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=6321499858350796014&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/6321499858350796014'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/6321499858350796014'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_9013.html' title='ആ &apos;തീവ്രവാദികള്‍&apos; പൊയ്‌നാച്ചിയിലുണ്ട്; കളിക്കാനും പഠിക്കാനും കഴിയാതെ'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-7011969470346153632</id><published>2010-06-11T09:59:00.001-07:00</published><updated>2010-06-11T09:59:18.067-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>കടല്‍ കത്തിക്കാന്‍ തീപ്പെട്ടി ഉരക്കുന്നവര്‍</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;കടല്‍ കത്തിക്കാന്‍  തീപ്പെട്ടി ഉരക്കുന്നവര്‍&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-text field-field-subtitle"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           പി.കെ. പ്രകാശ്   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;&lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Wednesday, June 9, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;സഖാവ് മുസ്‌ലിമാണോ, അതോ ക്രിസ്ത്യാനിയോ? ആദിവാസിയോ, അതോ ദലിതനോ?&lt;br /&gt;സി.പി.എമ്മിന്റെ  അംഗത്വഫോറത്തില്‍ 2000 മുതല്‍ പ്രത്യക്ഷപ്പെട്ട ചോദ്യമാണിത്. പാര്‍ട്ടി  പരിപാടി ഭേദഗതി ചെയ്യുന്നതിന് 2000ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം  പ്രത്യേക പ്ലീനത്തിനുശേഷം വിതരണം ചെയ്യപ്പെട്ട പാര്‍ട്ടി ഫോറങ്ങളിലാണ്  മതവും ജാതിയും ചോദ്യമായത്. ന്യൂനപക്ഷങ്ങളും ദലിത് ആദിവാസികളും മാത്രം ഈ  ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതി. മുമ്പ് ബൂര്‍ഷ്വാസി, പെറ്റി  ബൂര്‍ഷ്വാസി, തൊഴിലാളിവര്‍ഗം, കര്‍ഷകന്‍, കര്‍ഷക തൊഴിലാളി എന്നിങ്ങനെ ഏത്  വര്‍ഗത്തില്‍ പെട്ടയാളാണ് എന്നായിരുന്നു ചോദ്യം. ഇത് മാറ്റി മുസ്‌ലിം,  ക്രിസ്ത്യന്‍ സഖാക്കളുടെ മതവും ആദിവാസി ദലിത് സഖാക്കളുടെ ജാതിയും  ചോദിക്കുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ മതത്തിനും ജാതിക്കും അതീതരായ ശുദ്ധ  മതേതരവാദികളായി രംഗത്തുവന്നിരിക്കുന്നത്.&lt;br /&gt;&lt;br /&gt;കെ.ആര്‍. ഗൗരിയമ്മ ഒരു  പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് സി.പി.എമ്മില്‍  ഉണ്ടായിരുന്നപ്പോള്‍ തന്നെ താന്‍ കൃഷ്ണഭക്തയായിരുന്നു എന്നാണ്.  പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന സംസ്ഥാന  കമ്മിറ്റിയില്‍ ഇ.എം.എസ് തന്നെ ചോത്തിയെന്ന് ജാതിപ്പേര് വിളിച്ചതായി  ഗൗരിയമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. മറുപടിയായി താന്‍ ഇ.എം.എസിനെ  നമ്പൂരിയെന്ന് വിളിച്ചതായും. ഇ.കെ. നായനാരുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത്  ഓര്‍ക്കുമല്ലോ. സി.പി.എമ്മിന്റെ മുന്‍ പോളിറ്റ് ബ്യൂറോ അംഗത്തിന്റെ മകന്‍  പാര്‍ട്ടി മെമ്പറാണ്. പക്ഷേ, പാര്‍ട്ടി അനുവദിച്ച ഔദ്യോഗികവസതിയില്‍നിന്ന്  ശബരിമലയിലേക്ക് കെട്ടുനിറക്കുന്നതിന് അത് തടസ്സമായില്ല. പൂമൂടല്‍ വിവാദവും  ഗോവിന്ദപിള്ള ക്ഷേത്രസൗന്ദര്യം നുകരാന്‍ നടത്തിയ സന്ദര്‍ശനങ്ങളുമെല്ലാം  ചരിത്രത്തിന്റെ ഭാഗം. എന്നാല്‍, ന്യൂനപക്ഷങ്ങളോ ദലിതനോ ആചാരാനുഷ്ഠാനങ്ങള്‍  പിന്തുടര്‍ന്നാല്‍ അത് വര്‍ഗീയതയും ജാതീയതയും. സി.പി.എമ്മിന്റെ ഈ പുതിയ  മതേതരത്വവും മതനിരപേക്ഷതയും മാര്‍ക്‌സിസം അറിയാത്ത ഹിന്ദു  വര്‍ഗീയനേതാക്കളുടെ നിര്‍വചനം മാത്രമാണെന്ന് സി.പി.എം രേഖകള്‍  തെളിയിക്കുന്നു. സി.പി.എം ഏറ്റവും അവസാനം പുറത്തിറക്കിയ തെറ്റുതിരുത്തല്‍  രേഖയില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ മത-ജാതി  ബലാബലത്തെക്കുറിച്ച് രേഖ പറയുന്നതിങ്ങനെ: ''പാര്‍ട്ടി അംഗത്വത്തില്‍ 75  ശതമാനം പേരും തൊഴിലാളിവര്‍ഗത്തില്‍നിന്നും പാവപ്പെട്ട കര്‍ഷകരില്‍നിന്നും  കര്‍ഷക തൊഴിലാളികളില്‍നിന്നും ദലിത് പിന്നാക്കവിഭാഗങ്ങളില്‍നിന്നും  ഉള്ളവരാണ്. പക്ഷേ, പ്രധാനപ്പെട്ട കമ്മിറ്റികളിലൊന്നും ഈ വിഭാഗത്തിന് ഒരു  പ്രാതിനിധ്യവുമില്ല. പാര്‍ട്ടി സംഘടനയുടെ നേതൃ കമ്മിറ്റികളെല്ലാം മധ്യവര്‍ഗ  വിഭാഗത്തില്‍നിന്ന് വന്നവരും മറ്റു വിഭാഗങ്ങളില്‍നിന്ന് വന്നവരും  പിടിച്ചടക്കിക്കഴിഞ്ഞു. ഇത് അന്യവര്‍ഗ ചിന്താഗതി പാര്‍ട്ടിയില്‍  രൂഢമൂലമാക്കി '. ഏറ്റവും അവസാനം ചേര്‍ന്ന കോയമ്പത്തൂര്‍ പാര്‍ട്ടി  കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങളെക്കുറിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തി.  പട്ടികജാതി അംഗത്വം അഖിലേന്ത്യാ തലത്തില്‍ 19.33 ശതമാനമാണ്. കേരളത്തില്‍  ഇത് 14.97 ശതമാനം. 2004ല്‍ ഇത് 15.86 ശതമാനമായിരുന്നു. പട്ടികവര്‍ഗ അംഗത്വം  6.43 ശതമാനമാണ് അഖിലേന്ത്യാ തലത്തില്‍. കേരളത്തില്‍ എത്രയാണെന്ന്  വ്യക്തമാക്കിയിട്ടില്ല. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അംഗത്വം  അഖിലേന്ത്യാതലത്തില്‍ 10.22 ശതമാനമാണ്. കേരളത്തില്‍ 10.35 ശതമാനവും.  ക്രിസ്ത്യന്‍ പങ്കാളിത്തത്തിന്റെ കേരളത്തിലെ വ്യക്തമായ കണക്ക്  ലഭ്യമാക്കിയിട്ടില്ല. അഖിലേന്ത്യാ തലത്തില്‍ ഇത് 4.65 ശതമാനമാണ്. ഇങ്ങനെ  മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പാര്‍ട്ടി അവസ്ഥ പ്രത്യേകമായി സി.പി.എം  കണക്കെടുക്കുന്നുണ്ടെങ്കിലും ഈ വിഭാഗങ്ങളുടെ സ്വത്വബോധം സി.പി.എം  അംഗീകരിക്കുന്നില്ല. അതാകട്ടെ സി.പി.എമ്മിന്റെ മതത്തോടും ജാതിയോടുമുള്ള  അടിസ്ഥാന നിലപാടുകളുടെ ലംഘനമാണ്.&lt;br /&gt;&lt;br /&gt;എ.കെ.ജി പഠന ഗവേഷണ കേന്ദ്രം  നടത്തിയ 'മതനിരപേക്ഷ കേരളത്തിലേക്ക് ' സെമിനാര്‍ ഉദ്ഘാടനം ചെയ്തത് ഡോ.  പൗലോസ് മാര്‍ ഗ്രിഗോറിയോസ് ആയിരുന്നു. ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചക്ക്  ഇ.എം.എസ് 'മതം, യുക്തിവാദം, മാര്‍ക്‌സിസം' എന്ന തലക്കെട്ടില്‍ ഒരു മറുപടി  നല്‍കി. അതില്‍ മതവും മാര്‍ക്‌സിസവും തമ്മിലുള്ള ബന്ധത്തെ ഇങ്ങനെ  നിര്‍വചിച്ചു : '' മതത്തെ ഉന്മൂലനം ചെയ്യലാണ് വൈരുധ്യാത്മക വാദം  സ്വീകരിക്കാത്ത മതനിരപേക്ഷരുടെ ലക്ഷ്യം. അവര്‍ക്ക് മതവുമായി ഒരു  വിട്ടുവീഴ്ചയുമില്ല. എന്നാല്‍, വൈരുധ്യാത്മക ഭൗതികവാദികള്‍ക്കാകട്ടെ  മുഖ്യശത്രു ചൂഷകവര്‍ഗങ്ങളാണ്. അവക്കെതിരായ സമരത്തില്‍ മതവിശ്വാസികളായ  ജനലക്ഷങ്ങളുടെയും അവരുടെ ആത്മീയഗുരുക്കന്മാരുടെയും വികാരവിചാരങ്ങളോട്  സന്ധിചെയ്യണം. അങ്ങനെ വൈരുധ്യാത്മക ഭൗതികവാദികളായ മാര്‍ക്‌സിസ്റ്റുകാരും  മതവിശ്വാസികളായ ബഹുജനങ്ങളും അവരുടെ ആത്മീയഗുരുക്കന്മാരും തമ്മില്‍  സഹകരണാത്മക ബന്ധം വളര്‍ന്നുവരണം ''.&lt;br /&gt;&lt;br /&gt;'മാധ്യമ'ത്തില്‍ '96 നവംബര്‍  ഏഴിന് ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ 'മതവും മാര്‍ക്‌സിസവും അകല്‍ച്ചയുടെ  അടിവേരുകള്‍ തേടുമ്പോള്‍' എന്ന ലേഖനത്തിന് 'മത മാര്‍ക്‌സിസ്റ്റ്  വീക്ഷണങ്ങള്‍ അടുപ്പവും അകല്‍ച്ചയും' എന്ന തലക്കെട്ടില്‍ ഇ.എം.എസ് ഇങ്ങനെ  മറുപടി എഴുതി : 'ആഗോള രാഷ്ട്രീയസാഹചര്യത്തില്‍ അമേരിക്കന്‍  സാമ്രാജ്യത്വത്തിനെതിരെ പോരാടുന്നതില്‍ മതവും മാര്‍ക്‌സിസവും  യോജിക്കണമെന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു. അതിനോട് ഞാന്‍ പൂര്‍ണമായും  യോജിക്കുന്നു. മതവിശ്വാസികളും മാര്‍ക്‌സിസ്റ്റുകാരും തമ്മില്‍  സഹകരിക്കണമെങ്കില്‍ വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന ഓരോരുത്തരുടെയും  വിശ്വാസത്തെ ബഹുമാനിക്കാന്‍ മാര്‍ക്‌സിസ്റ്റുകാരും തയാറാകണം ''.  കമ്യൂണിസ്റ്റുകാര്‍ക്ക് മതവിശ്വാസികളാകാമോ എന്ന ചോദ്യത്തിന് 'പൂര്‍ണ  മതവിശ്വാസിയായ ഒരാള്‍ക്ക് പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം  നേടാം' എന്നാണ് ഇ.എം.എസ് മറുപടി നല്‍കിയത്.&lt;br /&gt;&lt;br /&gt;ജാതി സംഘടനകളെക്കുറിച്ച്  'കാസ്റ്റിസ്റ്റ് ഓര്‍ഗനൈസേഷന്‍ ആന്റ് ദി പാര്‍ട്ടി' എന്ന ഒരു രേഖ തന്നെ  സി.പി.എം കേന്ദ്ര കമ്മിറ്റി തയാറാക്കി. 'ശ്രീനാരായണ പൈതൃകവും  കമ്യൂണിസ്റ്റുകാരും' എന്ന മറ്റൊരു ലഘുലേഖ സി.പി.എം കേരള സംസ്ഥാന  കമ്മിറ്റിയും ആദിവാസി പ്രശ്‌നം സംബന്ധിച്ച നയരേഖ സി.പി.എം കേന്ദ്ര  കമ്മിറ്റിയും തയാറാക്കി. ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേകപ്രവര്‍ത്തനം  സംഘടിപ്പിക്കാനും തീരുമാനിച്ചു. 2001ലെ തെരഞ്ഞെടുപ്പ്പരാജയവും 2006ലെ  വിജയവും വിലയിരുത്തി സി.പി.എം അംഗീകരിച്ച രേഖയില്‍ മുസ്‌ലിം, ക്രിസ്ത്യന്‍  മത വിഭാഗങ്ങളെ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ്  ജയ-പരാജയങ്ങളില്‍ ഈ രണ്ട് വിഭാഗവും വളരെ നിര്‍ണായകമാണെന്നാണ് വിശകലന രേഖ  വ്യക്തമാക്കുന്നത്.&lt;br /&gt;&lt;br /&gt;ജാതി-മത ശക്തികളുടെ പിന്തുണ തെരഞ്ഞെടുപ്പ്  വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി ഇ.എം.എസ് തന്നെ ഇങ്ങനെ  എഴുതി : ''1957 മുതല്‍ ഇതുവരെയുള്ള കേരള രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍  ഒരു കാര്യം വ്യക്തമാകും. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരുമാണ് ഇവിടെ പരസ്‌പരം  മല്‍സരിക്കുന്നത്. രണ്ടിനും ഒറ്റക്ക് നിന്നാല്‍ ഭൂരിപക്ഷം കിട്ടില്ല.  എന്നാല്‍, രണ്ടിനും ഇടക്ക് നില്‍ക്കുന്ന ചില ശക്തികളുണ്ട്. അവരെ  കൂട്ടുപിടിക്കാന്‍ ആര്‍ക്ക് കഴിയുന്നുവോ ആ പാര്‍ട്ടിക്ക് വിജയമുണ്ടാകും.  1960ല്‍ കോണ്‍ഗ്രസിന്, '67ല്‍ കമ്യൂണിസ്റ്റുകാര്‍ക്ക്, '70ലും '77ലും  കോണ്‍ഗ്രസിന്, '80ല്‍ കമ്യൂണിസ്റ്റുകാര്‍ക്ക്, '82ലും '84ലും കോണ്‍ഗ്രസിന്,  '87ല്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ''. കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ ഇന്നും  തുടരുന്ന പ്രധാനദൗര്‍ബല്യം, കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന  ജാതി-മതസംഘടനകളുടെ അനുയായികളിലേക്ക് വേണ്ടത്ര കടന്നുചെല്ലാന്‍  കഴിയാത്തതാണെന്ന് ഇ.എം.എസ് വിശദീകരിച്ചു.&amp;nbsp; ഈ സ്ഥിതി  അവസാനിപ്പിക്കണമെങ്കില്‍ ശക്തമായ സമരം ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ  കേന്ദ്രീകരിച്ച് നടത്തണമെന്ന്&amp;nbsp; ഇ.എം.എസ് നിര്‍ദേശിച്ചു. ഇതുതന്നെ 2001ലെ  തെരഞ്ഞെടുപ്പ് പരാജയത്തെ വിലയിരുത്തി സി.പി.എം കേന്ദ്ര കമ്മിറ്റി  ആവര്‍ത്തിച്ചു. ന്യൂനപക്ഷങ്ങളുടെയും ബഹുജനങ്ങളുടെയും  താല്‍പര്യസംരക്ഷണത്തിന് വേണ്ട പ്രക്ഷോഭം ഏറ്റെടുത്ത് രാഷ്ട്രീയ  ബലാബലത്തില്‍ മാറ്റം വരുത്താനായിരുന്നു സി.പി.എം നിര്‍ദേശം. എന്നാല്‍,  മുതലാളിത്ത പാതയിലേക്ക് കൂപ്പുകുത്തിയ നേതൃത്വത്തിന് അതിന് കഴിഞ്ഞില്ല.  ഇതേക്കുറിച്ച് സി.പി.എം രേഖ പറഞ്ഞത് ''ചില സഖാക്കളുടെ ആസ്തി  അറിയപ്പെടുന്നവരുടെ വരുമാനസ്രോതസ്സുമായി പൊരുത്തപ്പെടാത്തവയാണ്.  സത്യസന്ധരല്ലാത്ത ബിസിനസുകാരില്‍നിന്ന് ചില സഖാക്കള്‍ സ്ഥിരമായി ഫണ്ട്  ശേഖരിക്കുന്നുണ്ട്. ചില സഖാക്കളുടെ ജീവിതരീതി ബൂര്‍ഷ്വാ രാഷ്ട്രീയ  നേതാക്കളുടേതിന് സമാനമാണ് ''.&lt;br /&gt;&lt;br /&gt;ഇതില്‍നിന്ന് വ്യക്തമാകുന്ന  കാര്യങ്ങള്‍: 1. സി.പി.എം നേതൃത്വത്തില്‍ ജാതിയും മതവും മതാചാരങ്ങളുമുണ്ട്.  അത് സവര്‍ണ മേധാവിത്വപരമാണ്. 2. പാര്‍ട്ടിയിലെ ന്യൂനപക്ഷ,&amp;nbsp; ആദിവാസി, ദലിത്  വിഭാഗങ്ങളുടെ മതവും ജാതിയും ചോദിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സ്വത്വത്തെ  വര്‍ഗീയതയും ജാതീയതയുമായി പാര്‍ട്ടി നേതൃത്വം മുദ്രകുത്തുന്നു. 3.  ഭൂരിപക്ഷം പാര്‍ട്ടി മെമ്പര്‍മാര്‍ വ്യത്യസ്ത മത-ജാതി-സാമ്പത്തിക  പശ്ചാത്തലത്തില്‍നിന്ന് വന്നവരാണ്. 4. സാമ്രാജ്യത്വ വിരുദ്ധ  പ്രക്ഷോഭത്തിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും മതങ്ങളുമായി  സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന ഇ.എം.എസിന്റെ ദര്‍ശനം കേരള പാര്‍ട്ടി  തള്ളി. ഇ.എം.എസ് തന്നെ വൈരുധ്യാത്മക ഭൗതികവാദ ദര്‍ശനമല്ലെന്ന്  വിശേഷിപ്പിച്ച കാഴ്ചപ്പാടാണ് മതത്തോട് സി.പി.എം നേതൃത്വം ഇപ്പോള്‍  സ്വീകരിക്കുന്നത്. ഇത് യുക്തിവാദി സമീപനമാണ്. 5. ആദിവാസി, ദലിത്, ജാതി  സംഘടനകള്‍ എന്നിവയോട് വ്യക്തമായ സമീപനം സി.പി.എം കേന്ദ്രകമ്മിറ്റി  സ്വീകരിച്ചിട്ടുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് സംസ്ഥാനനേതൃത്വം  ഇപ്പോള്‍ സ്വീകരിക്കുന്നത്. ചെങ്ങറ ഉള്‍പ്പടെയുള്ള സമരങ്ങള്‍ ഉദാഹരണം. 6.  കേരളത്തിലെ രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം വരുത്തണമെങ്കില്‍ മത-ജാതി  വിഭാഗങ്ങളുടെ പിന്തുണ വേണമെന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയചരിത്രം  തെളിയിക്കുന്നു. ഈ സ്വാധീനം ഇല്ലാതാക്കണമെങ്കില്‍ ശരിയായ വര്‍ഗസമരത്തിന്റെ  പാത സ്വീകരിച്ച് രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം വരുത്തണം. എന്നാല്‍,  നേതാക്കള്‍ അഴിമതിക്കാരും ബൂര്‍ഷ്വാ ജീവിത ശൈലിക്കാരുമായി മാറിയതിനാല്‍  അതിന് കഴിയുന്നില്ലെന്ന് പാര്‍ട്ടി രേഖ.&lt;br /&gt;&lt;br /&gt;വര്‍ഗസമരം കൈയൊഴിഞ്ഞ്  ബൂര്‍ഷ്വാസിക്കും സാമ്രാജ്യത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന  പാര്‍ട്ടിയാക്കി സി.പി.എമ്മിനെ&amp;nbsp; നേതാക്കള്‍ മാറ്റിക്കഴിഞ്ഞു. ഇത്  ഭരണത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും വരുത്തിവെച്ച തെറ്റുകള്‍  സൃഷ്ടിച്ച തിരിച്ചടി മറികടക്കാന്‍ ഹിന്ദുത്വ കാര്‍ഡ് കളിക്കുകയാണ്  സി.പി.എം. എന്നാല്‍, അവര്‍ മറന്നുപോകുന്നത് ചരിത്രമാണ്. 1987 ന് ശേഷം  സോഷ്യലിസ്റ്റ് ചേരി തകര്‍ന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു.  ബി.ജെ.പിയും സംഘ്പരിവാറും അധികാരത്തിലെത്തി. ഗുജറാത്തില്‍ വംശീയ ഹത്യ  അരങ്ങേറി. അമേരിക്കന്‍ സാമ്രാജ്യത്വം മൂന്നാം ലോക രാജ്യങ്ങള്‍ക്ക്  നേരെയുള്ള ആക്രമണം ശക്തമാക്കി. ഇതെല്ലാം സൃഷ്ടിച്ച രാഷ്ട്രീയ മാറ്റങ്ങള്‍  വിസ്മരിച്ച് 23 വര്‍ഷം മുമ്പുള്ള രാഷ്ട്രീയം ആവര്‍ത്തിക്കാന്‍ സി.പി.എം  ശ്രമിക്കുന്നത് കടല്‍ കത്തിക്കാന്‍ തീപ്പെട്ടി ഉരക്കുന്നതിന് തുല്യമാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-7011969470346153632?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/7011969470346153632/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=7011969470346153632&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/7011969470346153632'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/7011969470346153632'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_11.html' title='കടല്‍ കത്തിക്കാന്‍ തീപ്പെട്ടി ഉരക്കുന്നവര്‍'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-8854259734982025917</id><published>2010-06-05T03:02:00.001-07:00</published><updated>2010-06-05T03:02:58.174-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ഇനി സഖ്യകക്ഷി കഴുകനോ കപോതമോ?</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ഇനി സഖ്യകക്ഷി കഴുകനോ  കപോതമോ?&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Monday, May 31, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;വയലാര്‍ ഗോപകുമാര്‍&lt;br /&gt;&lt;br /&gt;അടിത്തറമാത്രമല്ല, സ്വന്തം പ്രത്യയശാസ്ത്രം  തന്നെ തച്ചുടച്ച് പുതിയ രാഷ്ട്രീയ പരീക്ഷണത്തിന്തയാറാകുകയാണ് സി.പി.എം എന്ന  മുഖ്യ കമ്യൂണിസ്റ്റു പാര്‍ട്ടി. അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കൂടെ  നിന്നവരെയൊക്കെ തള്ളിപ്പറഞ്ഞാല്‍ മതി. മതന്യൂനപക്ഷങ്ങളെയും  പിന്നാക്കവിഭാഗങ്ങളെയും വിരട്ടിയോടിക്കുകയും രണ്ടു പുലഭ്യം ഇടക്കിടെ  പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്താല്‍ ജയം കൈയെത്താദൂരത്താണ്. 1987ല്‍ ഇ.എം.എസ്  നമ്പൂതിരിപ്പാട് ഈ മാതൃക കാണിച്ചുതന്നിട്ടുണ്ടു പോലും. അന്ന് എല്ലാ  ന്യൂനപക്ഷവിഭാഗങ്ങളെയും തീണ്ടാപ്പാടകലെ നിര്‍ത്തി എതിരാളികളെ  നിലംപരിശാക്കിയ വീരഗാഥയാണിപ്പോള്‍ മലബാര്‍മേഖലയിലെ പാര്‍ട്ടിപ്പാണന്മാര്‍  പാടിത്തുടങ്ങുന്നത്. അത് വംഗദേശത്തെ ചേകവന്മാരെയും ആവേശം കൊള്ളിച്ചുതുടങ്ങി  യെന്നാണ് പുതിയ വാര്‍ത്ത. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്  ഭട്ടാചാര്യ തന്നെ സംഘ്പരിവാറിന്റെ കൂടാരങ്ങള്‍ക്കു മുന്നില്‍  യാചകവേഷത്തിലെത്തിയത്, വടക്കന്‍മലബാറിലെ പാര്‍ട്ടിപ്പാണന്മാരില്‍ നിന്ന്  ആവേശം ഉള്‍ക്കൊണ്ടിട്ടാണത്രേ. &lt;br /&gt;&lt;br /&gt;1987 ലെ അവസ്ഥയെപറ്റി  യാഥാര്‍ഥ്യബോധത്തോടെ അന്വേഷിക്കാന്‍ തുനിഞ്ഞിരുന്നെങ്കില്‍ ഈ പഴംപാട്ട്  സി.പി.എം നേതൃത്വം&amp;nbsp; പാടുമോ എന്നു സംശയമാണ്. ന്യൂനപക്ഷ പിന്നാക്കവിഭാഗങ്ങള്‍  രണ്ടു മുന്നണിക്കും എതിരാകാനാവശ്യമായ കാരണങ്ങള്‍ അന്ന്  കേരളരാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. സി.പി.എം ശരീഅത്ത് വിവാദവുമായി  മുസ്‌ലിം സമുദായത്തിനെതിരെ രംഗത്തിറങ്ങിയെങ്കില്‍&amp;nbsp; കെ.കരുണാകരന്റെ  യു.ഡി.എഫ് സാമ്പത്തികസംവരണം പറഞ്ഞ് ന്യൂനപക്ഷങ്ങളുടെ എതിര്‍പ്പ്  സമ്പാദിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇടതുമുന്നണിക്ക് മലബാര്‍മേഖലയില്‍  മുന്‍തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ഡസന്‍ സീറ്റ് നഷ്ടമായി. മലബാറില്‍  മുസ്‌ലിംകള്‍ പൂര്‍ണമായും അന്ന് എല്‍.ഡി.എഫിനെ കൈയൊഴിഞ്ഞു. അതേസമയം,  തിരുവിതാംകൂര്‍ മേഖലയില്‍ കൂടുതല്‍ സീറ്റുലഭിച്ചു എന്നത് നേര്. എന്നാല്‍  അതിന് ഹൈന്ദവ വോട്ടു സമാഹരണത്തെക്കാള്‍ വലിയ കാരണങ്ങള്‍  വേറെയുണ്ടായിരുന്നു. ചാലക്കുടിപ്പുഴക്കു തെക്കുള്ള ഭൂവിഭാഗത്തില്‍  കോണ്‍ഗ്രസ് വിമതന്മാരുടെ തേര്‍വാഴ്ചയായിരുന്നു, അരങ്ങേറിയത്.&amp;nbsp;  തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് അതിനപവാദം ഉണ്ടായത്.  തിരുവനന്തപുരംജില്ലയിലാകട്ടെ, അന്നുണ്ടായ ഹൈന്ദവധ്രുവീകരണം മുതലാക്കി  ബി.ജെ.പിയും ഹിന്ദുമുന്നണിയും കുറേ വോട്ടു പിടിക്കുകയും ചെയ്തു. ഇതു  യു.ഡി.എഫിനു വിനയായി. &lt;br /&gt;&lt;br /&gt;കരുണാകരനെയും കേരളകോണ്‍ഗ്രസിനെയും  ദുര്‍ബലമാക്കാനായി, അവരെ പിന്തുണക്കുന്ന നിയമസഭാംഗങ്ങളെ കുറക്കുക എന്നത്  അന്ന് കോണ്‍ഗ്രസിലെ 'എ' വിഭാഗത്തിന്റെ ദൃഢപ്രതിജ്ഞയായിരുന്നു. ഇക്കാര്യം  പിന്നീട് കരുണാകരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എറണാകുളം ടൗണ്‍  ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും പതിനായിരത്തിലധികം വോട്ടുകള്‍  കോണ്‍ഗ്രസ്‌വിമതര്‍ പിടിച്ചു. പതിനായിരത്തിലധികം ബൂത്തുകളില്‍  കോണ്‍ഗ്രസ്‌വോട്ടുകള്‍ മറിക്കാനുള്ള സംവിധാനമൊരുങ്ങിയിരുന്നു. അന്നും  കേരളകോണ്‍ഗ്രസ് നേതാവായ കെ.എം. മാണിയുടെ അപ്രമാദിത്വത്തിനെതിരായിരുന്നു  ആന്റണി വിഭാഗം. എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം  ജില്ലകളില്‍&amp;nbsp; യു.ഡി.എഫ് നേരിട്ട വിമതശല്യം സി.പി.എമ്മിനു തുണയായി. അതിനും  പുറമേ പ്രീഡിഗ്രി ബോര്‍ഡു സമരം ഒരുതലമുറക്കുണ്ടാക്കിയ ദുരിതം&amp;nbsp; അന്നത്തെ  സര്‍ക്കാറിനെതിരെ ജനമനസ്സുകളിലുണ്ടാക്കിയ കടുത്ത അമര്‍ഷവും ഇടതുമുന്നണിക്ക്  വോട്ടായി.&lt;br /&gt;&lt;br /&gt;ഇപ്പോഴും തത്തുല്യമായ അവസ്ഥയെ യു.ഡി.എഫ് നേരിടുന്നു  എന്നത് നേരുതന്നെ. കേരള കോണ്‍ഗ്രസുകളുടെ ലയനവും കോണ്‍ഗ്രസില്‍  ഉയിര്‍ത്തെഴുന്നേറ്റ ഗ്രൂപ്പിസവും 1987ലേതിനു തുല്യമാണ്. പ്രശ്‌നങ്ങള്‍  പരിഹരിക്കപ്പെടാതിരുന്നാല്‍ '87ലേതിനെക്കാള്‍ വലിയ വിമതശല്യം 2010ലും  പ്രതീക്ഷിക്കാം. എന്നാല്‍, ഹൈന്ദവവോട്ടുകള്‍ സമാഹരിച്ച് വിജയിക്കാമെന്നാണ്  കണക്കുകൂട്ടലെങ്കില്‍ സി.പി.എമ്മിന് കടുത്ത നിരാശതന്നെയുണ്ടാകാനാണ്  സാധ്യത.&amp;nbsp; ഹൈന്ദവ വോട്ട് ബാങ്കിന്റെ&amp;nbsp; രാസബന്ധനം തന്നെ മാറിയിട്ടുണ്ട്.  ഹൈന്ദവവിഭാഗവുമായി ബന്ധപ്പെട്ട് എണ്‍പതുകളില്‍ നിന്നിരുന്ന&amp;nbsp; പതിനഞ്ചു  ശതമാനത്തോളം വരുന്ന ദലിത്‌വിഭാഗങ്ങള്‍ അവരുടേതായ പ്രശ്‌നങ്ങളാല്‍ പരമ്പരാഗത  രാഷ്ട്രീയത്തില്‍ നിന്ന് അകന്നിരിക്കുന്നു. മറ്റുള്ളവരില്‍ '82-'87  കാലത്തെ ഹിന്ദുമുന്നണിയുണ്ടാക്കിയ വികാരം ഇന്നില്ല. &lt;br /&gt;&lt;br /&gt;സാമൂഹികരംഗത്ത്  എസ്.എന്‍.ഡി.പി യോഗത്തിന്റെയും എന്‍.എസ്.എസിന്റെയും പ്രശ്‌നങ്ങളെ  മാത്രമാണിന്ന് സി.പി.എം കൈകാര്യം ചെയ്യുന്നത്. നേരത്തേ പിന്നാക്ക ന്യൂനപക്ഷ  വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയായി  അറിയപ്പെടാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. തൊഴിലാളികളുടെ സ്വന്തം പാര്‍ട്ടി  എന്ന നിലയില്‍ നിന്ന് റിയല്‍ എസ്‌റ്റേറ്റുകാരുടെയും  സമ്പന്നവര്‍ഗത്തിന്റെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലേക്ക് കടന്നു  എന്നതു പോലെ പാര്‍ട്ടിയുടെ സാമൂഹികതാല്‍പര്യങ്ങളിലും മാറ്റം  വന്നിരിക്കുന്നു. എസ്.എന്‍.ഡി.പി യോഗം, എന്‍.എസ്.എസ് ആദി സംഘടനകളുടെ  നേതൃത്വം മാത്രം കൂടെ നിന്നാല്‍&amp;nbsp; ഹൈന്ദവവോട്ടായെന്നും അതുകൊണ്ട്  ജയിക്കാമെന്നും കരുതിയാണു പുറപ്പാട്. എന്നാല്‍, ഇതുകൊണ്ട്  കേരളീയമനസ്സുകളില്‍ കടുത്ത വര്‍ഗീയത തിരുകിക്കയറ്റാമെന്നതില്‍ കവിഞ്ഞൊന്നും  സി.പി.എമ്മിനു സമ്മാനിക്കാനില്ല. &lt;br /&gt;&lt;br /&gt;വോട്ടിന്റെ ശതമാനം നോക്കിയാലും  '87 ലെ കണക്ക് സി.പി.എമ്മിന് അനുകൂലമല്ല. 1982ല്‍ തോറ്റെങ്കിലും അന്നു  ലഭിച്ച വോട്ടിനേക്കാള്‍ രണ്ടുശതമാനത്തിലേറെ വോട്ടിന്റെ കുറവാണ് '87ല്‍  സി.പി.എമ്മിനുണ്ടായത്. അടിസ്ഥാനവിഭാഗങ്ങളെ അകറ്റിക്കൊണ്ടുള്ള  അടവുനയങ്ങള്‍&amp;nbsp;&amp;nbsp; പാര്‍ട്ടിയുടെ അടിത്തറയെ ബാധിക്കുമെന്നതിനും&amp;nbsp; ഉദാഹരണമായി  നില്‍ക്കുന്നു, '87 ലെ തെരഞ്ഞെടുപ്പ്. എന്നിട്ടും ഇടതുമുന്നണി വിജയിച്ചു.  അതിനു നന്ദി പറയേണ്ടത് കോണ്‍ഗ്രസ്‌വിമതരോടാണ് എന്നുമാത്രം. വിമതശല്യം  എതിര്‍പക്ഷത്തിനു നല്‍കിയ പരാജയത്തെ&amp;nbsp; തത്ത്വാധിഷ്ഠിത വിജയമാക്കിമാറ്റാന്‍  അന്ന് ഇ.എം.എസ് ഉണ്ടായിരുന്നതിനാല്‍ വോട്ടുകുറഞ്ഞ കാര്യമോ യഥാര്‍ഥ  പരാജയകാരണങ്ങളോ ചര്‍ച്ചചെയ്യപ്പെടാതെ പോയി. ശരീഅത്ത്‌വിവാദവും  ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും അഴിഞ്ഞാടിയ അക്കാലഘട്ടങ്ങളില്‍ അകന്നുപോയ  ന്യൂനപക്ഷ വിഭാഗങ്ങളില്‍ കുറേ പേരെങ്കിലും&amp;nbsp; അതൊക്കെ മറന്ന് ഇടതുപക്ഷത്തെ  ആശ്രയസ്ഥാനമായി കണക്കാക്കാന്‍ തുടങ്ങിയത് പതിറ്റാണ്ടിനുശേഷമാണ്. 1998ല്‍  മുസ്‌ലിംലീഗുമായി ഉണ്ടാക്കി പരാജയപ്പെട്ട അടവുനയത്തിനു ശേഷം ന്യൂനപക്ഷ  വിഭാഗങ്ങളിലെ വിവിധസംഘടനകളുമായി&amp;nbsp; തുടര്‍ന്നു വന്ന ആ നിലപാടിന് മാറ്റം  വരുത്തിയാണ് സി.പി.എം പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്. അതിന് സാമൂഹിക  സാമ്പത്തിക കാരണങ്ങള്‍ വേറെയുണ്ടാകാം.&lt;br /&gt;&lt;br /&gt;ബംഗാളിലും സമാന അവസ്ഥയാണ്  സി.പി.എം അഭിമുഖീകരിക്കുന്നത്.&amp;nbsp; നന്ദിഗ്രാം പോലുള്ള സംഭവങ്ങള്‍  ന്യൂനപക്ഷത്തെയും ദലിത്‌വിഭാഗങ്ങളെയും അകറ്റിയിരിക്കുന്നു. സാമ്പത്തികവും  സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങളല്ല ഇന്ന്  സി.പി.എം അവിടെ കൈകാര്യം ചെയ്യുന്നത്. മറിച്ച് ഭൂസ്വാമിമാര്‍ അടക്കം, പണ്ട്  ഫ്യൂഡലിസ്റ്റുകള്‍ എന്നു സി.പി.എം പരിഹസിച്ചവരുടെയും ടാറ്റ പോലെ വന്‍കിട  കുത്തക മുതലാളിമാരുടെയും പ്രശ്‌നങ്ങളാണ്. ദലിത്-പിന്നാക്കാദി അടിസ്ഥാന  വര്‍ഗങ്ങളെ അടിച്ചിറക്കി അതില്‍ കുറേപേരെയെങ്കിലും മാവോയിസ്റ്റുകളുടെ  പാളയത്തിലാക്കിയിരിക്കുന്നു. ഇനി അവിടെയും പ്രതീക്ഷിക്കാനുള്ളത്  സവര്‍ണ-ഹൈന്ദവ വര്‍ഗീയവോട്ടുകളാണ്. അതിനായുള്ള പ്രയാണത്തിലാണ്  സംഘ്പരിവാറിനു മുന്നില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കേണ്ട ഗതികേടിലെത്തിയത്.  &lt;br /&gt;&lt;br /&gt;ഈ പരീക്ഷണം സി.പി.എം പോലുള്ള ഒരു പാര്‍ട്ടിക്ക് താല്‍ക്കാലികമായി  ചില ഭൗതിക നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍, ശാശ്വതമായി  പാര്‍ട്ടിയുടെ അടിത്തറയാണ് തകരുന്നത്. ഭൂരിപക്ഷ വര്‍ഗീയത ഒന്നുയര്‍ന്നു  കിട്ടുന്നതിനുള്ള അവസരം നോക്കി നില്‍ക്കുന്ന ഭീഷണശക്തികള്‍ വേറെയുണ്ട്.  1948 മുതല്‍ ഇന്ത്യാരാജ്യം പിടിച്ചടക്കാന്‍ ലക്ഷ്യമിട്ടു നില്‍ക്കുന്ന ആ  ശക്തികള്‍ക്ക് നിയോഗം പോലെ ഇടക്കിടെ ഇന്ത്യന്‍ജനത തിരിച്ചടികള്‍  സമ്മാനിക്കുന്നു. ആ ശക്തികള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയമാന്യതയാണ് സി.പി.എം  ഇപ്പോള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. സവര്‍ണ വര്‍ഗീയതയുടെ കുത്തക  മുതലാളിമാരുടെ അടുത്ത് ചില്ലറവ്യാപാരത്തിനു പോകുന്നത് എത്രത്തോളം  ലാഭകരമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൂട്ടുകൂടുന്നത് കഴുകനോടോ  കപോതത്തോടോ എന്നു തിരിച്ചറിയാനുള്ള വിവേചനശക്തിപോലും പാര്‍ട്ടി  നേതൃത്വത്തിനു നഷ്ടമായിക്കഴിഞ്ഞുവോ?&lt;br /&gt;പാര്‍ട്ടിക്ക് അടിത്തറയുള്ള  കേരളത്തിലും പശ്ചിമബംഗാളിലും ഒരുപോലെയാണ് പുതിയ അടവുനയത്തിന്റെ  വെളിപ്പെടല്‍. ദേശീയതലത്തില്‍ തന്നെ സി.പി.എം മറ്റൊരു വഴിയിലേക്കു ചായുന്നു  എന്നതിന്റെ സൂചനയാണ് ഇതില്‍നിന്നു ലഭിക്കുന്നത്. പാര്‍ട്ടിയുടെ അടിത്തറ  വിലയിരുത്തപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനുള്ള  അടവുമാത്രമായി ഇതിനെ വിലയിരുത്തുന്നതില്‍ അര്‍ഥമില്ല. ദേശിയതലത്തില്‍ തന്നെ  പുതിയ പരീക്ഷണങ്ങള്‍ക്ക് സി.പി.എം മടിക്കില്ലെന്നാണ് സൂചന.&amp;nbsp; നഷ്ടപ്പെട്ട  പ്രാധാന്യം കേന്ദ്രതലത്തില്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ  ഭാഗമാണിതെങ്കില്‍ കമ്യൂണിസ്റ്റ്‌രാഷ്ട്രീയത്തില്‍ കാതലായ മാറ്റമാണ്  ഉണ്ടാകുന്നതെന്ന് കരുതാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-8854259734982025917?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/8854259734982025917/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=8854259734982025917&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8854259734982025917'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8854259734982025917'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_9922.html' title='ഇനി സഖ്യകക്ഷി കഴുകനോ കപോതമോ?'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-3946304448036848671</id><published>2010-06-05T03:01:00.001-07:00</published><updated>2010-06-05T03:01:50.995-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>സ്‌നേഹജ്വാലയായി കമലദളം</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;സ്‌നേഹജ്വാലയായി കമലദളം&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Monday, May 31, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;കായിക്കര ബാബു&lt;br /&gt;&lt;br /&gt;ഓര്‍മയായി വര്‍ഷം പിന്നിടുമ്പോഴും അവിശ്വസനീയമായ  അതിശയമായി നിലകൊള്ളുന്നു, കമലാ സുറയ്യ. ജന്മനാ ഒപ്പം കൂട്ടിയെന്ന്  തോന്നുമാറുള്ള വിവാദങ്ങള്‍. വിവാദങ്ങള്‍ പിന്നിടുന്തോറും പത്തരമാറ്റ്  തിളങ്ങുന്ന ശോഭ. ഭാഷ അനൗപചാരികമായി പോലും പഠിക്കാതെ മലയാളം കണ്ട ഏറ്റവും  വലിയ 'എഴുത്തുകാരി'യായി. ഭാവനയുടെ അനന്തമായ ഉയരങ്ങളിലേക്ക് വായനക്കാരെ  ഒപ്പം കൂട്ടിയ മറ്റൊരാളെ സാഹിത്യലോകത്ത് കണ്ടെത്തുക പ്രയാസം. ഇത്രയധികം  ശ്രദ്ധിക്കപ്പെട്ട, അതിലുമേറെ ചര്‍ച്ച ചെയ്യപ്പെട്ട മലയാളി വനിത വേറെയില്ല.&lt;br /&gt;കമലയുടെ  തന്നെ വാക്കുകളില്‍ എഴുത്തിനുവേണ്ടി സ്വയം ബലിയര്‍പ്പിക്കുകയായിരുന്നു  അവര്‍. മനസ്സിന്റെ ഉള്ളിലെ കണ്ണാടിയായിരുന്നു എഴുത്ത്. സത്യവും  സങ്കല്‍പങ്ങളും സ്വപ്‌നങ്ങളും അവയുടെ ഭാഗമായി. കഥയും കവിതയും  മനുഷ്യനന്മക്ക് വേണ്ടിയാകണമെന്ന് നിര്‍ബന്ധം. മലയാളത്തില്‍ കഥകളും  ഇംഗ്ലീഷില്‍ കവിതകളും രചിച്ച കമല രണ്ടു ഭാഷകളിലും പ്രകടമാക്കിയ ഉള്‍ക്കാഴ്ച  അസൂയാവഹം. വളച്ചുകെട്ടലുകളില്ലാത്ത സര്‍ഗാത്മകത. ലാളിത്യമാര്‍ന്ന രചനാശൈലി  സാധാരണവായനക്കാരന്റെ പോലും ചിന്താശേഷിയെ തൊട്ടുണര്‍ത്തി. &lt;br /&gt;എഴുത്തിന്റെ  മാസ്മരികതയും സംഭാഷണത്തിലെ പ്രൗഢിയും ജീവിതത്തിന്റെ സവിശേഷതകളും കമലയെ  കാലാതീതയാക്കി. വെട്ടിത്തുറന്ന തനതുവഴികളിലൂടെ സഞ്ചരിച്ച കമല മലയാള കഥാ  സാഹിത്യത്തില്‍ പുതുയുഗത്തിന്റെ വസന്തം വിരിയിച്ചു. നമ്മുടെ ഭാഷക്കും  സാഹിത്യത്തിനും വീണുകിട്ടിയ ഈ അപൂര്‍വ പ്രതിഭയോട് താരതമ്യപ്പെടുത്താന്‍  കഷ്ടിച്ച് ഒന്നോ രണ്ടോ പേരുകള്‍ മാത്രം.&lt;br /&gt;&lt;br /&gt;സുറയ്യ എന്ന പേര്  സൂചിപ്പിക്കുന്നതുപോലെ ഒരു വിശുദ്ധ നക്ഷത്രമായിരുന്നു കമല. മനസ്സ് തുറന്ന്  സംസാരിക്കുന്ന പ്രകൃതം. പെരുമാറ്റത്തില്‍ ശിശുസഹജമായ നിഷ്‌കളങ്കത.  മറ്റുള്ളവരുടെ പ്രീതിക്കായി സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കാന്‍  സന്നദ്ധയാകാത്ത ശുഭ്രജ്യോതിസ്സ്. ഭവിഷ്യത്തുകള്‍ എത്ര വലുതായാലും  ഉള്ളിലുള്ളത് തന്‍േറടത്തോടെ വെളിപ്പെടുത്താന്‍ കാട്ടിയ ആര്‍ജവം എവിടെയും  കമലയെ വേര്‍തിരിച്ചുനിര്‍ത്തി. ജീവിതത്തിലും സാഹിത്യത്തിലും മുറുകെ പിടിച്ച  ഈ സമീപനം കാറും കോളും മാത്രമല്ല, ഇടിമുഴക്കങ്ങള്‍ തന്നെ സൃഷ്ടിച്ചു.  നാലപ്പാട്ടെ നാലതിരുകള്‍ക്കപ്പുറത്ത് മാധവിക്കുട്ടിയെന്ന കമല സുറയ്യയെ  ലോകത്തിന്റെ മുന്നില്‍ ശ്രദ്ധേയയാക്കിയതും ഈ സ്വഭാവസവിശേഷത തന്നെ.&lt;br /&gt;ഏത്  ഭൂകമ്പത്തിലും കാലിടറാതെ നിലയുറപ്പിച്ച നിശ്ചയദാര്‍ഢ്യം. അതായിരുന്നു  കമലയുടെ ചൈതന്യം. ഇത് എഴുത്തിനെയെന്നപോലെ ജീവിതത്തെയും പ്രക്ഷുബ്ധമാക്കി.  നിത്യജീവിതത്തില്‍ നടത്തിയ ഇടപെടലുകള്‍ സമൂഹത്തിന് കരുത്തേകി.  അധര്‍മങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ നാടിനു താങ്ങായി. മറ്റുള്ളവര്‍ക്കായി  അഭിഷേകങ്ങളെ അലങ്കാരങ്ങളാക്കി എടുത്തണിഞ്ഞു. നമ്മുടെ മനസ്സിലേക്ക്  കടന്നുവരുന്ന കമലാ ദാസിന്റെയും മാധവിക്കുട്ടിയുടെയും കമലാ സുറയ്യയുടെയും  ചിത്രം സാഹസികത നിറഞ്ഞ പോരാളിയുടേതാണ്.&lt;br /&gt;&lt;br /&gt;'എന്റെ കഥ'യുടെ രചന മുതല്‍  ഇസ്‌ലാം മത പരിണയം വരെയുള്ള ജീവിതഘട്ടങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടതും ഈ  'കമലാ സ്‌റ്റൈല്‍' തന്നെ. പരിണതപ്രജ്ഞയായ ഒരാളുടെ വിവേചന ശക്തിയും  പ്രായപൂര്‍ത്തിയായ ഒരിന്ത്യന്‍ പൗരന്റെ അവകാശവുമുപയോഗിച്ച്  തെരഞ്ഞെടുക്കപ്പെട്ട മാര്‍ഗമായിരുന്നു മതംമാറ്റം. കമലയുടെ കാര്യത്തില്‍  ഇതും വിവാദങ്ങളുടെ പെരുമ്പറ മുഴക്കങ്ങള്‍ സൃഷ്ടിച്ചു. മതേതര രാഷ്ട്രത്തിലെ  ഒരു പൗരന്, ഏത് മതം സ്വീകരിക്കാനും നിരീശ്വരവാദിയായി ജീവിക്കാനുമുള്ള  സ്വാതന്ത്ര്യത്തിന്റെ നേര്‍ക്കുള്ള വെല്ലുവിളികളെ നര്‍മം ചാലിച്ച  വാക്കുകള്‍ കൊണ്ടവര്‍ പ്രതിരോധിച്ചതാണ് നാം കണ്ടത്. നാടകീയതക്കുവേണ്ടിയുള്ള  ഒരെടുത്തുചാട്ടമായിരുന്നില്ല, മറിച്ച് വിശ്വാസത്തിനനുസൃതമായ  സമര്‍പ്പണമായിരുന്നു മതപരിവര്‍ത്തനമെന്നും കമലയുടെ പില്‍ക്കാലജീവിതം  തെളിയിച്ചു. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉടമസ്ഥനില്ലാത്ത പാഴ്‌സല്‍ പോലെ  എനിക്ക് എത്രകാലം കഴിയാനാകും എന്നു ചോദിച്ച അവര്‍ ഇസ്‌ലാം തനിക്ക്  സുരക്ഷിതത്വവും സന്തോഷവും നല്‍കിയെന്നും ലോകത്തോട് പറഞ്ഞു. &lt;br /&gt;&lt;br /&gt;തുറന്നെഴുത്തിലൂടെ  ഒച്ചപ്പാടുണ്ടാക്കിയ 'എന്റെ കഥ' നീണ്ടുനിന്ന വിവാദങ്ങളുടെ  മാലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി. ഇന്ത്യന്‍ സാഹിത്യം ദര്‍ശിച്ച വേറിട്ട  ശൈലിക്ക് ഇതര രാജ്യങ്ങള്‍ നല്‍കിയ വരവേല്‍പ് ഉജ്വലമായിരുന്നു. ഒട്ടേറെ  ഭാഷകളിലായി നിരവധി പതിപ്പുകള്‍. ജപ്പാനുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍  പാഠപുസ്തകമായി അംഗീകരിച്ചു. രചനയില്‍ കീഴാളരെയും മേലാളരെയും പരാമര്‍ശിച്ച  കമലക്ക് എന്നും ദുര്‍ബലവിഭാഗങ്ങളോടായിരുന്നു ചായ്‌വ്. എല്ലാ മതങ്ങളിലും  സ്ത്രീകള്‍ തൊഴുത്തില്‍കെട്ടിയ പശുവാണെന്ന് സൂചിപ്പിച്ച കമല എഴുത്തില്‍  സ്ത്രീത്വത്തിന്റെ മാന്യത മാധ്യമമാക്കി. സാമൂഹിക നീതിക്ക് സ്ത്രീവിമോചനം  യാഥാര്‍ഥ്യമാകണമെന്ന വാദം ശക്തമാക്കി. 'രുക്മിണിക്കൊരു പാവക്കുട്ടി'യില്‍  സ്ത്രീയുടെ ദുഃഖം ചിത്രീകരിക്കുന്ന കഥാകാരിയെ വായനക്കാര്‍ മനസ്സുകൊണ്ട്  വാഴ്ത്തി. അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ സ്ത്രീത്വത്തിന് അവര്‍  ആത്മധൈര്യമേകി.&lt;br /&gt;&lt;br /&gt;സ്‌നേഹവും കാരുണ്യവുമായിരുന്നു കമലയുടെ  എഴുത്തിന്റെയും ജീവിതത്തിന്റെയും മൗലികഭാവം. ഭാരതീയസംസ്‌കാരത്തിന്റെ ഈ  നന്മയുടെ പ്രകാശം കെടാതെ സംരക്ഷിക്കണമെന്ന് അവര്‍ നിരന്തരം ഉണര്‍ത്തി.  സ്‌നേഹത്തെയും സദാചാരത്തെയും കുറിച്ച മനുഷ്യന്റെ കാപട്യങ്ങള്‍ രചനകളിലൂടെ  പിച്ചിച്ചീന്തി. സ്‌നേഹ, കാരുണ്യങ്ങളുടെ സാഗരമായിരുന്നു കമലയുടെ മനസ്സ്.  ഇവയുടെ ഉറവ വറ്റി മരുഭൂമിയാകുന്ന മനുഷ്യമനസ്സുകളെയോര്‍ത്ത് അവര്‍  പരിതപിച്ചു. സ്വന്തം മണ്ണില്‍നിന്ന് അവ ലഭിക്കാതെ പോയപ്പോള്‍  നിരാശപ്പെട്ടു. സ്‌നേഹത്തിനും കാരുണ്യത്തിനും വേണ്ടിയുള്ള അലച്ചിലിന്റെ  ഒടുവില്‍ പരമകാരുണികനായ അല്ലാഹുവില്‍നിന്ന് അവ യഥേഷ്ടം ലഭ്യമായെന്നും  സംതൃപ്തിയോടെ ലോകത്തെ അറിയിച്ചു. &lt;br /&gt;2007 ജനുവരി 25. എറണാകുളത്തെ  മലയാളരത്‌നം അവാര്‍ഡ് ദാനചടങ്ങ്. ഏറ്റുവാങ്ങുന്നത് ഭാഷയുടെയും  സാഹിത്യത്തിന്റെയും അമൂല്യരത്‌നമായ കമല സുറയ്യ. പുണെയിലേക്ക് താമസം  മാറുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഇതു സംബന്ധിച്ച വിവാദങ്ങളുടെ  നടുവിലായിരുന്നു പരിപാടി. മറുപടി പ്രസംഗത്തില്‍ കമല പറഞ്ഞു: 'മലയാളത്തോടും  മലയാളികളോടും ഏറെ സ്‌നേഹമുള്ളതുകൊണ്ടാണ് മുംബൈയില്‍നിന്ന് ഇങ്ങോട്ടുവന്നത്.  എന്നാല്‍, എനിക്ക് ലഭിച്ചത് നോവുന്ന അനുഭവങ്ങള്‍. മാന്യമായി ജീവിക്കുന്ന  എന്നെ ചിലര്‍ നിരന്തരം തെറിക്കത്തുകളെഴുതിയും അശ്ലീല ഭാഷണം നടത്തിയും  അപമാനിക്കുന്നു'. ഉള്ളില്‍ ഉറഞ്ഞുകൂടിയ സ്‌നേഹ നിരാസത്തിന്റെ ദുഃഖം  പുറത്തേക്കൊഴുകുകയായിരുന്നു. അവാര്‍ഡ് സമ്മാനിക്കാനുള്ള ഭാഗ്യം ലഭിച്ചത്  എനിക്കായിരുന്നു. ലോകം ആദരിച്ച കമല സുറയ്യയുടെ സാന്നിധ്യം  കേരളത്തിനാവശ്യമാണെന്ന് പരാമര്‍ശിച്ച എന്റെ വാക്കുകളോട് അവര്‍  പ്രതികരിച്ചു: 'വയ്യ, എനിക്കുമതിയായി, ഞാന്‍ ധീരയാണ്്. പക്ഷേ, ഏറെക്കാലമായി  ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അസഭ്യവര്‍ഷങ്ങള്‍ സഹിക്കാവുന്നതിനും  അപ്പുറത്താണ്. ഇല്ല, എന്നെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല'.&lt;br /&gt;&lt;br /&gt;കമല  സുറയ്യ എന്തുകൊണ്ട് കേരളം വിട്ടു? അന്നവിടെ കേട്ട പതിഞ്ഞ ശബ്ദത്തില്‍  പുറത്തേക്കുവന്ന, വലിയ അര്‍ഥങ്ങളുള്ള, ചെറിയ വാക്കുകള്‍ അതിനുള്ള  മറുപടിയായിരുന്നു. മാതൃഭാഷയെയും മലയാളികളെയും ഹൃദയതുല്യം സ്‌നേഹിച്ച പ്രിയ  കഥാകാരിയുടെ വേദന ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും  വ്യാകുലചിത്തരാക്കി. കമല സുറയ്യയെ സ്മരിക്കുമ്പോള്‍ ഇതൊരു തീവ്ര നൊമ്പരമായി  മനസ്സില്‍ ശേഷിക്കുന്നു. കേരളത്തോട് വിരക്തി തോന്നിയപ്പോഴും ഇങ്ങോട്ട്  മടങ്ങിവരാനുള്ള ആഗ്രഹവും പ്രബലമായിരുന്നു. പിച്ചവെച്ച മണ്ണിനോടും ഇവിടത്തെ  മനുഷ്യരോടും കമലക്കുണ്ടായിരുന്നത് പൊക്കിള്‍ക്കൊടി ബന്ധം.&lt;br /&gt;ജീവിതത്തിന്റെ  നന്മകള്‍ക്കുവേണ്ടി സമരം ചെയ്ത എഴുത്തുകാരിയായിരുന്നു കമല. പുരോഗമനപരമായ  സാമൂഹികധര്‍മമാണ് അവര്‍ എഴുത്തിലൂടെ നിര്‍വഹിച്ചത്. ഇത് ജീവിതത്തെ എന്നപോലെ  കമലയുടെ സാഹിത്യത്തെയും സൗന്ദര്യ സമ്പന്നമാക്കി. താന്‍ ജീവിച്ച  ലോകത്തിനുചുറ്റും സൗരഭ്യവും കുളിര്‍മയും വിതറി കൊഴിഞ്ഞുവീണ ആ  നീര്‍മാതളത്തിന്റെ സുഗന്ധം കാലഭേദങ്ങളെ മറികടക്കുന്നു. മലയാളിമനസ്സില്‍ ഒരു  സ്‌നേഹജ്വാലയായി ജീവിക്കുന്നു ആ കമലദളം, ഇന്നും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-3946304448036848671?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/3946304448036848671/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=3946304448036848671&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/3946304448036848671'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/3946304448036848671'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_1347.html' title='സ്‌നേഹജ്വാലയായി കമലദളം'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-1179467110130300168</id><published>2010-06-05T03:00:00.000-07:00</published><updated>2010-06-05T03:00:11.387-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ശവംതീനികളുടെ രാഷ്്രടമോ?</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ശവംതീനികളുടെ രാഷ്്രടമോ?&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Monday, May 31, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;പശ്ചിമബംഗാളിലെ പടിഞ്ഞാറന്‍ മിഡ്‌നാപൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ  റെയില്‍പാത തകര്‍ത്തതിനെ തുടര്‍ന്ന് പാളംതെറ്റിയ യാത്രാതീവണ്ടി  ചരക്കുവണ്ടിയുമായി ഇടിച്ച് 141പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നടുക്കമുളവാക്കുന്നതാണ്. പശ്ചിമ  മിഡ്‌നാപൂര്‍ ജില്ലയിലെ ഝാര്‍ഗ്രാമില്‍&amp;nbsp; ജ്ഞാനേശ്വരി സൂപ്പര്‍ ഡീലക്‌സ്  എക്‌സ്‌പ്രസ് അപകടത്തില്‍ പെട്ടതിനുപിന്നില്‍ മാവോയിസ്റ്റ് അനുകൂല സംഘടനയായ  പി.സി.പി.എ (പീപ്പിള്‍സ് കമ്മിറ്റി എഗയിന്‍സ്റ്റ് പൊലീസ് അട്രോസിറ്റീസ്)  ആണെന്നായിരുന്നു പൊലീസിനെ ഉദ്ധരിച്ചുവന്ന പ്രാഥമികറിപ്പോര്‍ട്ട്. 65,000  ഓളം കിലോമീറ്റര്‍ നീണ്ടുപരന്നു കിടക്കുന്ന ഇന്ത്യന്‍ റയില്‍പാത രാജ്യം  അസ്ഥിരപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയ തീവ്രവാദികളുടെ കൈയിലെ  ആയുധമായിത്തീരുന്നത് ആരെയും ഭീതിപ്പെടുത്താതിരിക്കില്ല. അതുകൊണ്ടുതന്നെ  കൃത്യവും കണിശവുമായ അന്വേഷണത്തിലൂടെ സംഭവത്തിനു പിന്നിലെ കറുത്തകരങ്ങള്‍  പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ സത്വരനടപടികള്‍  സ്വീകരിച്ചേ മതിയാവൂ.&lt;br /&gt;&lt;br /&gt;എന്നാല്‍ ഈ വഴിക്കു നീങ്ങുന്നതിനു പകരം  ദുരന്തത്തില്‍ പൊലിഞ്ഞ മനുഷ്യജീവന്‍ വെച്ച് രാഷ്ട്രീയം കളിക്കുകയാണ്  ഉത്തരവാദപ്പെട്ടവര്‍. സംഭവത്തില്‍ മരണപ്പെട്ടവരുടെ ശവങ്ങള്‍ മുഴുവന്‍  കണ്ടെടുത്തിട്ടില്ല. അതിനുമുമ്പേ അധികാരരാഷ്ട്രീയത്തിനുവേണ്ടി  തല്‍പരകക്ഷികള്‍ ശവങ്ങള്‍ കൊത്തിവലിച്ചു തുടങ്ങി. സംസ്ഥാനസര്‍ക്കാറിനെ  നയിക്കുന്ന മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഒരു ഭാഗത്തും അവരുടെ ചിരവൈരിയായ  കേന്ദ്ര റയില്‍വെമന്ത്രി മമത ബാനര്‍ജി മറുഭാഗത്തുമായി ഝാര്‍ഗ്രാം  അട്ടിമറിയെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നു. നടന്നത് മാവോയിസ്റ്റ്  അട്ടിമറിയാണെന്ന് സി.പി.എം കട്ടായം പറയുമ്പോള്‍ അത് രാഷ്ട്രീയപ്രതിയോഗികള്‍  തനിക്കെതിരെ നടത്തിയ ഗൂഢപ്രവര്‍ത്തനമാണെന്ന് മമത ആണയിടുന്നു. മാവോവാദികളെ  പിന്തുടര്‍ന്ന് സംസ്ഥാനപൊലീസ് അന്വേഷണം മുന്നോട്ടുനീക്കുമ്പോള്‍, സി.ബി.ഐ  അന്വേഷണമാണ് തന്റെ ആവശ്യമെന്നും അതിന് കേന്ദ്രം അനുമതി നല്‍കിയെന്നും മമത  അറിയിക്കുന്നു. ഇന്നലെ നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  ലാക്കാക്കി തുടങ്ങിയ ഈ 'ശവംതീനി'രാഷ്ട്രീയം എത്ര കണ്ടു വഷളാകുമെന്നു  വരുംദിനങ്ങളിലറിയാം.&lt;br /&gt;&lt;br /&gt;ആഭ്യന്തരസുരക്ഷിതത്വത്തിനും പ്രതിരോധത്തിനും  ഏറ്റവും കൂടുതല്‍ ആളും അര്‍ഥവും ചെലവിടുന്ന നമ്മുടെ രാജ്യം നക്‌സല്‍ഭീഷണിയെ  എങ്ങനെ പ്രതിരോധിക്കാമെന്നതിന്റെ പ്രാഥമികചര്‍ച്ചയില്‍  കുരുങ്ങിക്കിടക്കുകയാണിപ്പോഴും. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഓരോ രണ്ടുദിനം  കൂടുമ്പോഴും മൂന്നുപേര്‍ ഇടതുതീവ്രവാദത്തിന്റെ പേരില്‍കൊല്ലപ്പെടുന്നു  എന്നാണ് കണക്ക്. 2005 മുതല്‍ ഇതുവരെയായി 990 സുരക്ഷാ ഉദ്യോഗസ്ഥരും 1680  സിവിലിയന്മാരുമടക്കം 2,670 പേരെ ഇടതുതീവ്രവാദികള്‍  കൊലപ്പെടുത്തിയിട്ടുണ്ട്. 1440 മാവോവാദികളും കൊല്ലപ്പെട്ടു. ഈ വര്‍ഷം  മാത്രം ഝാര്‍ഗ്രാംസംഭവത്തിനു മുമ്പ് 460 പേര്‍ മാവോവാദികളുടെ ഭീകരതക്ക്  ഇരയായി. ഇക്കണക്കിനുപോയാല്‍ മാവോവാദികള്‍ കശ്മീര്‍തീവ്രവാദികളെ  കടത്തിവെട്ടുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോണ്‍ഫ്‌ളിക്റ്റ്  മാനേജ്‌മെന്റ് (ഐ.സി.എം) പോലുള്ള ഔദ്യോഗികസ്ഥാപനങ്ങള്‍  വെളിപ്പെടുത്തുന്നു. നക്‌സല്‍ഭീഷണിക്കെതിരായ പ്രതിരോധനീക്കങ്ങള്‍ വേണ്ടത്ര  ഫലപ്രദമല്ലെന്ന് കണക്കുകളുദ്ധരിച്ച് ഐ.സി.എം പറയുന്നു. ഭീകരതയും  തീവ്രവാദവും പറഞ്ഞ് സൈനികച്ചെലവുകള്‍ ക്രമാതീതമായി നാം  വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. അന്താരാഷ്ട്രസഖ്യങ്ങളും ധാരണകളും വരെ  രൂപപ്പെടുത്തുന്നുണ്ട്. മുന്‍രാഷ്ട്രപതിയെ പോലും അടിമുടി പരിശോധിച്ചും  താടിയും തൊപ്പിയും വെച്ചവരെയൊക്കെ സംശയത്തിന്റെ പേരില്‍ പിടികൂടിയും  ഉര്‍ദു,അറബി വാക്കുകള്‍ മൊഴിയുന്നവരെ വിമാനത്തില്‍ നിന്നിറക്കിവിട്ടും,  സ്‌ഫോടനങ്ങള്‍ നടന്നാല്‍ പ്രത്യേകവിഭാഗത്തില്‍ തെരച്ചില്‍ നടത്തിയുമൊക്കെ  തീവ്രവാദവേട്ട ജാഗ്രതയോടെ നടന്നുവരുന്നുമുണ്ട്. എന്നിട്ടും  ഭീകരാക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ കേന്ദ്രത്തിനോ  തീവ്രവാദഭീഷണിയുടെ നിഴലിലുള്ള സംസ്ഥാനങ്ങള്‍ക്കോ സാധിക്കുന്നില്ല. ഈ  കഴിവുകേടിനെ മറികടക്കാനുള്ള മാര്‍ഗങ്ങളാരായുന്നതിനു പകരം ഭീകരാക്രമണങ്ങളുടെ  ശവക്കൂനകള്‍ സ്വന്തം രാഷ്ട്രീയനേട്ടത്തിനുവേണ്ടി  ഉപയോഗിക്കുന്നവരെക്കുറിച്ച് എന്തു പറയാനാണ്!&lt;br /&gt;&lt;br /&gt;മുമ്പേ ഗമിച്ചീടിന  രാഷ്ട്രീയനേതൃത്വത്തിന്റെ പിമ്പേ തന്നെ വെച്ചുപിടിക്കുന്നുണ്ട് സൈനികരും  സുരക്ഷാ ഉദ്യോഗസ്ഥരും. വ്യാജ ഏറ്റുമുട്ടലുകള്‍ സംഘടിപ്പിച്ച് നിരപരാധികളെ  കൊന്ന് ശവങ്ങളെണ്ണി റിവാഡും പ്രമോഷനും ഉറപ്പിക്കുകയും 'നുഴഞ്ഞുകയറ്റവും  തീവ്രവാദി ആക്രമണശ്രമവും തകര്‍ത്ത്' സൈന്യത്തിന്റെ മനോബലം  വര്‍ധിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ് അവര്‍. പണ്ട് പഞ്ചാബിലും  തുടര്‍ന്ന് കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കലാപം അമര്‍ച്ച  ചെയ്യുന്നതിന്റെ പേരില്‍ പയറ്റിവരുന്നതാണ് ഈ രീതി&amp;nbsp; റിട്ട.ആര്‍മി ഓഫീസര്‍  വി.കെ സിംഗിന്റെ 'മിലിട്ടറി ലോ: ദെന്‍, നൗ ആന്‍ഡ് ബിയോണ്ട്' എന്ന  ഗ്രന്ഥത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. &lt;br /&gt;&lt;br /&gt;അതിന്റെ പുതിയ ഉദാഹരണമാണ്  കശ്മീരിലെ ബാരാമുല്ല ജില്ലയിലെ റഫീയാബാദ് നണ്ടിഹാലില്‍ നടന്നത്. പ്രദേശത്തെ  മൂന്നു ചെറുപ്പക്കാരെ കഴിഞ്ഞ ഏപ്രില്‍ 27ന് കാണാതായി. സ്‌പെഷല്‍ പൊലീസ്  ഓഫീസര്‍മാരെ വിട്ട് ജോലിതരാം എന്നു പ്രലോഭിപ്പിച്ച് അവരെ&amp;nbsp;  അതിര്‍ത്തിക്കടുത്ത മച്ചില്‍സെക്റ്ററിലെ സോണാപിണ്ടിയില്‍ എത്തിച്ച്  ഏപ്രില്‍ 30ന് സൈന്യം 'ഏറ്റുമുട്ടലി'ല്‍ കൊലപ്പെടുത്തി ലോക്കല്‍പൊലീസിന്  കൈമാറുകയായിരുന്നു. മൂന്നുപേര്‍ക്കും തലയില്‍ വെടിയേറ്റതും മൂന്നുപേരുടെ  പക്കല്‍നിന്ന് അഞ്ച് എ.കെ റൈഫിള്‍ കണ്ടെത്തിയതും സംശയമുയര്‍ത്തി.  തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് വ്യാജ ഏറ്റുമുട്ടല്‍ കഥ പുറത്തായത്.  പതിനായിരത്തിലേറെ ചെറുപ്പക്കാരെ 'കാണാതായ' കശ്മീരിലെ കുഴിമാടങ്ങള്‍  ഇടക്കിടെ ചികയുമ്പോള്‍ സൈനിക അതി്രകമങ്ങളുടെ നാറ്റക്കഥകള്‍ പലതും  പുറത്തുവരാറുണ്ട്. കശ്മീര്‍സംഘര്‍ഷങ്ങളെ ഇടക്കിടെ ആളിക്കത്തിക്കുന്ന ഒരു  ്രപവണതയുമാണിത്. &lt;br /&gt;&lt;br /&gt;മനുഷ്യജീവന്റെ സംരക്ഷണമാണ് പൊലീസും സൈന്യവും  അധികാരികളുമടങ്ങുന്ന ഭരണകൂടത്തിന്റെ ്രപാഥമികബാധ്യത. അതിനവര്‍ക്കാവുന്നില്ല  എന്നുതന്നെയല്ല, മനുഷ്യരെ കൊന്നും കൊല്ലിച്ചും ആ ശവങ്ങള്‍ സ്വന്തം  വളര്‍ച്ചയ്ക്കുള്ള വളമാക്കി മാറ്റുകയാണ് അവര്‍ എന്നുവരുമ്പോള്‍ പിന്നെ  നാടിനെ ആരു രക്ഷിക്കും? ജനാധിപത്യത്തിന്റെ അല്ല, മനുഷ്യത്വത്തിന്റെ തന്നെ  അടിക്കല്ലു മാന്തുന്ന ഈ ശവംതീനികളോട് അരുതെന്ന് ആര് പറയും?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-1179467110130300168?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/1179467110130300168/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=1179467110130300168&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/1179467110130300168'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/1179467110130300168'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_2439.html' title='ശവംതീനികളുടെ രാഷ്്രടമോ?'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-7605508004513877771</id><published>2010-06-05T02:54:00.001-07:00</published><updated>2010-06-05T02:54:38.499-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ഫലസ്തീന്റെ ചോരകൊണ്ട് കേരളത്തില്‍ നിക്ഷേപമോ?</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ഫലസ്തീന്റെ ചോരകൊണ്ട്   കേരളത്തില്‍ നിക്ഷേപമോ?&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Monday, May 31, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;ഇസ്രായേല്‍ ചാരസംഘടനയുമായി ബന്ധമുള്ള കമ്പനിക്ക് കേരളത്തില്‍  നിക്ഷേപമിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത  നടുക്കമുണ്ടാക്കുന്നു. ഇതേപ്പറ്റി തനിക്കൊന്നുമറിയില്ലെന്ന് കഴിഞ്ഞദിവസം  പറഞ്ഞ വ്യവസായമന്ത്രി, മന്ത്രിസഭ അതിന് അനുമതി നല്‍കിയെന്ന വാര്‍ത്ത  നിഷേധിച്ചിട്ടില്ല. ഇടതുസര്‍ക്കാറിന്റെ വാര്‍ഷിക സമ്മാനമായി  വിശേഷിപ്പിക്കപ്പെടുന്ന നാലു പദ്ധതികളില്‍ ഒന്നായ വൈപ്പിന്‍ മുളവുകാട്  സലാര്‍പുരിയ പദ്ധതിക്ക് നിക്ഷേപമിറക്കാന്‍ ഇസ്രായേല്‍ പ്രതിരോധ കരാര്‍  'എല്‍ബിറ്റി'നാണ് അനുമതി നല്‍കിയിരിക്കുന്നത്. 'നോളജ് സിറ്റി' എന്നു  പേരിട്ട പദ്ധതിയില്‍ ആഡംബര പാര്‍പ്പിട സമുച്ചയം, ഓഫിസ് സമുച്ചയം തുടങ്ങി  പലതുമാണ് പണിയുന്നത്. ഇതിലെ നിക്ഷേപമായ 3000 കോടി രൂപയില്‍ പകുതി  എല്‍ബിറ്റിന്റെതാണത്രെ. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദുമായി  ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. സുതാര്യതയില്ലാത്ത രീതിയിലാണ്  കമ്പനി ഈ പദ്ധതി സംഘടിപ്പിച്ചെടുത്തത്. പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിനു  മുമ്പുതന്നെ സര്‍ക്കാറുമായി ബന്ധമുള്ള ചിലരെ സ്വാധീനിച്ച് മുളവുകാട്  ദ്വീപിന്റെ സിംഹഭാഗവും കമ്പനി സ്വന്തമാക്കി. ഇസ്രായേല്‍ കമ്പനിക്ക്  നേരിട്ട് കേരളത്തില്‍ സ്ഥലം വാങ്ങാന്‍ പറ്റാത്തതിനാല്‍ അവര്‍ പണിമിറക്കി  ഉണ്ടാക്കിയ ബംഗളൂരുവിലെ സലാര്‍പുരിയ ഗ്രൂപ്പിന്റെ പേരിലാണ് സ്ഥലമിടപാടുകള്‍  നടന്നത്. ഇതിനുശേഷം കമ്പനിക്ക് നിക്ഷേപ അനുമതി നല്‍കിയതും ദുരൂഹമായ  രീതിയിലാണ്. ഇടതുമുന്നണിയിലോ മുഖ്യ ഭരണകക്ഷിയായ സി.പി.എമ്മിലോ  ചര്‍ച്ചചെയ്യാതെ, നാലാം വാര്‍ഷികത്തിന്റെ ഭാഗമായി തുടങ്ങുന്ന നിരവധി  പദ്ധതികളില്‍ ഇസ്രായേല്‍ കമ്പനിയെ തിരുകിക്കയറ്റി എന്നാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നോളജ് സിറ്റി പദ്ധതി ഇസ്രായേല്‍  കമ്പനിയുടേതാണെന്ന വസ്തുത എല്ലാതലങ്ങളിലും മറച്ചുവെക്കപ്പെട്ടു. &lt;br /&gt;&lt;br /&gt;അമേരിക്കന്‍  സാമ്രാജ്യത്വത്തിന്റെ അത്രയോ അതില്‍ കൂടുതലോ അപകടകാരിയെന്ന് സി.പി.എം  തന്നെ കരുതുന്ന സയണിസ്റ്റ് രാഷ്ട്രത്തിന് ഇടതു സര്‍ക്കാര്‍ അനുമതി  നല്‍കാനിടയായത് എങ്ങനെയെന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. മറ്റു പല  പദ്ധതികളെപ്പറ്റിയും പാര്‍ട്ടിയിലും മുന്നണിയിലും വിശദമായ  ചര്‍ച്ചനടന്നെങ്കില്‍ ഇക്കാര്യത്തില്‍ അതുണ്ടാകാതിരുന്നതെന്തുകൊണ്ട്?  കൊച്ചി നാവികസേനാ ആസ്ഥാനത്തിനും തുമുഖത്തിനും കണ്ടെയ്നര്‍ ടെര്‍മിനലിനും  ഏറെ ദൂരെയല്ലാതെ ഒരു വിദേശ ചാരസംഘടനയുടെ കമ്പനിക്ക് അനുമതി നല്‍കുന്നതിലെ  അപകടസാധ്യതയും ചെറുതല്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സാമ്രാജ്യത്വ  അധിനിവേശത്തിനും യുദ്ധ ഭീകരതക്കും കുപ്രസിദ്ധി നേടിയ രാജ്യമാണ് ഇസ്രായേല്‍  എന്നത് സര്‍ക്കാറിന് അറിയാത്തതല്ലല്ലോ. ഫലസ്തീന്‍ ജനതയുടെ  ദുരിതങ്ങള്‍ക്കുമേലാണ് സയണിസ്റ്റ് രാജ്യം അവരുടെ സമ്പത്ത്  ഉണ്ടാക്കിയെടുത്തിട്ടുള്ളത്. കഴിഞ്ഞ പതിറ്റാണ്ടില്‍ ഏഴായിരത്തോളം  ഫലസ്തീനികളെ സകല രാജ്യാന്തര ഉടമ്പടികളും ലംഘിച്ച് അവര്‍ കൊന്നു. കാല്‍ലക്ഷം  ഫലസ്തീനി വീടുകള്‍ അവര്‍ തകര്‍ത്തു. തദ്ദേശീയരുടെ വീടുകളും വിഭവങ്ങളും  കവര്‍ച്ച ചെയ്തു. 223 ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഫലസ്തീന്‍കാരുടെ  ഭൂമിയില്‍ അവര്‍ സ്ഥാപിച്ചു. യു.എസ് സാമ്രാജ്യത്വത്തിന്റെ തണലിലാണ് അവര്‍ ഈ  കൊള്ളയത്രയും നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിദിനം എഴുപതു  ലക്ഷം ഡോളര്‍ എന്ന തോതിലായിരുന്നു ഇസ്രായേലിന് യു.എസ് സഹായം. കൊന്നും  കവര്‍ന്നും ഉണ്ടാക്കിയ അനേകായിരം ഫലസ്തീന്‍കാരുടെ ചോരപുരണ്ട&amp;nbsp; പണംതന്നെ വേണോ  കേരളത്തില്‍ വ്യവസായ നിക്ഷേപത്തിന്? വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിനുവേണ്ടി  കൂട്ടക്കുരുതി നടത്തിയതിന് എല്‍ബിറ്റ് കമ്പനിയെ സ്വീഡനും നോര്‍വേയും  കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കാന്‍  യുദ്ധക്കോപ്പുകള്‍ നല്‍കിയ കമ്പനിയാണിത്.&lt;br /&gt;&lt;br /&gt;സാമ്രാജ്യത്വ ഭീകരതയുടെ  ഒന്നാന്തരം ഉദാഹരണമെന്ന നിലക്ക് ഇടതുപക്ഷം അകറ്റിനിര്‍ത്തിയിരുന്ന  ഇസ്രായേലിന് അടുത്തകാലത്ത് മനംമാറ്റം വന്നതായി ആരും പറഞ്ഞുകേട്ടിട്ടില്ല.  എന്നല്ല, ആണവായുധം കൈവശംവെക്കുന്ന രാജ്യമാണത് എന്നതിന്റെ സ്ഥിരീകരണമാണ്  കഴിഞ്ഞയാഴ്ച പുറത്തുവന്നത്. വര്‍ണവെറിയന്മാരായിരുന്ന പഴയ ദക്ഷിണാഫ്രിക്കന്‍  സര്‍ക്കാറിന് 1975ല്‍ ആണവ മിസൈല്‍ നല്‍കാന്‍ ഇസ്രായേല്‍ തയാറായതിന്റെ  രേഖകള്‍ പുറത്തുവന്നതോടെയാണിത്. ഗസ്സക്കെതിരെ നിയമവിരുദ്ധമായി  ഏര്‍പ്പെടുത്തിയ ഉപരോധം മനുഷ്യത്വമില്ലായ്മയുടെ ഉദാഹരണമാണ്. കഴിഞ്ഞ  ആഴ്ചകളില്‍ ഗസ്സയിലെ സിവിലിയന്‍ സംഘടനകള്‍ക്കുനേരെ നടത്തിയ ആക്രമണങ്ങളും  അതിന് അടിവരയിട്ടു. ഇപ്പോഴിതാ ഉപരോധംമൂലം പട്ടിണിയിലായ ഗസ്സക്ക്  ഭക്ഷ്യവസ്തുക്കളും മരുന്നുമായി പുറപ്പെട്ട 'ഫ്രീഡം ഫ്ലോട്ടില' സമാധാന  കപ്പല്‍ വ്യൂഹത്തിനുനേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിരിക്കുന്നു.  ചുരുങ്ങിയത് 16 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കുന്നു. മരുന്ന്,  കളിപ്പാട്ടങ്ങള്‍ എന്നിവയടക്കം 10,000 ടണ്‍ ആവശ്യവസ്തുക്കളടങ്ങുന്ന  ചരക്കുകപ്പല്‍ ജനീവ ഉടമ്പടിക്കു വിധേയമായാണ് അന്താരാഷ്ട്ര  സമുദ്രാതിര്‍ത്തിയിലൂടെ ചെന്നത്. ഇതിനകം എഴുപതോളം യു.എന്‍ പ്രമേയങ്ങളെ  ധിക്കരിച്ചിട്ടുള്ള ഇസ്രായേല്‍ ഇത്തവണയും മാനുഷിക മര്യാദ ലംഘിച്ച്  സമാധാനപ്രവര്‍ത്തകരെ കിരാതമായി കൊന്നു. ഈ അതിക്രമത്തെ അപലപിക്കുക  മാത്രമല്ല, അപലപിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുകകൂടി  ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. 'അന്താരാഷ്ട്ര നിയമത്തോടും  രാജ്യാന്തര അഭിപ്രായത്തോടും ഇസ്രായേല്‍ പുലര്‍ത്തുന്ന സമ്പൂര്‍ണമായ  അവജ്ഞയാണ് ഈ ആക്രമണത്തില്‍ തെളിഞ്ഞിരിക്കുന്നത്' എന്ന് സി.പി.എം അംഗീകരിച്ച  പ്രമേയത്തില്‍ പറയുന്നു. ഇതേ പാര്‍ട്ടിയുടെ പ്രതിനിധി ഭരിക്കുന്ന കേരള  വ്യവസായ വകുപ്പ്, ഇസ്രായേലിന്റെ നെറികേടുകള്‍ക്ക് പിന്തുണ നല്‍കുന്ന  കമ്പനിക്ക് കേരളത്തിലെ തന്ത്രപ്രധാനമായ സ്ഥലത്ത് 'വ്യവസായം' തുടങ്ങാന്‍  അനുമതി നല്‍കിയെങ്കില്‍ എന്താണ് അതിനര്‍ഥം? സി.പി.എം നേതൃത്വവും സംസ്ഥാന  വ്യവസായ വകുപ്പും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ മൌനംവെടിയണം.&lt;br /&gt;&lt;br /&gt;എന്തു  വ്യവസായവും എങ്ങനെയും തുടങ്ങുക എന്ന നയം ഇടതുമുന്നണിയും സംസ്ഥാന  സര്‍ക്കാറും അംഗീകരിച്ചിട്ടുണ്ടോ? അതോ രാജ്യസുരക്ഷയും നാട്ടുകാരുടെ  സുസ്ഥിതിയും കണക്കിലെടുത്ത് അഭികാമ്യമായ വ്യവസായങ്ങള്‍ മതി എന്നാണോ  നിലപാട്. ഇക്കാര്യത്തിലുള്ള അവ്യക്തത മുതലെടുക്കാന്‍ നിരവധി നിക്ഷിപ്ത  താല്‍പര്യക്കാര്‍ക്ക് കഴിയുന്നു എന്നതുകൊണ്ടുതന്നെ വ്യക്തത  ആവശ്യമായിരിക്കുന്നു. അതല്ല സാമ്രാജ്യത്വ വിരോധവും മുതലാളിത്ത വിരോധവും  അധികാരത്തിലെത്താനുള്ള പൊള്ളയായ മുദ്രാവാക്യങ്ങള്‍ മാത്രമാണെങ്കില്‍  ജനങ്ങള്‍ അത് തിരിച്ചറിയും. ഇസ്രായേല്‍ കമ്പനിയുടെ കടന്നുവരവിനെക്കുറിച്ച്  അധികൃതര്‍ പുലര്‍ത്തുന്ന മൌനംതന്നെ വാചാലമാണെന്ന് കരുതാന്‍ അവര്‍  നിര്‍ബന്ധിതരാകും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-7605508004513877771?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/7605508004513877771/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=7605508004513877771&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/7605508004513877771'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/7605508004513877771'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_9686.html' title='ഫലസ്തീന്റെ ചോരകൊണ്ട് കേരളത്തില്‍ നിക്ഷേപമോ?'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-8677753868934689625</id><published>2010-06-05T02:31:00.001-07:00</published><updated>2010-06-05T02:31:56.958-07:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>പുത്തനുടുപ്പും പുസ്തകവും വേണ്ട; കോട്ടയംതട്ടിലെ കുട്ടികള്‍ ഇന്നും പണിയിടത്തിലേക്ക്</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;പുത്തനുടുപ്പും പുസ്തകവും  വേണ്ട; കോട്ടയംതട്ടിലെ കുട്ടികള്‍  ഇന്നും പണിയിടത്തിലേക്ക്&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Wednesday, June 2, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;നടുവില്‍: പുത്തന്‍ യൂനിഫോമണിഞ്ഞ് ബാഗും കുടയും പുസ്തകങ്ങളുമെടുത്ത്  കുട്ടികളെല്ലാം പുതു അധ്യയനദിവസമായി സ്‌കൂളിലേക്ക് പോകുമ്പോള്‍  കോട്ടയംതട്ട് ആദിവാസിക്കോളനിയിലെ കുട്ടികള്‍ക്ക് ഇതൊക്കെ കണ്ടുനില്‍ക്കാന്‍  മാത്രം വിധി. ഇവര്‍ ദിനംപ്രതി പോകുന്ന പണിയിടത്തിലേക്ക് തന്നെ ഇന്നും  പോകും.&lt;br /&gt;നടുവില്‍ പഞ്ചായത്തില്‍പെട്ട ഈ കോളനിയിലെ ബഹുഭൂരിഭാഗം കുട്ടികളും  പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരാണ്. ചില കുട്ടികള്‍  രണ്ടാംക്ലാസ് വരെ പോയപ്പോള്‍ മറ്റുചിലര്‍ മൂന്ന് വരെയും അപൂര്‍വം ചിലര്‍  എട്ടുവരെയും പോയവര്‍. എസ്.എസ്.എല്‍.സി വരെ പഠിച്ച ആരും കോളനിയിലില്ല. &lt;br /&gt;തുരുമ്പി  ഗവ. എല്‍.പി സ്‌കൂള്‍, പുലിക്കുരുമ്പ ഹൈസ്‌കൂള്‍, കുടിയാന്മല സ്‌കൂള്‍  തുടങ്ങിയവ സമീപപ്രദേശങ്ങളില്‍തന്നെ ഉണ്ടായിട്ടും കുട്ടികളുടെ  പാതിവഴിയിലുള്ള പഠനം ഉപേക്ഷിക്കലിന്റെ കാരണമന്വേഷിച്ച് ആരും ഇതുവരെ  എത്തിയിട്ടില്ല. &lt;br /&gt;പഠനം നിര്‍ത്തിയവരില്‍ ഭൂരിഭാഗവും കൂലിവേലക്ക്  പോവുകയാണ്.&amp;nbsp; 50ഉം 30ഉം രൂപ കൂലിക്ക് കാട് തെളിക്കല്‍, പുല്ലരിയല്‍ തുടങ്ങിയ  നാടന്‍ പണികള്‍ക്കാണ് കുട്ടികള്‍ പോകുന്നത്. ചില കുട്ടികള്‍ അമ്മമാര്‍  ജോലിക്ക് പോവുമ്പോള്‍ ചെറിയ കുട്ടികളെ പരിചരിക്കാന്‍ വീട്ടില്‍  നില്‍ക്കുന്നു.&lt;br /&gt;കോളനിയിലെ കല്ലാ ശാന്തയുടെയും കുമാരന്റെയും മകള്‍ ആതിര  2007ല്‍ അഞ്ചാംതരത്തില്‍ പഠനം നിര്‍ത്തി ഇപ്പോള്‍ കൂലിപ്പണിക്ക് പോവുകയാണ്.  മോഹനന്റെ മകള്‍ സിന്ധു കഴിഞ്ഞ അധ്യയനവര്‍ഷമാണ് അഞ്ചാം തരത്തില്‍  മൂന്നുമാസം മാത്രം പോയി പഠനം നിര്‍ത്തിയത്. കല്ലാ കല്യാണിയുടെ മകള്‍ സുകന്യ  (12) തുരുമ്പി യു.പി സ്‌കൂളില്‍ പഠനം നിര്‍ത്തി. ചേമ്പില്‍ നാരായണന്റെ  മക്കളായ വിന്‍സി പുലിക്കുരുമ്പ സ്‌കൂളില്‍വെച്ച് എട്ടാംതരത്തിലും ഷൈനി ഏഴാം  ക്ലാസിലും സിന്ധു അഞ്ചാം ക്ലാസിലും സിനി ഏഴിലും പഠനം നിര്‍ത്തി. ഈ  കുട്ടികളും വിവിധ ജോലികള്‍ക്കായി പോകുകയാണ്. &lt;br /&gt;കല്യാണി കല്ലയുടെ 15  വയസ്സുള്ള മകന്‍ സുധീഷ് എട്ടാം ക്ലാസിലും 12 വയസ്സുള്ള സുകന്യ തുരുമ്പി  യു.പി സ്‌കൂളില്‍നിന്ന് രണ്ടാം ക്ലാസിലും പഠനം നിര്‍ത്തി. ഇത്തരത്തില്‍  കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കിടയില്‍ പഠനം നിര്‍ത്തിയ കുട്ടികള്‍ ഈ  കോളനിയില്‍ നിരവധിയാണ്. &lt;br /&gt;അടിസ്ഥാനസൗകര്യങ്ങളിലുള്ള അപര്യാപ്തതയാണ്  സ്‌കൂളില്‍ പോകുന്നതില്‍നിന്ന് അകറ്റുന്നതിനുള്ള പ്രധാന കാരണം. മൂന്ന്  കിലോമീറ്ററോളം തകര്‍ന്ന മണ്‍റോഡിലൂടെ നടന്നു വേണം സ്‌കൂളിലെത്താന്‍.  കുടിവെള്ള സൗകര്യമോ വൈദ്യുതിയോ കോളനിയിലില്ല. ഉയര്‍ന്ന പ്രദേശമായതിനാല്‍  മഴക്കാലത്ത് തണുപ്പ് ഏറെ ഉണ്ടാകുന്നതും ദുരിതം ഇരട്ടിയാക്കുന്നു.  ആദിവാസികള്‍ക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടികള്‍  വാരിയെറിയുമ്പോഴും അടിസ്ഥാന പ്രശ്‌നമായ വിദ്യാഭ്യാസം പോലും ഇവര്‍ക്ക്  ലഭിക്കുന്നില്ല. കോളനിയിലേക്കുള്ള റോഡടക്കമുള്ള അടിസ്ഥാനപ്രശ്‌നങ്ങള്‍  പരിഹരിക്കുകയും കോളനിവാസികള്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തുകയോ  വിദ്യാലയങ്ങള്‍ അനുവദിക്കുകയോ ആണ് ഇവരുടെ വിദ്യാഭ്യാസ ആവശ്യത്തിന്  മുഖ്യമായും ചെയ്യേണ്ടതെന്ന് ആവശ്യമുയരുന്നു. പട്ടികവര്‍ഗ വകുപ്പ്  നോക്കുകുത്തിയായി നില്‍ക്കുന്നതും ഏറെ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്.&lt;br /&gt;രജിസ്റ്ററില്‍  പേര് ചേര്‍ത്തുകഴിഞ്ഞാല്‍ കുട്ടികള്‍ പഠനം നിര്‍ത്തിയാലും സ്‌കൂള്‍  അധികൃതര്‍ അന്വേഷിക്കുന്നില്ലെന്നും പരാതിയുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-8677753868934689625?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/8677753868934689625/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=8677753868934689625&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8677753868934689625'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/8677753868934689625'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_766.html' title='പുത്തനുടുപ്പും പുസ്തകവും വേണ്ട; കോട്ടയംതട്ടിലെ കുട്ടികള്‍ ഇന്നും പണിയിടത്തിലേക്ക്'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-3465120640172014492</id><published>2010-06-05T02:27:00.000-07:00</published><updated>2010-06-05T02:27:17.142-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ഐക്യരാഷ്ട്രസഭയും ഇസ്രായേലിന്റെ കാടത്തവും</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ഐക്യരാഷ്ട്രസഭയും  ഇസ്രായേലിന്റെ കാടത്തവും&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;    &lt;div class="content clear-block"&gt;     &lt;div class="mad-font-resizable"&gt;&lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Tuesday, June 1, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;2007 മുതല്‍ ഇസ്രായേലിന്റെ കടുത്ത ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സ  മേഖലയിലേക്ക് മാനുഷിക ദുരിതാശ്വാസ സാമഗ്രികളുമായി സൈപ്രസില്‍നിന്ന്  പുറപ്പെട്ട കപ്പല്‍ വ്യൂഹത്തെ ആക്രമിച്ച് ചുരുങ്ങിയത് പത്തുപേരെ കൊല്ലുകയും  നിരവധി പേര്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്ത ജൂതരാഷ്ട്രത്തിന്റെ  കാട്ടാളത്തത്തെ തുറന്നപലപിക്കാന്‍പോലും തയാറാവാതിരുന്ന ഐക്യരാഷ്ട്ര  രക്ഷാസമിതി ഒരിക്കല്‍കൂടി അതിന്റെ സാമ്രാജ്യത്വ ദാസ്യവും സയണിസ്റ്റ്  പ്രേമവും തെളിയിച്ചിരിക്കുന്നു. ഭൂരിഭാഗവും തുര്‍ക്കികളടങ്ങുന്ന 700 അംഗ  ദുരിതാശ്വാസസംഘത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ആസ്ത്രേലിയ, ഗ്രീസ്, കാനഡ,  ബെല്‍ജിയം, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള സമാധാന  പ്രവര്‍ത്തകരും നൊബേല്‍ പുരസ്കാര ജേതാവും മൂന്നു ജര്‍മന്‍ എം.പിമാരും രണ്ട്  ആസ്ത്രേലിയന്‍ പത്രപ്രവര്‍ത്തകരും ഉണ്ടായിരുന്നു. കപ്പല്‍വ്യൂഹം  മധ്യധരണ്യാഴിയില്‍, ഗസ്സ തീരത്തുനിന്ന് 64 കിലോമീറ്റര്‍ അകലെ എത്തിയ  നേരത്ത് ഇസ്രായേലി കമാന്റോകള്‍ യുദ്ധക്കപ്പലുകളിലും ഹെലികോപ്റ്ററുകളിലുമായി  വന്ന് സമാധാന പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു എന്നാണ്  റിപ്പോര്‍ട്ട്്. തുര്‍ക്കിയിലെ ഭരണകക്ഷിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന  ഇന്‍സാനി യര്‍ദിം വക്ഫി എന്ന മനുഷ്യാവകാശ സംഘടനയുടെ നിയന്ത്രണത്തിലുള്ള  മാവിമര്‍മറക്കുനേരെയാണ് പ്രധാനമായും ആക്രമണം നടന്നത്. കത്തിയും  വടിയുമുപയോഗിച്ച് ആക്രമിക്കപ്പെട്ടപ്പോള്‍ തങ്ങള്‍ ആത്മരക്ഷാര്‍ഥം  പ്രത്യാക്രമണം നടത്തുകയാണുണ്ടായതെന്ന് സയണിസ്റ്റ് ഭീകരര്‍  അവകാശപ്പെടുന്നുണ്ടെങ്കിലും ആരും അത് മുഖവിലക്കെടുക്കുന്നില്ല. കപ്പലിലെ  അടുക്കളയില്‍ ഉപയോഗിക്കുന്ന കറിക്കത്തിയെടുത്ത് സര്‍വായുധ സജ്ജരായ  ഇസ്രായേലി കമാന്റോകളെ ആക്രമിക്കാന്‍മാത്രം വിഡ്ഢികളാവില്ലല്ലോ ദുരിതാശ്വാസ  പ്രവര്‍ത്തകര്‍. കപ്പലുകള്‍ തങ്ങളുടെ ജലാതിര്‍ത്തിയിലേക്ക് കടന്നാല്‍ തടയുക  മാത്രമേ തെല്ലെങ്കിലും മനുഷ്യത്വമുണ്ടെങ്കില്‍ പരമാവധി ജൂതരാഷ്ട്രത്തിന്  ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ. പക്ഷേ, സാമാന്യ മാനവിക മൂല്യങ്ങള്‍ക്ക് ഒരു  പരിഗണനയും നല്‍കിയ പാരമ്പര്യം ഇല്ലാത്ത ഇസ്രായേലിനെക്കുറിച്ച് അങ്ങനെയൊരു  പ്രതീക്ഷ അസ്ഥാനത്താണ്. ഉപരോധിത ഗസ്സയിലേക്ക് ആഴ്ചതോറും 15000 ടണ്‍ ആശ്വാസ  സാമഗ്രികള്‍ തങ്ങള്‍ കടത്തിവിടുന്നുണ്ടെന്ന് ഇസ്രായേല്‍ അവകാശപ്പെടുമ്പോള്‍  അത് ആവശ്യത്തിന്റെ നാലിലൊന്നുപോലും വരില്ലെന്നാണ് ഐക്യരാഷ്ട്ര സഭ  ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്. വൃദ്ധരും കുഞ്ഞുങ്ങളുമടക്കം ഒരു ജനതയെ  കൊല്ലാക്കൊല ചെയ്യുന്ന ഇസ്രായേലിന്റെ കൊടുംക്രൂരതയില്‍ മനംനൊന്താണ്  പതിനായിരം ടണ്‍ അവശ്യ സാധനങ്ങളുമായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള  മനുഷ്യസ്നേഹികള്‍ നിരായുധരായി കപ്പല്‍ കയറി ഗസ്സയിലേക്ക് പുറപ്പെട്ടത്.  അവര്‍ ഗസ്സ തീരത്തെത്തി സാധനങ്ങളുടെ വിതരണം നടത്താന്‍  അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ തന്നെ ഇസ്രായേലിന്റെ ഒരുവിധ  താല്‍പര്യത്തെയും അത് പ്രതികൂലമായി ബാധിക്കുമായിരുന്നില്ല. മറിച്ച്  നിരന്തരം നടക്കുന്ന പശ്ചിമേഷ്യന്‍ സമാധാന സംസ്ഥാപന ശ്രമങ്ങളോട് അനുകൂലമായി  പ്രതികരിക്കുന്നതിന്റെ ലക്ഷണമായി അത് വിലയിരുത്തപ്പെടുമായിരുന്നു.&lt;br /&gt;&lt;br /&gt;ഇസ്രായേലിന്റെ  ഈ ധാര്‍ഷ്ട്യത്തിന്റെയും ഔദ്ധത്യത്തിന്റെയും സ്രോതസ്സ് അമേരിക്കയുടെ  രക്ഷകര്‍തൃത്വമാണെന്നത് സുവിദിതമാണ്.&amp;nbsp; തങ്ങളെന്ത് ചട്ടമ്പിത്തരം  കാട്ടിയാലും അമേരിക്കയുടെ സംരക്ഷണം അതിനുണ്ടാവുമെന്ന് ഇസ്രായേലിന്നറിയാം.  അമേരിക്കയുടെ പിടിയിലമര്‍ന്ന ഐക്യരാഷ്ട്രസഭക്കാവട്ടെ ഒന്നും  ചെയ്യാനാവില്ലെന്നും അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. ദുരിതാശ്വാസ കപ്പല്‍  ആക്രമിച്ച സംഭവത്തിലും ചരിത്രം ആവര്‍ത്തിക്കുകയേ ചെയ്തിട്ടുള്ളൂ.  'അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ ഗസ്സയിലേക്കുള്ള കപ്പല്‍  വ്യൂഹയാത്രക്കെതിരെ ഇസ്രായേല്‍ നടത്തിയ സൈനിക ഓപറേഷനിടെ ഉണ്ടായ  ജീവഹാനിയിലും പരിക്കിലും' സെക്യൂരിറ്റി കൌണ്‍സില്‍ അഗാധമായ ഖേദം  പ്രകടിപ്പിച്ചു. ചെയ്തികളെ രക്ഷാസമിതി അപലപിക്കുകയും പീഡിതരുടെ കുടുംബങ്ങളെ  അനുശോചനമറിയിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് നേരായതും നിഷ്പക്ഷവും  വിശ്വാസ്യവും സുതാര്യവുമായ ഒരന്വേഷണത്തിനും സമിതി ആവശ്യപ്പെട്ടിരിക്കുന്നു.  ഇസ്രായേല്‍ നടത്തിയ നഗ്നമായ ആക്രമണത്തെപ്പറ്റി രക്ഷാസമിതി പറഞ്ഞത് 'സൈനിക  ഓപറേഷന്‍' എന്നു മാത്രമാണ്. ആ രാജ്യത്തെ അസന്ദിഗ്ധമായി അപലപിച്ചതുമില്ല.  അന്വേഷണം ആര്‍ നടത്തണമെന്നും പറഞ്ഞില്ല. ഇസ്രായേല്‍ പിടിച്ചുവെച്ച  കപ്പലുകളെയും സിവിലിയന്മാരെയും വിട്ടയക്കണമെന്ന് അഭ്യര്‍ഥിക്കുകമാത്രം  ചെയ്തു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവില്‍,  അമേരിക്കയുടെയും ഇസ്രായേലിന്റെയും സഖ്യ രാഷ്ട്രമായ തുര്‍ക്കിയുടെ  നിര്‍ബന്ധത്തിനു വഴങ്ങി, വാക്കുകള്‍ വേണ്ടത്ര മയപ്പെടുത്തി ഒരു പ്രസ്താവന  രക്ഷാസമിതി മനമില്ലാ മനസ്സോടെ ഇറക്കുകയായിരുന്നു. കപ്പല്‍ യാത്രക്കാരെ  മുഴുവന്‍ ഇസ്രായേല്‍ ബന്ദികളായി പിടിച്ചിട്ടുണ്ട്. അവരെ  വിട്ടയപ്പിക്കാനുള്ള ശക്തമായ ഒരിടപെടലും ഐക്യരാഷ്ട്രസഭയുടെ  ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. അതേയവസരത്തില്‍ നിരാശരും  രോഷാകുലരുമായ ഫലസ്തീന്‍ കുട്ടികളില്‍ വല്ലവരും ജൂതപ്പടയുടെ നേരെ  കല്ലെറിഞ്ഞാല്‍ 'കൊടുംഭീകരത'ക്കെതിരെ യാങ്കികളുടെ ഇടപെടലുണ്ടാവും,  രക്ഷാസമിതി കഠിനമായി അപലപിക്കും! മാനവികതയും നീതിയും ഇത്രമേല്‍  നോക്കുകുത്തിയായ ഒരു കാലം ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല. ബറാക് ഒബാമ  വൈറ്റ് ഹൌസിലേക്ക് കടന്നുവന്നത് മാറ്റത്തിനുവേണ്ടിയാണെന്ന്  ഉദ്ഘോഷിച്ചിരുന്നു. മുസ്ലിം രാജ്യങ്ങളുമായി അടുക്കാന്‍ നടപടികള്‍ ആരംഭിച്ചു  എന്നും അവകാശപ്പെട്ടിരുന്നു. പക്ഷേ, വൈറ്റ് ഹൌസ് മുമ്പന്നെത്തെയും പോലെ  ഇന്നും സയണിസത്തിന്റെ പിടിയില്‍തന്നെയെന്ന് തിരിച്ചറിയാതിരുന്നിട്ട്  കാര്യമില്ല. വൈറ്റ് ഹൌസ് യഹൂദ അധിനിവേശത്തില്‍നിന്ന് മോചിതമാവാതെ  ഐക്യരാഷ്ട്രസഭക്കു മുക്തിയോ സ്വാതന്ത്യ്രമോ സമീപഭാവിയിലൊന്നും  പ്രതീക്ഷിക്കേണ്ടതുമില്ല.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-3465120640172014492?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/3465120640172014492/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=3465120640172014492&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/3465120640172014492'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/3465120640172014492'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_7942.html' title='ഐക്യരാഷ്ട്രസഭയും ഇസ്രായേലിന്റെ കാടത്തവും'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-7919945989575414009</id><published>2010-06-05T02:20:00.001-07:00</published><updated>2010-06-05T02:20:57.703-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>മമതയുടെ അട്ടിമറി വിജയം</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;മമതയുടെ അട്ടിമറി വിജയം&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;    &lt;div class="content clear-block"&gt;     &lt;div class="mad-font-resizable"&gt;&lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Wednesday, June 2, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;വംഗനാട്ടില്‍ വിപ്ലവ പാര്‍ട്ടിക്ക് വിലയിടിഞ്ഞുവോ? അജയ്യമെന്ന്  കരുതിയിരുന്ന ചുവപ്പ് ദുര്‍ഗങ്ങളിലേക്ക് മമത ബാനര്‍ജി എന്ന വനിതയുടെ  ഒറ്റയാള്‍ പട്ടാളം ഇരച്ചുകയറി വിജയനൃത്തമാടിയതിന്റെ നേര്‍ക്കാഴ്ചയായി  ഇന്നലെ പുറത്തുവന്ന മുനിസിപ്പല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം.&lt;br /&gt;&lt;br /&gt;മൂന്ന്  ദശകത്തിലേറെയായി സംസ്ഥാന ഭരണം കൈയടക്കിവെച്ചിരിക്കുന്ന സി.പി.എമ്മിനോടും  കേന്ദ്രം ഭരിക്കുന്ന യു.പി.എ മുന്നണിയിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസിനോടും  ഒരേ സമയം പൊരുതി നേടിയ ഈ വിജയം തിളക്കമാര്‍ന്നത് എന്നതിനപ്പുറം പശ്ചിമ  ബംഗാള്‍ രാഷ്ട്രീയ ഭൂമികയെ തന്നെ അട്ടിമറിച്ചു എന്ന വിശേഷണം  അതിശയോക്തിയാവില്ല. ഏറെ ശ്രദ്ധാ കേന്ദ്രമായിരുന്ന കൊല്‍ക്കത്ത നഗരസഭാ  കൌണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലമാണ് മമതക്ക്&amp;nbsp; താരശോഭ പകരുന്നത്. ആകെയുള്ള 141  സീറ്റില്‍ 75 സീറ്റുകള്‍ നേടി ഭരണം നടത്തുന്ന സി.പി.എമ്മിന് ഇത്തവണ ഇവിടെ  മേല്‍വിലാസം നഷ്ടപ്പെട്ടു എന്നു പറയാം. 33 വാര്‍ഡുകളില്‍ ഭരണ കക്ഷിയുമായി  നേര്‍ക്കുനേരെയും ശേഷിക്കുന്ന ഇടങ്ങളില്‍ ഇവര്‍ക്കു പുറമെ കോണ്‍ഗ്രസിനോടും  പൊരുതി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയ തൃണമൂല്‍ ശരിക്കും ഒരു  വെട്ടിനിരത്തല്‍ തന്നെയാണ് നടത്തിയത്. ഇതിലേറെ പരിക്കു പറ്റിയത്  സി.പി.എമ്മിനാണെങ്കിലും കോണ്‍ഗ്രസിന്റെയും കണ്ണു തുറപ്പിക്കേണ്ട  പ്രഹരമാണിത്.&lt;br /&gt;&lt;br /&gt;കൊല്‍ക്കത്ത മാത്രമല്ല, തൊട്ടടുത്ത പ്രദേശവും മറ്റൊരു  അഭിമാന പ്രശ്നവുമായിരുന്ന ബിദാനഗറും മമതക്കൊപ്പമാണ് നിന്നത്. 'ഉപ്പു നഗരം'  എന്ന പേരിലറിയപ്പെടുന്ന അവിടെയും മറ്റാരുടെയും 'കൈ'ത്താങ്ങില്ലാതെ  ഭരിക്കാന്‍ മാത്രം ജനപിന്തുണ നേടിയെന്നത് 'ലൊട്ടുലൊടുക്കു' ന്യായങ്ങള്‍  പറഞ്ഞ് ചെറുതായിക്കാണാന്‍ ശ്രമിക്കുന്നത് വസ്തുതകളോട് പുറംതിരിഞ്ഞു  നില്‍ക്കലാവും. ചുവപ്പ് വര ഭേദിച്ച് അല്‍പം വലത്തോട്ടേക്കുള്ള ഈ  ചുവടുമാറ്റം ഇത്ര കനത്ത തോതിലല്ലെങ്കിലും നേരത്തേതന്നെ കണ്ട് തുടങ്ങിയതാണ്.  കഴിഞ്ഞവര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും അതിന് ഒരു വര്‍ഷം മുമ്പ്  നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലുമൊക്കെ ഇത് 'അപകട സൂചന'  കാണിച്ചിരുന്നതാണ്. ഉരുള്‍പൊട്ടലിന്റെ ഊക്കോടെ പ്രതിഫലിക്കുന്നത്  ഇപ്പോഴാണെന്ന് മാത്രം.&lt;br /&gt;&lt;br /&gt;തെരഞ്ഞെടുപ്പിന്റെ 'ട്രന്റ്' അറിവായപ്പോള്‍  തന്നെ പ്രതികരിക്കാനും മമതയെ അഭിനന്ദിക്കാനും രംഗത്തു വന്നവരില്‍ മുമ്പന്‍  കേന്ദ്രമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ പ്രണബ് മുഖര്‍ജിയാണെന്ന  കാര്യം ശ്രദ്ധേയമാണ്.&amp;nbsp; ജനവിധി വിശദമായ വിലയിരുത്തലിന്  സമയമായിട്ടില്ലെങ്കിലും പാര്‍ട്ടിക്കേറ്റ പരാജയം വിനയപൂര്‍വം  അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ച പ്രണബിന്റെ വാക്കുകള്‍ ഒരു വീണ്ടു  വിചാരത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചെങ്കില്‍ അത്രയും നന്ന്. മമതയുടെ  കളി കാണുന്നതില്‍ പരാജയപ്പെടുകയും ചുളുവില്‍ കാര്യം ഒപ്പിച്ചെടുക്കാമെന്ന്  മനഃപായസമുണ്ണുകയും ചെയ്ത കോണ്‍ഗ്രസിന്റെ അതിബുദ്ധിക്ക് അവര്‍ നല്‍കിയ കനത്ത  പ്രഹരമായി മാറി മല്‍സര ഫലം.&lt;br /&gt;&lt;br /&gt;ഏതായാലും ഇത് അടുത്ത വര്‍ഷം  നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്ന് രാഷ്ട്രീയ  വിശാരദന്മാര്‍ ഇതിനകം വിലയിരുത്തിക്കഴിഞ്ഞു.&amp;nbsp; അതേസമയം, ഇനി ഒട്ടും  കാത്തിരിക്കാതെ സഭ പിരിച്ചുവിട്ട് ഉടനെ തെരഞ്ഞെടുപ്പ് നടത്തണമെന്ന മമതയുടെ  ആവശ്യം നിലനില്‍ക്കത്തക്കതും അര്‍ഹിക്കുന്നതും തന്നെ. പക്ഷേ,  കണക്കുകൂട്ടലുകള്‍ തെറ്റിച്ച ഈ ജനവിധി മമതക്ക് ലഭിച്ച 'പോസിറ്റീവ്'  വോട്ടുകള്‍ മാത്രമായി കരുതുന്നത് യുക്തിഭദ്രമായിരിക്കില്ല.&lt;br /&gt;&lt;br /&gt;തൊഴിലില്ലായ്മയും  ദാരിദ്യ്രവും കഷ്ടപ്പാടും കൊടികുത്തി വാഴുന്ന ഒരു നാട്ടില്‍ ആ പാവങ്ങളുടെ  കണ്ണീര്‍ വോട്ടാക്കി മാറ്റി അധികാരമേറുക മാത്രമല്ല, കാല്‍ നൂറ്റാണ്ടിലേറെ  കാലം അധികാരം കൈയടക്കിവെച്ചിട്ടും കോരന് കുമ്പിളില്‍ പോലും കഞ്ഞി  കിട്ടിയില്ല എന്നതായിരുന്നു അവസ്ഥ. അധികാരവും അര്‍ഥവും  സ്വന്തമാക്കിയപ്പോള്‍ അതുവരെ കൂടെയുണ്ടായിരുന്ന അധ്വാനിക്കുന്നവരും അശരണരും  വേണ്ടാതായി. വിപ്ലവം വ്യവസായവത്കരണത്തിന് വഴിമാറുകയും കാടും മേടും മൂലധന  ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളും  ദലിത്^ആദിവാസി ഗോത്രവര്‍ഗങ്ങളും പിറന്ന മണ്ണില്‍നിന്നും പണിയെടുത്തു വരുന്ന  പാടശേഖരങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. സിംഗൂരും നന്ദിഗ്രാമും  ഒക്കെ ചാരം മൂടിക്കിടക്കുന്ന തീക്കനലായി  പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ്ഫലം  വിളിച്ചുപറയുന്നത്. പതിനായിരങ്ങളുടെ കണ്ണീര്‍ കാണാന്‍ കൂട്ടാക്കിയില്ലെന്ന്  മാത്രമല്ല അതേക്കുറിച്ച് പറയുകയും അവരോട് ഐക്യപ്പെടുകയും ചെയ്യുന്നവരെ  'തീവ്രവാദികള്‍' മുതല്‍ നിഘണ്ടുവില്‍ ലഭ്യമായ എല്ലാവിധ  കുത്തുവാക്കുകളുമുപയോഗിച്ച് നിശãബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആ  പ്രതികാരം ബാലറ്റ് യുദ്ധത്തിലൂടെ അവര്‍ വീട്ടിയെങ്കില്‍, കാരണം വേറെ  തിരഞ്ഞ് സമയം കളയേണ്ടതില്ല. കാലത്തിന്റെ കണ്ണാടി സ്വന്തം മുഖത്തിന് നേരെ  തിരിച്ചുപിടിച്ചാല്‍ മതി. അപ്പോള്‍ കാണാം വികൃത രൂപം.&lt;br /&gt;&lt;br /&gt;കൊല്‍ക്കത്ത  പോലെ ജനസാന്ദ്രമായ നഗരത്തിലെ ചേരികളിലും ചേറുകളിലും അര്‍ധ പട്ടിണിയും  മുഴുപട്ടിണിയുമായി കുരച്ചു തുപ്പിയും ഊര്‍ധ്വശ്വാസം വലിച്ചും കഴിയുന്ന  പരസഹസ്രം പാവങ്ങളില്‍ നല്ല പങ്ക് പിന്നാക്ക  ന്യൂനപക്ഷങ്ങളില്‍പെട്ടവരാണെന്നിരിക്കെ അവരും ഇത്തവണ ചിഹ്നം  മാറ്റിക്കുത്തിയെന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. ചുരുക്കത്തില്‍,  സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ നിന്നായി വന്‍ തോതിലുള്ള കൊഴിഞ്ഞുപോക്ക്  സി.പി.എമ്മിന് നേരിടേണ്ടി വന്നു എന്ന കാര്യത്തില്‍ സംശയമില്ല. തൊഴിലാളി  പ്രസ്ഥാനം അധികാരത്തിന്റെ രണ്ട് നാള്‍ കൊണ്ട് കൂടുതല്‍ മുന്തിയ മുതലാളി  പ്രസ്ഥാനമായി മാറി എന്നതാണ് അനുഭവ യാഥാര്‍ഥ്യം. ഇത് ബംഗാളിന്റെ മാത്രം  അവസ്ഥയല്ല. കേരളത്തിലും ഇതേ വഴിക്ക് തന്നെയാണ് ആ പാര്‍ട്ടി തേര്  തെളിക്കുന്നത് എന്ന ആരോപണത്തിന് അടിവരയിടുന്നതാണ് സംഭവങ്ങളോരോന്നും. ഒരു  വീണ്ടുവിചാരത്തിനും പുനര്‍വായനക്കും ബംഗാള്‍ മോഡല്‍ നഗരസഭാ തെരഞ്ഞെടുപ്പ്  പ്രചോദനമായില്ലെങ്കില്‍ അവിടം മാത്രമല്ല ഇവിടെയും ഫലം  മറ്റൊന്നായിരിക്കില്ല. തരംപോലെ ജാതി കാര്‍ഡ് മുതല്‍ ഭൂരിപക്ഷ വര്‍ഗീയ  പ്രീണനംവരെ ഇറക്കിയും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ വെറുപ്പിച്ചും  കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന് മനഃപായസമുണ്ണുന്നുവെങ്കില്‍,  തെറ്റി എന്നേ പറയാനുള്ളൂ.&lt;br /&gt;&lt;br /&gt;ബംഗാളിന്റെ മനസ്സറിഞ്ഞ് പാടവത്തോടെ  ചുവടുവെക്കാന്‍ മറന്നു പോയാല്‍ ഇപ്പോഴത്തെ തരംഗം ഒരു ഉഷ്ണക്കാറ്റായി  തൃണമൂലിനെയും പിടികൂടാതിരിക്കില്ല എന്ന് മമതയും മനസ്സിലാക്കിയാല്‍ നന്ന്.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-7919945989575414009?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/7919945989575414009/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=7919945989575414009&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/7919945989575414009'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/7919945989575414009'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_9656.html' title='മമതയുടെ അട്ടിമറി വിജയം'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-449418655512446475</id><published>2010-06-05T02:19:00.000-07:00</published><updated>2010-06-05T02:19:29.421-07:00</updated><category scheme='http://www.blogger.com/atom/ns#' term='കോവിലന്‍'/><title type='text'>ജീവിതത്തില്‍നിന്ന് പറിച്ചെടുത്ത കഥകള്‍</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;ജീവിതത്തില്‍നിന്ന്   പറിച്ചെടുത്ത കഥകള്‍&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-text field-field-subtitle"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           പി.കെ. പാറക്കടവ്   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;&lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Wednesday, June 2, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;കടംവാങ്ങിയ ദര്‍ശനങ്ങളില്‍ മിനുങ്ങിനടന്ന നമ്മുടെ ആധുനിക എഴുത്തുകാര്‍  കൊണ്ടാടപ്പെട്ടപ്പോള്‍ മനുഷ്യന്റെ ദാരിദ്യ്രവും രോഗവും ഏകാകിതയുമൊക്കെ  വിഷയമാക്കി എല്ലുറപ്പുള്ള കഥകളെഴുതിയ കോവിലനെ മലയാളികള്‍ വേണ്ടവിധത്തില്‍  തിരിച്ചറിഞ്ഞിട്ടുണ്ടോ? &lt;br /&gt;&lt;br /&gt;ഏതാണ്ട് കാല്‍നൂറ്റാണ്ടോളം  പട്ടാളത്തിലായിരുന്നു കോവിലന്‍. പച്ചയായ മനുഷ്യനും അവന്റെ  പങ്കപ്പാടുകളുമായിരുന്നു കോവിലന് വിഷയം. വിശപ്പ് രചനയുടെ മുഖ്യ  പ്രശ്നമായെടുക്കുമ്പോഴും കോവിലന്‍ പറഞ്ഞു: 'എന്റെ കഥാപാത്രങ്ങള്‍  ദാരിദ്യ്രം കൊണ്ട് കരഞ്ഞിരിക്കുന്നവരല്ല. അവര്‍ക്ക് നിവര്‍ന്നുനിന്ന്  ജീവിക്കാന്‍ തടസ്സം ദാരിദ്യ്രമായിരുന്നു എന്നേയുള്ളൂ. ഞാനൊരിക്കലും  പട്ടിണിപ്പാട്ട് പാടിയിട്ടില്ല.'&lt;br /&gt;&lt;br /&gt;മറ്റാര്‍ക്കും എഴുതാനാവാത്ത  വ്യത്യസ്തമായ അനുഭവമാണ് കോവിലന്‍ കഥകളില്‍ വരച്ചിട്ടത്. നമുക്ക് അപരിചിതമായ  ചുറ്റുപാടുകള്‍ കോവിലന്‍ ചിത്രീകരിച്ചു. പക്ഷേ, അത് ജീവിതത്തില്‍നിന്ന്  പറിച്ചെടുത്തതായിരുന്നു 'പര്‍വതത്തില്‍ ഓരോ പ്രഭാതവും വ്യത്യസ്തമായിരുന്നു.  ഇന്നലെ കണ്ട ദൃശ്യമോ വര്‍ണഭംഗികളോ ഇന്ന് കാണുന്നില്ല. കാറ്റുപോലും  ഉറങ്ങിക്കിടക്കുമ്പോള്‍ കുളിരിന്റെ പല്ലുകളും വളര്‍ന്നിട്ടുണ്ടാവില്ല''.  (ഒരു പ്രതികാരത്തിന്റെ കഥ). കോവിലന്‍ കഥകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ  നാം കണ്ടുമുട്ടുന്നു. നരപടരുന്ന താടിയില്‍ ചൊറിയുകയും തേയുന്ന  മഞ്ഞപ്പല്ലുകളില്‍ ചിരിക്കുകയും ചെയ്യുന്ന സുബേദാര്‍മാരെയും  പെട്രോമാക്സിന്റെ തീക്ഷ്ണപ്രഭയില്‍ എരിഞ്ഞും കരിഞ്ഞും നില്‍ക്കുന്ന  സുഭദ്രമാരെയും കയ്യാലയുടെ ഉമ്മറത്ത് ചാരുകസേരയില്‍ കിടന്ന് മാറത്തെ നരച്ച  രോമങ്ങള്‍ നുള്ളിയെടുക്കുന്ന നരച്ച മുത്തച്ഛന്മാരെയും നാം കണ്ടുമുട്ടുന്നു.&lt;br /&gt;&lt;br /&gt;കരളും  വികാരവും തലച്ചോറും വിവേചനശീലവുമുള്ള മനുഷ്യനോട് പട്ടിണിയും തണുപ്പും  കൊണ്ട് മരിച്ച ഒരു പാവപ്പെട്ടവനെപ്പറ്റി പറയുകയാണ് 'നഗരത്തിന്റെ നിഴല്‍'  എന്ന കഥയില്‍. മനുഷ്യന് പേ പിടിച്ച് ഒരു രാജ്യം പകുത്ത് രണ്ടാക്കിയ ഒരു  കാലത്തിന്റെ കഥകൂടിയാണിത്.&lt;br /&gt;&lt;br /&gt;നനുത്ത ഭാഷയില്‍ മോഹത്തിന്റെയും  മോഹഭംഗത്തിന്റെയുമൊക്കെ കഥകള്‍ പറയുന്നവര്‍ക്കിടയില്‍ ഒരു കഷണം അസ്ഥിയാണ്  ഇക്കഥാകാരന് കാണിച്ചുതരാനുള്ളത്. മകന്‍ കുഴിച്ചെടുക്കുന്ന ഒരു  അസ്ഥിക്കഷണത്തില്‍ ഒരു വൃദ്ധന്റെ പോയകാലത്തെ പ്രണയത്തിന്റെ ഓര്‍മകളുണ്ട്.  മറച്ചുവെച്ച ഭൂതകാലമുണ്ട്. ആ ഓര്‍മകളില്‍, ഭൂതകാലത്തില്‍ മുഖം കുത്തിവീണ്  വൃദ്ധന്‍ ഒടുങ്ങുന്നു. 'പിന്നീട് കുളിപ്പിക്കാന്‍ എടുത്തുകിടത്തിയപ്പോള്‍  കിടക്കവിരി എടുത്തുമാറ്റിയ ആരോ ഒരു പൊതി എനിക്ക് കൊണ്ടുതന്നു. നനുത്ത  വെള്ളക്കടലാസില്‍ ചിരട്ടയുടെ അടിയോളം പോന്ന ആ അസ്ഥിശകലമുണ്ട് കിടക്കുന്നു!  അതോടെ ഒരു കുറിപ്പും. 'ഞാന്‍ മരിച്ചാല്‍ എന്നോടൊപ്പം ഈ അസ്ഥി മറവ് ചെയ്യണം.  അവള്‍ ചേര്‍ന്ന മണ്ണിലല്ലെങ്കിലും അവളുടെ ശരീരത്തോടു ചേര്‍ന്ന് മണ്ണാകാന്‍  ഇടവന്നല്ലോ'.&lt;br /&gt;'ഒരു കഷണം അസ്ഥി' വായിക്കുമ്പോള്‍ മലയാളത്തിലെ  എല്ലുറപ്പുള്ള നല്ല ഒരു കഥയിതാ എന്ന് നമുക്ക് പറയാനാകും.&lt;br /&gt;&lt;br /&gt;ഞെട്ടിക്കുന്ന  പരുക്കന്‍യാഥാര്‍ഥ്യത്തിന്റെ കഥയാണ് 'നാലുരൂപ'. അച്ഛന്‍, അമ്മ, മകള്‍,  കോണ്‍ട്രാക്ടര്‍ എന്നീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കഥ തുടങ്ങുമ്പോള്‍  തന്നെ ഇങ്ങനെ വായിക്കാം. 'ഇവര്‍ക്ക് നാട്ടുനടപ്പുള്ള പേരുകള്‍ കഥയില്‍  പരാമര്‍ശിക്കപ്പെടില്ല. പേരുകള്‍ വരുമ്പോള്‍ ജീവിതം മങ്ങിപ്പോകുന്നു'.  ജീവിതത്തിന്റെ മുള്ളുമുനകളില്‍ പിടയുന്ന ഒരച്ഛന്റെ കഥയാണിത്.&lt;br /&gt;&lt;br /&gt;കോവിലന്‍  കഥകളില്‍ നമുക്കപരിചിതമായ ഒരുപാടിടങ്ങള്‍ കേരളത്തിനപ്പുറം ഇന്ത്യനവസ്ഥ  അനുഭവിപ്പിക്കുന്ന രചനകള്‍. 'മരണമില്ലാത്ത മനുഷ്യന്‍' എന്ന കഥയിലെ  രാമചന്ദ്രന്‍ കൊടുങ്കാടുകളില്‍ താമസിക്കുന്ന ഭാഷയറിയാത്ത ഒരാദിവാസി  യുവതിയില്‍നിന്നാണ് സ്നേഹത്തിന്റെ പരമമായ അര്‍ഥമറിയുന്നത്. തികച്ചും  നമുക്കപരിചിതമായ പട്ടാള ജീവിതത്തിനിടയില്‍ കണ്ടുമുട്ടുന്ന ബന്ധങ്ങളുടെ കഥ  പറയുമ്പോഴും മനുഷ്യന്‍ എല്ലായിടത്തും ഒരുപോലെയാണെന്ന് നാമറിയുന്നു.&lt;br /&gt;&lt;br /&gt;'ഓര്‍മകള്‍'  എന്ന കഥയില്‍ പെണ്ണിന്റെ ദൈന്യമുഖം നമുക്ക് ദൃശ്യമാകും. വാഴയുടെ&amp;nbsp; പോള  തിളപ്പിച്ച് കഴിക്കുന്ന ഒരച്ഛന്റെയും മകളുടെയും കഷ്ടപ്പാടിന്റെ അടിത്തട്ട്  ഇക്കഥയിലുണ്ട്. വറുതിയുടെയും ഇല്ലായ്മയുടെയും ചിത്രം വരച്ചിടുകയാണിവിടെ  കോവിലന്‍. &lt;br /&gt;&lt;br /&gt;തലയില്‍ കവിതയും കരളില്‍ വേദനയും വയറ്റില്‍ വിശപ്പുമായി  നടന്ന സഹദേവന്റെ കഥയാണ് 'പുതിയ കവിത'. കൊള്ളിക്കിഴങ്ങു മാന്തിത്തിന്ന്  വിശപ്പടക്കിയ കളിക്കൂട്ടുകാരി ജാനമ്മയെ മുമ്പ് അപമാനിച്ചിട്ടുണ്ട്.  ഇപ്പോഴിതാ അവളുടെ അച്ഛന്‍ വെച്ച പിലാവില്‍നിന്ന് പഴുത്ത ചക്ക  കട്ടുതിന്നേണ്ടിവന്നിരിക്കുന്നു. വിശപ്പിനുശേഷമേ കവിതയുള്ളൂവെന്ന് കോവിലന്‍  പറയുന്നു.&lt;br /&gt;കോവിലന്റെ കഥകള്‍ വായിക്കുമ്പോള്‍ ദാരിദ്യ്രവും രോഗവും  കഷ്ടപ്പാടുകളുമൊന്നും നാടുനീങ്ങിയിട്ടില്ല എന്ന് നാം അറിയുന്നു. &lt;br /&gt;അലസ  വായനയില്‍ തള്ളാനുള്ളതല്ല കോവിലന്‍ കഥകള്‍. അതുകൊണ്ടാണ് ഓടുന്ന  തീവണ്ടിയില്‍നിന്നും കരയുന്ന കുഞ്ഞുങ്ങളുള്ള വീട്ടില്‍നിന്നും കോവിലന്റെ  കഥകള്‍ വായിക്കരുതെന്ന് പ്രശസ്തനായൊരെഴുത്തുകാരന്‍ പണ്ടേ പറഞ്ഞത്. &lt;br /&gt;&lt;br /&gt;ജീവിതത്തിന്റെ  മുള്ളുമുനകളില്‍ പിടയുന്നവരുടെ എല്ലുറപ്പുള്ള കഥകളാണ് കോവിലന്റേത്.  വറുതിയും ഇല്ലായ്മയും ഇന്ത്യനവസ്ഥയുമൊക്കെ ചിത്രീകരിക്കുന്ന ഈ  എഴുത്തുകാരന്‍ വിശപ്പിനുശേഷം മാത്രമേ കഥയും കവിതയുമുള്ളൂ എന്ന്  വിശ്വസിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-449418655512446475?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/449418655512446475/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=449418655512446475&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/449418655512446475'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/449418655512446475'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_7087.html' title='ജീവിതത്തില്‍നിന്ന് പറിച്ചെടുത്ത കഥകള്‍'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-275005327729054207</id><published>2010-06-05T02:16:00.000-07:00</published><updated>2010-06-05T02:16:15.784-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>പാലേരിയിലെ അക്രമവും വ്യാജസമ്മതി നിര്‍മിതിയും</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;പാലേരിയിലെ അക്രമവും  വ്യാജസമ്മതി നിര്‍മിതിയും &lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;    &lt;div class="content clear-block"&gt;     &lt;div class="mad-font-resizable"&gt;&lt;div class="field field-type-text field-field-subtitle"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;&lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Wednesday, June 2, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;കോഴിക്കോട്ജില്ലയിലെ പാലേരിയില്‍ കഴിഞ്ഞ പതിനാലു വര്‍ഷമായി പ്രവര്‍ത്തിച്ചു  വരുന്ന&amp;nbsp; സാംസ്കാരികകൂട്ടായ്മയാണ് 'പ്രതിചിന്ത'.അവരുടെ ക്ഷണമനുസരിച്ച്  എത്തിയതായിരുന്നു&amp;nbsp; സി.ആര്‍ നീലകണ്ഠന്‍. പ്രസംഗിക്കാന്‍ എഴുന്നേറ്റ  നീലകണ്ഠനെ വേദിയിലേക്ക് കുതിച്ചെത്തിയവര്‍ ആക്രമിച്ചു.'സുഹൃത്തുക്കളേ  ,സഖാക്കളേ', എന്നു പറയുമ്പോഴേക്കും അടി കൊണ്ട് അദ്ദേഹം വീണു.'ജീവന്‍  വേണമെങ്കില്‍ ഓടിക്കോ, ഞങ്ങള്‍ക്കവനെ മതി' എന്ന് വേദിയിലുണ്ടായിരുന്നവരെ  ഭീഷണിപ്പെടുത്തി അടിച്ചോടിച്ചു.കസേരയും മൈക്ക്തണ്ടും സ്റ്റേജില്‍ കെട്ടിയ  മുളവടിയും ഉപയോഗിച്ചായിരുന്നു മര്‍ദനം. അക്രമികളുടെ ചോദ്യങ്ങളിങ്ങനെ:  'നീയിനി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രസംഗിക്ക്വോ?''നീയിനി  കിനാലൂരില്‍ പോക്വോ?''ഇനി പത്രങ്ങളില്‍ എഴുത്വോ?'&lt;br /&gt;&lt;br /&gt;നീലകണ്ഠന് എന്താണ്  സംഭവിച്ചത് എന്ന് പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ്  സമര്‍പ്പിച്ച രേഖകളിലുണ്ട്. അതിങ്ങനെ: 'ഇന്ന് മെയ് 20ാംതീയതി വൈകുന്നേരം 7  മണിക്ക് പാലേരി ടൌണില്‍ 'പ്രതിചിന്ത' എന്ന സംഘടനയുടെ പരിപാടി നടക്കുമ്പോള്‍  പരാതിക്കാരന്‍ പ്രസംഗിക്കാന്‍ തുടങ്ങിയ സമയം പ്രതികളായ ഒരുകൂട്ടം ആളുകള്‍  ന്യായവിരോധമായി സംഘംചേര്‍ന്ന് കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടും  കരുതലോടും കൂടി 'സി.പി.എമ്മിനെതിരെ നീ പാലേരിയില്‍ വന്ന് പ്രസംഗിക്കുമോടാ'  എന്ന് ചോദിച്ചുകൊണ്ട് പരാതിക്കാരനെ തലക്കടിക്കുകയും മൈക്ക്സ്റ്റാന്‍ഡു  കൊണ്ട് വയറ്റത്തടിക്കുകയും ചെയ്തു. തലക്കടിച്ചതില്‍ കൈകൊണ്ടു  തടുത്തില്ലായിരുന്നുവെങ്കില്‍ തലക്കടിയേറ്റ് മരണംവരെ  സംഭവിക്കുമായിരുന്നു..'&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വധശ്രമം തൊട്ട്  ഗൂഢാലോചന നടത്തി സംഘംചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു വരെയുള്ള  എല്ലാ വകുപ്പുകളും പൊലീസ് നീതിപീഠത്തിനു മുമ്പില്‍  സമര്‍പ്പിച്ചിട്ടുണ്ട്.പാലേരി പഞ്ചായത്ത് ഡി.വൈ.എഫ്.ഐ പ്രസിഡന്റും  സെക്രട്ടറിയും സി.പി.എം അംഗങ്ങളുമായ രണ്ടുപേരെ ഇതിനു നേതൃത്വം  നല്‍കിയതിന്റെ പേരില്‍ പൊലീസ് അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കി.  ജാമ്യംനല്‍കാതെ കോടതി ഇവരെ ജയിലിലടച്ചിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;വാരിയെല്ലുകള്‍ക്ക്  പരിക്കേറ്റ് ശരീരത്തില്‍ 42 ചതവുകളുമായി നീലകണ്ഠന്‍ മണ്ണുത്തിയിലെ ഒരു  ആയുര്‍വേദാശുപത്രിയില്‍ ചികില്‍സയിലാണ്. സി.പി.എം മുഖപത്രമൊഴികെയുള്ള  മാധ്യമങ്ങളെല്ലാം വാര്‍ത്തയും മുഖപ്രസംഗവും വഴി അക്രമത്തെ അപലപിച്ചു.  സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള ആയിരക്കണക്കിനാളുകള്‍  പ്രതിഷേധിച്ചു.'ഇഷ്ടമില്ലാത്തവനെ കൊല്ലാന്‍പോലും തയാറാകുന്ന  മനഃസ്ഥിതിയെക്കുറിച്ച് എന്തു പറയാന്‍? മൃഗങ്ങള്‍ക്കൊരു വ്യവസ്ഥയും  നീതിയുമുണ്ട്.അതിലും താഴെയാണ് ഇത്തരം നീചത്വം' എന്ന് ഗാനഗന്ധര്‍വന്‍  യേശുദാസിനുപോലും പറയേണ്ടി വന്നു.&lt;br /&gt;&lt;br /&gt;മാനവികതക്കും സാമൂഹികനീതിക്കും  പുതിയൊരു&amp;nbsp; സമൂഹനിര്‍മിതിക്കും നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന സി.പി.എം  ആകട്ടെ ഒട്ടകപ്പക്ഷി നയം സ്വീകരിച്ച് അക്രമത്തെ&amp;nbsp;  ന്യായീകരിച്ചുമുന്നേറുകയാണ്.പയ്യന്നൂരില്‍ സക്കറിയയെ കൈയേറ്റം ചെയ്തപ്പോള്‍  രക്തസാക്ഷികളേയും ചരിത്രപുരുഷന്‍മാരേയും അവഹേളിച്ച് പ്രസംഗിച്ചതിന്റെ  സ്വാഭാവികപ്രതികരണമെന്നാണ് പാര്‍ട്ടി ന്യായീകരിച്ചത്. എങ്കിലും  പേരിനെങ്കിലും അക്രമത്തെ അപലപിക്കാന്‍ സി.പി.എമ്മും പു.ക.സയും  ഡി.വൈ.എഫ്.ഐയുമൊക്കെ ശ്രദ്ധിച്ചിരുന്നു.&lt;br /&gt;&lt;br /&gt;പാലേരിസംഭവത്തില്‍ തികച്ചും  വേറിട്ടൊരു പാര്‍ട്ടിയെയാണ് കാണുന്നത്. കഴിഞ്ഞ ദിവസം പാലേരിയില്‍ നടത്തിയ  സി.പി.എം പൊതുയോഗത്തില്‍ സംഭവത്തെ ന്യായീകരിക്കുക മാത്രമല്ല,  കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ  ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊതുവേദികളില്‍ സംസാരിക്കാന്‍  അനുവദിക്കില്ലെന്ന് പാര്‍ട്ടി തീരുമാനിച്ച ആളുകളുടെ പട്ടികയും ആ യോഗത്തില്‍  പരസ്യപ്പെടുത്തി.ആദ്യപട്ടികയാകാവുന്ന അതില്‍ പേരെടുത്തു പറഞ്ഞവരൊക്കെ  മാധ്യമങ്ങളില്‍ സമകാലിക പ്രശ്നങ്ങളില്‍ നിലപാടു തുറന്നെഴുതുന്നവരാണ്.  പൊതുവേദികളില്‍ മുഖംനോക്കാതെ അഭിപ്രായം പറയുന്നവരും. അവരെ പാലേരി  മാതൃകയില്‍ കൈകാര്യം ചെയ്യാന്‍ സി.പി.എം തീരുമാനിച്ചെന്ന ഭീഷണിയാണ്  മുഴക്കിയത്. ഇതുകേട്ട് ഭയപ്പെട്ട് നട്ടെല്ലു വളക്കുന്നവരാണ് സി.പി.എം  കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരെന്ന് വിശ്വസിക്കാനുള്ള മൌഢ്യം  അവര്‍ക്കുണ്ടാകാമെങ്കിലും.&amp;nbsp; &lt;br /&gt;&lt;br /&gt;നീലകണ്ഠന്‍ പ്രകോപനപരമായി  പ്രസംഗിച്ചപ്പോള്‍ ജനം പ്രതിഷേധിച്ചെന്നാണ് സി.പി.എം മുഖപത്രം പറഞ്ഞത്.  ചെയ്യാത്ത പ്രസംഗം റിപ്പോര്‍ട്ടു ചെയ്ത കൂട്ടത്തില്‍ സ്റ്റേജില്‍ നിന്ന്  ഇറങ്ങവേ വീണു പരിക്കേറ്റതാണെന്നും എഴുതി. മാവോയിസ്റ്റുകളെ ന്യായീകരിച്ച്&amp;nbsp;  പ്രസംഗിച്ചപ്പോള്‍ കേള്‍വിക്കാരില്‍ നിന്നുണ്ടായ പ്രതിഷേധമാണ് പാലേരിയില്‍  കണ്ടതെന്ന് പാര്‍ട്ടിസെക്രട്ടറി പിണറായി വിജയനും പറയുന്നു.'പ്രതിചിന്ത'  എന്ന സാംസ്കാരിക കൂട്ടായ്മ ഒരു മാവോയിസ്റ്റ് പ്രസ്ഥാനമാണെന്നും സി.പി.എം  പ്രചരിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;പോയ പതിനാലുവര്‍ഷങ്ങളില്‍ 'പ്രതിചിന്ത'  വിവിധവിഷയങ്ങള്‍ തുടര്‍ച്ചയായി ചര്‍ച്ചചെയ്തുപോന്നിട്ടുണ്ട്.കെ.ഇ.എന്‍  കുഞ്ഞഹമ്മദ്, കെ.ജി.ശങ്കരപ്പിള്ള, എന്‍. ശശിധരന്‍, കെ.വേണു, ബിനോയ് വിശ്വം,  ളാഹ ഗോപാലന്‍ തുടങ്ങി എത്രയോ പേര്‍ അവിടെ  സംസാരിച്ചിട്ടുണ്ട്.'മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതെങ്ങനെ' എന്ന വിഷയം  ചര്‍ച്ച ചെയ്തപ്പോള്‍ മാത്രം അതിന്റെ സംഘാടകരും പ്രസംഗകരും  മാവോയിസ്റ്റുകളായി മാറി. മാവോയിസ്റ്റുകള്‍ തൊട്ട് സി.പി.എമ്മും  കോണ്‍ഗ്രസ്^ഐയും വരെയുള്ളവരെപ്പറ്റി ഏതു പൌരനും പരസ്യമായി ആഭിപ്രായപ്രകടനം  നടത്താന്‍ അവകാശമുണ്ട്.&lt;br /&gt;&lt;br /&gt;മൂന്നു കോടിയിലേറെ ജനങ്ങളുള്ള സംസ്ഥാനത്ത്  3,36000 അംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. ഇവിടെ 'ഹിരണ്യായ നമഃ' എന്നു  വണങ്ങണമെന്നാണെങ്കില്‍ എതിര്‍പ്പ് സ്വാഭാവികം.അതിനെ സ്വഭാവഹത്യയിലൂടെയും  അക്രമങ്ങളിലൂടെയും നേരിടാന്‍ ശ്രമിക്കുന്നത് തൊഴിലാളിവര്‍ഗപാര്‍ട്ടിയുടെ  ചരിത്രത്തിനും ലക്ഷ്യത്തിനും ചേര്‍ന്നതല്ല. പാലേരി സംഭവത്തോടെ  സി.പി.എമ്മിന്റെ വിശ്വാസ്യതയുടെയും സത്യസന്ധതയുടെയും ചരിത്രമാണ്  യഥാര്‍ഥത്തില്‍ പാര്‍ട്ടി നേതൃത്വം തകര്‍ക്കുന്നത്. ജനപക്ഷ  പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ നടത്തുന്ന പ്രസംഗങ്ങളും പഠനക്ലാസുകളും  മാധ്യമ വിമര്‍ശവുമൊക്കെ&amp;nbsp; വെളിച്ചത്തിനു പകരം ഇരുട്ട് ഉല്‍പാദിപ്പിക്കുന്നു.  സി.പി.എമ്മിന് വ്യാജസമ്മതി ഉണ്ടാക്കാനുള്ള നിര്‍മിതി പ്രക്രിയ  മാത്രമാണിതെന്ന് വ്യക്തമാവുന്നു. വര്‍ഗീയതയേയും മതഭീകരതയേയും  എതിര്‍ക്കുന്നതിന്റേയും മതനിരപേക്ഷതക്കു വേണ്ടി വാദിക്കുന്നതിന്റേയും  ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുന്നു.&lt;br /&gt;&lt;br /&gt;ഏറ്റവുമൊടുവില്‍ ഈ  കൈക്രിയയിലൂടെ സി.പി.എം പുറത്തു കാട്ടിയ ഭീകരതയുടെ മുഖം ആ  പാര്‍ട്ടിയിലുള്ളവരെയടക്കം ജനാധിപത്യ വിശ്വാസികളെയാകെ  ജാഗ്രതപ്പെടുത്തുന്നു.പാലോറമാതമാരുടെ സ്നേഹവായ്പിന്റെ ചൂടേറ്റുവളര്‍ന്ന  പാര്‍ട്ടി പാലേരി മാതൃക പുറത്തെടുക്കുമ്പോള്‍ ഞെട്ടുന്നത് കേരളത്തിലെ  അമ്മമാരാണ്.അവരുടെ കലങ്ങിയ കണ്ണുകള്‍ എ.കെ.ജിയുടെയും ഇ.എം.എസിന്റേയും  പാര്‍ട്ടിയുടെ പുതുനേതൃത്വം&amp;nbsp; തിരിച്ചറിയുന്നില്ലെങ്കില്‍, പ്രത്യാഘാതം  ഏറ്റുവാങ്ങുന്നത് കേരളത്തിലെ മൊത്തം ഇടതുപക്ഷരാഷ്ട്രീയമായിരിക്കും.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-275005327729054207?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://madhyamam-editorial.blogspot.com/feeds/275005327729054207/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4321241969144619392&amp;postID=275005327729054207&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/275005327729054207'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4321241969144619392/posts/default/275005327729054207'/><link rel='alternate' type='text/html' href='http://madhyamam-editorial.blogspot.com/2010/06/blog-post_7681.html' title='പാലേരിയിലെ അക്രമവും വ്യാജസമ്മതി നിര്‍മിതിയും'/><author><name>Sudheer K. Mohammed</name><uri>http://www.blogger.com/profile/10478337515273939725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://1.bp.blogspot.com/_ZHqiyRf7Axc/Szc7iiXN9aI/AAAAAAAAABw/MsfHd9dym98/S220/Image029.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4321241969144619392.post-7180879875652376182</id><published>2010-06-05T02:09:00.001-07:00</published><updated>2010-06-05T02:09:37.269-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>നയതന്ത്രത്തിലെ ചതിക്കുഴികള്‍</title><content type='html'>&lt;div id="content-header"&gt;                             &lt;h1 class="title"&gt;നയതന്ത്രത്തിലെ  ചതിക്കുഴികള്‍&lt;/h1&gt;&lt;/div&gt;&lt;!-- /#content-header --&gt;                                          &lt;!--   --&gt;         &lt;div class="field field-type-date field-field-date"&gt;     &lt;div class="field-items"&gt;             &lt;!--  &lt; class="field-item odd"&gt;   --&gt;           Friday, June 4, 2010   &lt;!-- &lt;/&gt; --&gt;              &lt;/div&gt;&lt;/div&gt;നമ്മുടെ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ വാഷിങ്ടണില്‍ യു.എസ് വിദേശകാര്യ  സെക്രട്ടറിയുമായി ചര്‍ച്ച തുടങ്ങിയിരിക്കുന്നു. മറുരാജ്യങ്ങളുമായി  നടക്കുന്ന സൗഹൃദ-സഹകരണ സംഭാഷണങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍,  അടുത്തകാലത്തായി രാജ്യാന്തര ബന്ധങ്ങളില്‍ സുതാര്യത നഷ്ടപ്പെടുകയും  ജനതകളുടെ താല്‍പര്യങ്ങള്‍ക്കപ്പുറം മറ്റു ചില അജന്‍ഡകള്‍  കുത്തിച്ചെലുത്തപ്പെടുകയും ചെയ്തുകാണുന്നുണ്ട്. അഞ്ചു വര്‍ഷം മുമ്പ്  പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വാഷിങ്ടണില്‍ ചെന്ന് ചര്‍ച്ച നടത്തിയപ്പോള്‍  പൊടുന്നനെ ഇന്ത്യാ-യു.എസ് ആണവകരാറിലേക്ക് എടുത്തുചാടിയത് ഉദാഹരണം. അത്  ഊര്‍ജത്തിനായുള്ള ഉടമ്പടി എന്നതിനപ്പുറം സൈനികവും തന്ത്രപരവുമായ  കൂട്ടുപ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖയായിരുന്നു എന്ന് പിന്നീടുള്ള  സംഭവങ്ങള്‍ തെളിയിച്ചു. പതിറ്റാണ്ടുകളായി കച്ചവടമില്ലാതിരുന്ന യു.എസ് ആണവ  റിയാക്ടര്‍ ശാലകള്‍ക്ക് പുതിയ ഇടപാടിന് ഇത് വഴിതുറന്നതുപോലെത്തന്നെ,  ഇന്ത്യയും യു.എസും ചേര്‍ന്നുള്ള പുതിയ&amp;nbsp; സൈനിക അഭ്യാസങ്ങള്‍ നടക്കുകയും  ചെയ്തു. 2005ല്‍ ഇരു രാജ്യങ്ങളുടെയും നാവിക സേനകള്‍ അറേബ്യന്‍  സമുദ്രത്തില്‍ നടത്തിയ സംയുക്ത പ്രകടനം 'നാറ്റോ' സഖ്യത്തിനു പുറത്ത്  അമേരിക്കയുടെ ഏറ്റവും വലിയ സൈനിക സഹകരണമായിരുന്നു. ഇന്ത്യയുടെ  വിദേശനയത്തെയും വിദേശബന്ധങ്ങളെയും നിഗൂഢമായി മാറ്റിപ്പണിയുന്ന സ്വാധീനമായി ഈ  'സഹകരണം' വളര്‍ന്നുവന്നത് സമീപകാല ചരിത്രമാണ്. അമേരിക്ക ഇപ്പോള്‍  അഫ്ഗാനിസ്താനിലടക്കം എത്തിപ്പെട്ട കുരുക്കിന്റെ സാഹചര്യത്തില്‍ പുതിയ  ചര്‍ച്ചകള്‍ വഴി നാം എങ്ങോട്ട് നയിക്കപ്പെടുന്നു എന്ന്  ആശങ്കിക്കേണ്ടതുണ്ട്.&lt;br /&gt;&lt;br /&gt;അഫ്ഗാനിസ്താനില്‍ അമേരിക്ക ഒരിക്കലും  ജയിക്കാനാവാത്ത പോരാട്ടത്തില്‍ കുടുങ്ങിക്കഴിഞ്ഞു എന്ന്  വ്യക്തമായിരിക്കുന്നു. സ്ഥിതിഗതികള്‍ വഷളാകുന്തോറും അമേരിക്കക്ക്  ഒഴിഞ്ഞുപോകല്‍ പ്രയാസകരമാകുന്നു. കൂടുതല്‍ പട്ടാളക്കാരെ അയച്ച് രാജ്യത്തെ  'സുരക്ഷിത'മാക്കി 2011ല്‍ സേനാ പിന്മാറ്റം തുടങ്ങുമെന്നാണ് പ്രസിഡന്റ് ഒബാമ  പറഞ്ഞിരുന്നത്. എന്നാല്‍, പെട്ടെന്ന് തലയൂരാനാവില്ലെന്നു മാത്രമല്ല,  കൂടുതല്‍ വലിയ കുരുക്കിലേക്കാണ് വീഴ്ച എന്ന് ഇപ്പോള്‍ അദ്ദേഹം  തിരിച്ചറിയുന്നു. സ്വന്തം ഖജനാവിലെ ചോര്‍ച്ചയും പട്ടാളക്കാരുടെ മരണവും  താങ്ങാനാവാതെ ബ്രിട്ടന്‍ പിന്‍വാങ്ങുകയാണ്. സൈനിക ബജറ്റില്‍ കാര്യമായ  വെട്ടിക്കുറവ് വരുത്താന്‍ നിര്‍ബന്ധിതമായ കാമറണ്‍ സര്‍ക്കാറിന്റെ  യാഥാര്‍ഥ്യബോധം ഒബാമയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഇതിനകം  മുപ്പതിനായിരം കോടി ഡോളര്‍ അഫ്ഗാനിസ്താനില്‍ അമേരിക്ക ചെലവിട്ടുകഴിഞ്ഞു.  ഇക്കൊല്ലം ബജറ്റിനു പുറത്ത് 3,300 കോടി ഡോളറിന്റെ അധിക ധനാഭ്യര്‍ഥന  വേണ്ടിവന്നു. യു.എസ് നികുതിദായകന്റെ സ്വത്ത് വന്‍തോതില്‍ ചോര്‍ത്തുന്ന ഈ  ഏര്‍പ്പാടില്‍ അമേരിക്കക്ക് സഹായത്തിന് ആരെയെങ്കിലും കിട്ടേണ്ടതുണ്ട്.  ഇതിനകം പലതവണ നമ്മുടെ സൈനിക സഹകരണം തേടിയ അമേരിക്കക്ക് നാം  വഴങ്ങിയിട്ടില്ല. എന്നാല്‍, സമ്മര്‍ദം അവര്‍  കൂട്ടിക്കൊണ്ടിരുന്നിട്ടേയുള്ളൂ. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഭീകരാക്രമണം  തുടങ്ങിയ പദങ്ങള്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകളില്‍  വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വെറുതെയാവില്ല.&lt;br /&gt;&lt;br /&gt;ഒബാമയും ഹിലരിയും  മാത്രമല്ല അഫ്ഗാന്‍-പാക് പ്രദേശത്തേക്കുള്ള യു.എസ് പ്രതിനിധി റിച്ചാഡ്  ഹോള്‍ബ്രൂക്കും യു.എസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സുമെല്ലാം  ഒരുമിച്ച് ഇന്ത്യയെ പ്രശംസിക്കുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ട്. 1979ല്‍  സോവിയറ്റ് യൂനിയനെ അഫ്ഗാനിസ്താനിലേക്ക് വലിച്ചിഴച്ചത് യു.എസ്  തന്ത്രമായിരുന്നെന്ന് പ്രസിഡന്റ് കാര്‍ട്ടറുടെ ഉപദേഷ്ടാവായിരുന്ന  ബ്രസിന്‍സ്‌കി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അഫ്ഗാനിസ്താനിലെ സൈനിക  താവളങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അമേരിക്കക്ക് അവിടത്തെ യുദ്ധത്തില്‍  ഇന്ത്യയെക്കൂടി പങ്കാളിയാക്കണമെന്നുണ്ട്. ചൈനക്കെതിരെയും നമ്മെ  സഹകാരിയാക്കാന്‍ ശ്രമമുണ്ടാകാമെന്ന് നിരീക്ഷകര്‍ പറയുന്നു. ഏതായാലും  അമേരിക്കയുമായി നയതന്ത്ര ചര്‍ച്ചകള്‍ തുടരുമ്പോഴും അവരുടെ ഗൂഢതന്ത്രങ്ങള്‍  തിരിച്ചറിഞ്ഞ് ആര്‍ജവത്തോടെ പ്രതികരിക്കാനുള്ള കരുത്താണ്  നേതാക്കളില്‍നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4321241969144619392-7180879875652376182?l=madhyamam-editorial.blogspot.com' alt='' /&gt;&lt;/div&gt;</content><link rel=
